<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-6102666348450744771</id><updated>2011-12-21T23:04:09.179-08:00</updated><category term='ലേഖനം'/><category term='സാഹസിക യാത്ര'/><category term='മൂത്തത്'/><category term='വഫക്കുട്ടി'/><category term='സംഭവം'/><category term='സംഭവം.'/><category term='വായന'/><category term='വ്യക്തിപരിചയം'/><category term='എന്റെ ചിന്തകള്‍'/><category term='ഓര്‍മ'/><category term='പ്രവാസം'/><category term='കഥ'/><category term='സാഹസികയാത്ര'/><category term='പുരസ്‌ക്കാരം'/><title type='text'>ഗയാത്തിയില്‍നിന്നും</title><subtitle type='html'>ഗയാത്തി-യു.എ.ഇ.യുടെ തലസ്ഥാനമായ അബുദാബിയുടെ  പടിഞ്ഞാറന്‍ പ്രവിശ്യ.എണ്ണപ്പണത്തിന്റെ സമൃദ്ധി നഗരങ്ങളിലെ കെട്ടിട സമുച്ഛയങ്ങളില്‍ വാരിവിതറുന്നതിനിടെ ഭരണാധികാരികള്‍ മനഃപൂര്‍വ്വം വിസ്മരിച്ച ഒരു നാടും നാട്ടുകാരും.</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default?max-results=100'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ആഗ്നേയ</name><uri>http://www.blogger.com/profile/05358732621180761849</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_qvKZTwtOpCo/TAvpyzxNZsI/AAAAAAAAAU0/QPXwcYCUp9s/S220/IMGA0088.JPG'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>17</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-6102666348450744771.post-6113622914461300464</id><published>2011-07-25T12:53:00.000-07:00</published><updated>2011-09-01T22:35:30.760-07:00</updated><category scheme='http://www.blogger.com/atom/ns#' term='വായന'/><title type='text'>ഭൂമിയെ വായിക്കുമ്പോൾ</title><content type='html'>നിരന്തരമായ സ്വയം കലഹത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കാത്ത കലകളെല്ലാം വെറും നേരമ്പോക്കുകൾ മാത്രമായി കെട്ടുപോകും എന്നു പറയാറുണ്ട്.തന്റെയുള്ളിലെ, ജീവിതസാക്ഷാത്കാരം നേടാൻ സദാപ്രേരണ നൽകിക്കൊണ്ടിരിക്കുന്ന സദാചാരവാദിയുമായി, ജീവിതത്തിന്റെ ആകസ്മികതകളെക്കുറിച്ച് തിരിച്ചറിവുണ്ടായിരുന്ന കലാകാരൻ നിരന്തരകലഹത്തിൽ ആയിരുന്നതു കൊണ്ടാവണം ടോൾസ്റ്റോയ് എക്കാലത്തേയും മികച്ച നോവലിസ്റ്റുകളിൽ ഒരാളായി  തുടരുന്നത്.&lt;br /&gt;&lt;br /&gt;1859 ൽ എഴുതപ്പെട്ട ടോൾസ്റ്റോയ് നോവലാണ് ഫാമിലി ഹാപ്പിനെസ്സ്. നായികാ കഥാപാത്രമായ മരിയാ അലക്സാണ്ടർനോവ എന്ന മാഷ കഥപറയുന്ന രീതിയിലാണ് നോവൽ മുന്നോട്ട്പോകുന്നത്. പതിനേഴുകാരിയായ മാഷക്ക് തന്നേക്കാൾ ഇരട്ടിയിലധികം പ്രായമുള്ള സെർജിമിഖലേയ്ചിനൊടു തോന്നുന്ന പ്രണയവും, വിവാഹത്തിനുശേഷം നേരിടേണ്ടിവരുന്ന ബന്ധങ്ങളിലെ സങ്കീർണ്ണതയുമാണ് ഇതിന്റെ പ്രമേയം.&lt;br /&gt;&lt;br /&gt;പൂർത്തിയാക്കി പ്രസിദ്ധീകരണത്തിനു കൊടുത്തതിൽപ്പിന്നെ “ഫാമിലി ഹാപ്പിനെസ് ” എന്ന നോവലിനോട് അദ്ദേഹത്തിന് വൈമുഖ്യമായിരുന്നു എന്നും അതിന്റെ രണ്ടാം പതിപ്പ് താൻ ജീവിച്ചിരിക്കുന്ന കാലത്ത് ഇറക്കാൻ അദ്ദേഹം അനുമതി നൽകിയിട്ടില്ലായിരുന്നുവെന്നും പറയപ്പെടുന്നു. “വെറുപ്പിക്കുന്ന അബദ്ധം” എന്നായിരുന്നു ആ കൃതിയെ അദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ വെറുപ്പിനു അദ്ദേഹം നിരത്തിയിരുന്ന കാരണങ്ങളും വിചിത്രമായിരുന്നു. അതൊരു “കെട്ടിച്ചമച്ച കഥ” ആയിരുന്നു എന്നതായിരുന്നു അതിലെ ഒരു കാരണം. നോവലിൽ വസ്തുതകൾ സംഭവിക്കുന്നത് സ്വാഭാവികവും അനിവാര്യവുമായാണോ അതോ കൃത്രിമവും വസ്തുതാവിരുദ്ധവുമായിട്ടോ എന്നതിലാണ് ഒരു എഴുത്തുകാരൻ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടിവരികയെന്ന് അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. “തങ്ങളുടെ പ്രകൃതം ആവശ്യപ്പെടാത്തത് ഒരു നോവലിലെ കഥാപാത്രങ്ങൾക്ക് ചെയ്യേണ്ടി വരിക എന്നത് എത്ര ദുഷ്കരമാണ്” എന്ന് സംഗീതജ്ഞനും ചിത്രകാരനുമായ അലക്സാണ്ടർ ഗോൾഡൻവീസർക്ക് ഒരിക്കൽ അദ്ദേഹം എഴുതിയിരുന്നു. ട്രെയിനിനടിയിലേക്ക് ചാടാനുള്ള തീരുമാനം അന്നയെക്കൊണ്ട് താൻ എടുപ്പിച്ചതല്ല, മറിച്ച് അത് അന്നതന്നെ എടുത്തതാണെന്ന് വരുത്തിത്തീർക്കാൻ അന്നാകരെനീനയിൽ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;തന്റെ യൌവ്വനാരംഭത്തിൽ , ആളുകൾക്ക് ലൈംഗികപരമായി ഒരേസമയം സംതൃപ്തരും വിശുദ്ധരും ആയിരിക്കുക സാദ്ധ്യമാണെന്ന് ടോൾസ്റ്റോയ് വിശ്വസിച്ചിരുന്നു. വിശുദ്ധിയെന്നാൽ അദ്ദേഹത്തെ സംബന്ധിച്ച് വിവാഹവും അതിന്റെ വിശ്വാസ്യതയുമായിരുന്നു. “ഫാമിലിഹാപ്പിനെസ്സി”ലെ സെർജിയെപ്പോലെ സ്ത്രീകളോട് ആഭിമുഖ്യമുണ്ടായിരുന്നുവെങ്കിലും അവരുടെ മേൽ തന്റെ ആധിപത്യം സ്ഥാപിച്ചെടുക്കാൻ ആയിരുന്നു അദ്ദേഹത്തിനു താല്പര്യം. ലൈംഗികതയെപ്പോലും അതിനായി വിനിയോഗിക്കാൻ ആയിരുന്നു അദ്ദേഹം ശ്രമിച്ചിരുന്നതെങ്കിലും തന്നിലെ കാമതല്പരതയിൽ അദ്ദേഹം ലജ്ജിക്കുകയും, ലൈംഗികതയിൽ സംഭവിച്ചേക്കാവുന്ന ആത്മനിയന്ത്രണം നഷ്ടമാകലിനെ ഭയക്കുകയും ചെയ്തിരുന്നു. സാമൂഹ്യ നിരൂപകനും കടുത്ത സദാചാരവാദിയുമായിരുന്ന അദ്ദേഹം സ്വന്തം അനുഭവങ്ങളിൽ നിന്നും മനസ്സിലാക്കിയിരുന്നത് ഏറ്റവും ശക്തമായ അടിസ്ഥാനവികാരമെന്ന നിലയിൽ, വ്യക്തിപരമായ ലൈംഗിക താല്പര്യങ്ങളെ സാമൂഹികതാല്പര്യങ്ങൾക്കു വേണ്ടി അടിച്ചമർത്തേണ്ടതായി ഉണ്ടെന്നാണ്. ഇതു സാധ്യമെന്ന് ചിന്തിച്ചിരുന്ന കാലത്തോളം അദ്ദേഹം പ്രണയവും വിവാഹവും പ്രമേയമാക്കി മഹത്തായ കാവ്യങ്ങൾ രചിച്ചിരുന്നു. എന്നാൽ സാമൂഹികനന്മക്കായി ലൈംഗിക മോഹങ്ങളെ തളച്ചിടാൻ കഴിയുമെന്നുള്ള വിശ്വാസം നിലച്ചതോടെ അദ്ദേഹം ലൈംഗികതക്കും, വിവാഹത്തിനുപോലും എതിരായി. &lt;br /&gt;&lt;br /&gt;പിൽക്കാലത്ത് ലൈംഗികതയേയും സ്ത്രീപുരുഷബന്ധങ്ങളേയും പറ്റി ആദ്ധ്യാത്മികവും മതപരവുമായ നിലപാടുകളോടു കൂടി അനവധി ലേഖനങ്ങളെഴുതിയ ടോൾസ്റ്റോയുടെ മനസ്സിന് ഫാമിലി ഹാപ്പിനെസ്സ് കളങ്കമായി തോന്നിയതിൽ അതിശയിക്കാനില്ല. പിൽക്കാലത്ത് തീവ്രമായിത്തീർന്ന ആ സദാചാരബോധത്തിന്റെ നിഴലുകൾ അന്നേ അദ്ദേഹത്തിൽ ഉണ്ടായിരുന്നിരിക്കണം. വർഷങ്ങൾക്കുശേഷം എഴുതപ്പെട്ട ,സാഹിത്യ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകളഞ്ഞ, ഒരു സെക്ഷ്വൽ മോറൽ പെവേട്ട് എന്നു ടോൾസ്റ്റോയെ വിളിക്കാൻ ഒരു അമേരിക്കൻ പ്രസിഡന്റിനെ പ്രേരിപ്പിച്ച “ക്രറ്റ്സർ സൊനാറ്റ“ എന്ന നോവലിലെ കേന്ദ്ര കഥാപാത്രമായിരുന്ന പൊസ്ഡ്നിഷേവ് താൻ തന്നെയാണെന്ന് തുറന്നുപറഞ്ഞ അദ്ദേഹം, പിൽക്കാലത്ത് “ക്രറ്റ്സർ സൊനാറ്റയിലെ“ തന്റെ വാദങ്ങൾക്ക് അടിവരയിട്ടുകൊണ്ട്, പല ലേഖനങ്ങളിലും വിവാഹിതനായാലും അവിവാഹിതനായാലും ശരി മനുഷ്യൻ ബ്രഹ്മചര്യം പാലിക്കാൻ സദാ യത്നിച്ചുകൊണ്ടിരിക്കണം എന്നതാണ് ക്രിസ്തു അനുശാസിക്കുന്നതെന്നും, പൂർണ്ണമായും ബ്രഹ്മചര്യം അനുഷ്ഠിക്കുവാൻ സാധിക്കാത്തവർ അതു തങ്ങളുടെ പരമമായ ജീവിതലക്ഷ്യമായി കരുതണമെന്നും, പൂർണ്ണസംയമനം പാലിക്കാനാകാത്തവർ അതു തങ്ങളുടെ ദുർബലതയായി കണക്കാക്കി ജീവിക്കണമെന്നും പറയുന്നുണ്ട്. സേവനമാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്നും കുടുംബജീവിതവും ധാർമ്മികജീവിതവും കൂട്ടിയിണക്കി കൊണ്ടുപോകാൻ കഴിയാതെ വന്നാൽ സർവ്വശക്തിയും ഉപയോഗിച്ച് ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്നും ഭാര്യയെ സഹോദരിയായി കണക്കാക്കാൻ ശീലിക്കണമെന്നും കൂടെ അദ്ദേഹം പറയുന്നുണ്ട്. ഒരുപക്ഷേ ഈ നിലപാടുകളെ ന്യായീകരിക്കാനോ സ്ഥാപിക്കാനോ ആയി ഉദ്ദേശിച്ച് നിർമ്മിച്ച കഥാപാത്രമായിരിക്കാം ഫാമിലി ഹാപ്പിനെസ്സിലെ “സെർജി മിഖലേയ്ച്.” എന്നാൽ കഥാപാത്രങ്ങളെ, തന്റെ വീക്ഷണവുമായി മനഃപ്പൂർവ്വം ബന്ധിപ്പിക്കുകയോ അവരിൽ വിധിന്യായങ്ങൾ നടത്തുകയോ ചെയ്യാതെ, സ്വയം പരിണാമത്തിനും വികസനത്തിനും വിട്ടുകൊടുത്ത് നോക്കിക്കാണുക മാത്രം ചെയ്യുന്ന ടോൾസ്റ്റോയിലെ കഴിവുറ്റ പ്രതിഭയിലൂടെ പുറത്തുവന്നത് സാമൂഹികമാറ്റങ്ങളെയും ആധുനികതയേയും ഉൾക്കൊള്ളാൻ വിമുഖത കാണിക്കുന്ന, സ്വയം ആഘോഷിക്കുന്ന സ്ത്രീയേയും അവളുടെ കത്തിപ്പടരുന്ന പ്രണയത്തേയും ഭയത്തോടെയും സംശയത്തോടെയും മാത്രം കാണാനാകുന്ന പുരുഷ അപകർഷതയാണ്. ഈയൊരു വസ്തുതയിലായിരിക്കാം “ഫാമിലി ഹാപ്പിനെസ്” അദ്ദേഹത്തിനു വെറുപ്പിക്കുന്ന അബദ്ധമായി മാറിയതും.&lt;br /&gt;&lt;br /&gt;1852-ൽ തന്റെ ഡയറിയിൽ അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടിരുന്നു. “പ്രണയം എന്നൊന്നില്ല. പകരം അവിടെയുള്ളത് കേവലം ശരീരത്തിലധിഷ്ഠിതമായ ലൈംഗിക താല്പര്യങ്ങളും, ജീവിതപങ്കാളിക്കായുള്ള യുക്തിയിൽ അധിഷ്ടിതമായ ആഗ്രഹവുമാണ്. ഒന്നു വേർതിരിച്ച് വിശകലനം ചെയ്തു നോക്കിയാൽ ശാരീരികാഭിനിവേശം കാമാസക്തിയേയും ജീവിതപങ്കാളിക്കായുള്ള യുക്തിപരമായ ആഗ്രഹം സൌഹൃദം കലർന്ന പ്രണയത്തേയും പ്രതിനിധീകരിക്കുന്നതായി കാണാം.“ ഒരിക്കൽ രൂപീകൃതമായ ആ പ്രണയ സങ്കല്പത്തിനു ജീവിതാവസാനം വരെ ഗണ്യമായ മാറ്റമൊന്നും വന്നതുമില്ല. പക്ഷേ തന്റെ പ്രമുഖരചനകളിലെ കേന്ദ്ര കഥാപാത്രങ്ങളെയെല്ലാം ശാരീരികവും മാനസികവും ആത്മീയവുമായ പ്രണയം ഉൾക്കൊള്ളുന്നവരായിമാത്രമേ ചിത്രീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചതുമുള്ളൂ. എന്നാൽ ശരീരവും മനസ്സും തമ്മിലോ കാമവും സ്നേഹവും തമ്മിലോ ഉണ്ടായിരിക്കേണ്ട ബന്ധം എന്താണെന്നോ ഒന്നു മറ്റൊന്നിനു വേണ്ടി ത്യജിക്കേണ്ടതായുണ്ടോ എന്നോ ഇതു സാധ്യമാണോ എന്നുപോലും നിശ്ചയിക്കുവാൻ അദ്ദേഹത്തിനു സാധിച്ചിരുന്നതുമില്ല. അവസാനം ഈ രണ്ടും ഒന്നിച്ച് താളാത്മകമാക്കി ഇണക്കിച്ചേർത്തു കൊണ്ടുപോകുന്നതാവും അഭികാമ്യം എന്നു അദ്ദേഹം തീർച്ചപ്പെടുത്തി. “ഫാമിലി ഹാപ്പിനെസ്സ് “ മുതൽ അദ്ദേഹം ചിത്രീകരിക്കാൻ നോക്കിയത് ഇതായിരുന്നു.&lt;br /&gt;&lt;br /&gt;കഥാരംഭത്തിൽ അങ്ങേയറ്റം ദുഃഖിതയും മൌനിയുമായ മാഷ യെ കാണാം. മരണത്തിന്റെ മൂകതയും വിലാപാന്തരീക്ഷവും തങ്ങിനിൽക്കുന്ന ആ അന്തരീക്ഷത്തിൽ മാഷയെ ദുഃഖിതയാക്കുന്നത് അമ്മയുടെ മരണത്തോടൊപ്പം അമ്മ ഉദ്ദേശിച്ചിരുന്നതുപോലെ നഗരത്തിലേക്കു പോകാനും ആളുകളുമായി ഇടപഴകാനും കഴിയാതെ തന്റെ യൌവ്വനം നശിച്ചുപോകുമോ എന്ന ഭീതിയും കൂടെ ആണെന്നുകാണാം. പിന്നീട് സെർജി മിഖലേയ്ചുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയിലേ അവൾ ആകെ മാറിപ്പോകുന്നുണ്ട്. തങ്ങളുടെ കാര്യങ്ങളെല്ലാം ഇനി സുഗമമായേക്കും എന്ന ചിന്തയും ആശ്രയിക്കാൻ ഒരു രക്ഷിതാവിനെ കിട്ടിയതിലുള്ള സുരക്ഷയുമാണ് ആദ്യം ആ മാറ്റത്തിനു പിന്നിൽ. എന്നാൽ പിന്നീടാ ആശ്രിതത്വം പ്രണയത്തിലേക്കു വഴിമാറുമ്പോൾ പ്രണയത്തിൽ ഒരുപക്ഷേ സ്ത്രീക്കുമാത്രം കൈവരുന്ന ആ അപാരധൈര്യവും സാഹസികതയും മാഷ വളരെ വേഗത്തിൽ കൈവരിക്കുന്നുമുണ്ട്..&lt;br /&gt;&lt;br /&gt;ആറുവർഷത്തെ ഇടവേളക്കുശേഷം, വീണ്ടും മാഷയെകാണുമ്പോൾ മുപ്പത്താറുകാരനായ സെർജിയാകട്ടെ ജീവിതത്തിലെ അനവധി ബുദ്ധിമോശങ്ങൾക്കും നിരാശകൾക്കുമൊടുവിൽ തന്റെ ജീവിതത്തിൽ പ്രണയം വിവാഹം എന്നിവക്കൊന്നിനും ഇനി സ്ഥാനമില്ല എന്ന തിരിച്ചറിവിലാണ്. എന്നാൽ മാഷയെ കാണുന്നതോടെ അദ്ദേഹം ദുർബലനായിപ്പോകുന്നു. അങ്ങേയറ്റം പ്രൌഢഗംഭീരമായ വ്യക്തിത്വത്തിനു ഉടമയായിരുന്ന ആൾക്ക് തന്റെ സാമീപ്യത്തിൽ സംഭവിക്കുന്ന ദൌർബല്യം ശ്രദ്ധയില്പെടുന്നതാണ് ആദ്യം മാഷയെ ആകർഷിക്കുന്നതും. എന്നാൽ തുറന്നുപറയാത്ത ഏതോ ഒരു ഭയത്തോടെ സെർജി അവിടെനിന്നും വിട്ടുപോകാൻ ഒരുങ്ങുന്നുമുണ്ട്. ഫാമിലി ഹാപ്പിനെസ്സ് അടക്കമുള്ള കഥകൾ അന്നകരെനീന എഴുതുവാനുള്ള തയ്യാറെടുപ്പുകൾ മാത്രമായിരുന്നു എന്ന് ഒരിക്കൽ ടോൾസ്റ്റോയ് തന്നെ പറഞ്ഞിട്ടുള്ള സ്ഥിതിക്ക് സെർജിയുമായി വിദൂരഛായയുള്ള അന്നാകരനീനയിലെ ലെവിൻ എന്ന കഥാപാത്രം അന്നയുടെ സഹോദരനുമായി നടത്തുന്ന സംഭാഷണത്തിലെ ഒരു വാചകം ഈ ഭയത്തിനെ വിവരിക്കുന്നതായി കണക്കാക്കാം. “നമ്മളെപ്പോലെ പ്രണയത്തിന്റേതു മാത്രമല്ലാതെ പാപത്തിന്റേതു കൂടിയായ ഒരു ഭൂതകാലമുണ്ടായിരുന്ന മുതിർന്ന പുരുഷന്മാർക്ക് നിഷ്കളങ്കയും പരിശുദ്ധയുമായ ഒരു പെൺകുട്ടിയോട് പെട്ടെന്ന് ഇടപഴകേണ്ടിവരുന്നത് അരോചകമായി തോന്നും, അതുകൊണ്ടുതന്നെ സ്വയം വിലകുറഞ്ഞവനായി അനുഭവപ്പെടുകയും ചെയ്യും.” എന്നത്.&lt;br /&gt;&lt;br /&gt;ആദ്യത്തെ ഭ്രമത്തിനുശേഷം ശരിയായ കടുത്ത പ്രണയത്തിലകപ്പെടുന്ന മാഷ മുഴുവനായി മാറിപ്പോകുന്നും ഉണ്ട്. എന്നാൽ ആ മാറ്റത്തിനു ചെറുതല്ലാത്തരീതിയിൽ സെർജി പ്രേരിപ്പിക്കുന്നും ഉണ്ട്. അവളിൽ കൃത്രിമമായതൊന്നും ഇല്ല എന്നുറപ്പുവരുത്താൻ. ചിറകു മുറിച്ചുകളഞ്ഞ് കൂട്ടിലടച്ചു വളർത്താനായാലും, കൊല്ല്ലാനായലും ശരി ലക്ഷണമൊത്ത ഇരയേയേ എല്ലാവരും തിരഞ്ഞെടുക്കുന്നുള്ളൂ എന്ന യുക്തി ഇവിടെയും കാണാം. ലളിതമായ കർഷകജീവിതം ആഗ്രഹിക്കുന്നസെർജിയോ ലെവിനോ ലാളിത്യം നിറഞ്ഞ, മറ്റു കഴിവുകൾ ഒന്നുമില്ലാത്ത, നിഷ്കളങ്കയും അപരിഷ്കൃതയും ആയ ഒരു കർഷകയുവതിയിൽ ആകൃഷ്ടരാകുന്നില്ല എന്നുകാണാം. ഈയൊരു വൈരുദ്ധ്യം അല്പംകൂടെ വ്യക്തമായി വിശാലമായ കാൻവാസിൽ അന്നകരെനീനയിൽ ഉണ്ട്. മൂന്നുസഹോദരിമാരിൽ ലെവിൻ ആകൃഷ്ടനാകുന്നത് അവരുടെ സാധാരണയിൽ കവിഞ്ഞ പ്രത്യേകതകൾ കാരണമാണ്. നൃത്തവും സംഗീതവും ചിത്രകലയും അഭ്യസിക്കുന്ന, ഉന്നതവും ശ്രേഷ്ഠവുമായി കണക്കാക്കുന്ന കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന, ഒന്നിടവിട്ട ദിവസങ്ങളിൽ ഇംഗ്ലിഷും ഫ്രെഞ്ചും മാറിമാറി സംസാരിക്കുന്ന അവരുടെ കുലീനമായ അസാധാരണത്വം കൊണ്ടുതന്നെയാണ്. ഡോളിയിൽ തുടങ്ങുന്ന പ്രണയം അഥവാ ഭ്രമം കിറ്റിയിൽ അവസാനിക്കുന്നു എന്നുമാത്രം. ഒടുവിൽ പ്രണയനൈരാശ്യം പൂണ്ട് തെറ്റിപ്പോയ സമനില, കർഷകർക്കൊപ്പം ചിലവഴിക്കുന്ന ഒരുപകലിലൂടെ വീണ്ടെടുക്കുന്ന ലെവിൻ ഒരു കർഷകയുവതിയെ വിവാഹം ചെയ്താലോ എന്നാലോചിക്കുന്നുണ്ടെങ്കിലും ആ തീരുമാനത്തിൽ നിന്നും വളരെപ്പെട്ടെന്ന് തിരിച്ചുപോരുന്നു. അതിനുശേഷം ഒരവസരത്തിൽ കുഞ്ഞുങ്ങളോട് ഫ്രെഞ്ചിൽ സംസാരിക്കുന്ന ഡോളിയെ വെറുപ്പോടെയും അവജ്ഞയോടെയും നോക്കി ലെവിൻ, എനിക്കു കുഞ്ഞുങ്ങളുണ്ടാകുമ്പോൾ ഞാൻ അവരെ ഫ്രെഞ്ച് അഭ്യസിപ്പിക്കുകയില്ല എന്നും തീരുമാനമെടുക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;ഫാമിലി ഹാപ്പിനെസ്സ് ലൈംഗികതയാൽ ഉത്തേജിക്കപ്പെട്ടതെങ്കിലും കളങ്കപ്പെട്ടിട്ടില്ലാത്ത ഒരു കൃതിയാണെന്നുപറയാം. പരസ്പരബന്ധത്തിന്റെ അത്യുന്നതരൂപം കൈവരിക്കാൻ വേണ്ടിയെങ്കിലും ലൈംഗികതയെ ഉന്നതവൽക്കരിക്കുന്നും ഉണ്ട്. മാഷയുടെ രക്ഷാധികാരിയും മരിച്ചുപോയ അച്ഛന്റെ സുഹൃത്തുമായി രംഗത്തു പ്രത്യക്ഷപ്പെടുന്ന സെർജി പിന്നീട് തന്നിൽ ഉളവാകുന്ന ആ പ്രത്യേകതാല്പര്യത്തെ മറച്ചുവക്കാൻ പാടുപെട്ടുകൊണ്ട് -സെർജിയുടെ ആ മാറ്റവും അയാളിൽ തനിക്കുള്ള സ്വാധീനവും ആണ് മാഷയെ ആദ്യം ഭ്രമിപ്പിക്കുന്നത്- ആ വേനലിൽ ഉടനീളം അയാൾ ഒരു കൊച്ചു കൂട്ടുകാരനോട് എന്നപോലെയാണ് മാഷയുമായി ഇടപഴകുന്നതും. അപ്പോൾ പ്രണയത്തിനും മുൻപ് വരുന്നത് സൌഹൃദമാണ്. ഏതു രീതിയിലെന്ന് വ്യക്തമാകുന്നില്ലെങ്കിലും സെർജിക്ക് തന്നോടുള്ള ആ പ്രത്യേക താല്പര്യത്തെ തിരിച്ചറിയുമ്പോൾ അദ്ദേഹത്തെ കൂടുതൽ സന്തോഷിപ്പിക്കുന്നതിനായി അവൾ സ്വയം കൂടുതൽ മികച്ചവളാകാൻ പരിശ്രമിക്കുകയും ആ പരിശ്രമത്തിനിടയിൽ സ്വയം കൂടുതൽ മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. ഈ പ്രക്രിയയിൽ നടക്കുന്ന സൂക്ഷ്മ നിരീക്ഷണത്തിലൂടെ അദ്ദേഹത്തിന്റെ പ്രവൃത്തികളും, നൽകാൻ പോകുന്ന സാരോപദേശങ്ങളും മുൻകൂട്ടിക്കാണുവാനും അവൾക്കു കഴിയുന്നുണ്ട്. പ്രിയപ്പെട്ടവൾക്കു മുന്നിൽ എപ്പോഴും സദാചാരമുഖം മാത്രം മുന്നിട്ട് പ്രകടമാക്കിയിരുന്ന സെർജി പ്രണയത്തിൽ അകപ്പെട്ടതിനുശേഷം തന്റെ ഉൾപ്രേരണകളിൽ നിന്നും വ്യതിചലിക്കാനുള്ള സാധ്യത വളരെയാണെന്നതുകൊണ്ട് അതു മുതൽ മുന്നോട്ടുള്ള സ്ത്രിപുരുഷബന്ധം വർണ്ണിക്കുവാൻ ടോൾസ്റ്റോയ്ക്ക് ക്രാഫ്റ്റിങിൽ വളരെയധികം ശ്രദ്ധിക്കേണ്ടിവന്നിട്ടുണ്ടായിരിക്കാം. “വൈൽഡ് എക്സ്റ്റസി” എന്ന കോഡ് ലൈംഗികോർജ്ജത്തെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന മാഷയും സെർജിയും ആവർത്തിച്ച് കൊച്ചുകുട്ടികളോട് ഉപമിക്കപ്പെടുകയും, ലൈംഗികതയുടെ വന്യ നിർവൃതിയെ ടോൾസ്റ്റോയ് വിഭാവനം ചെയ്യുന്ന ആദർശപ്രണയത്തിലേക്ക് നിർബന്ധപൂർവ്വം കെട്ടിയിടപ്പെടുകയും ചെയ്യുന്നുണ്ട്. മനസ്സിൽ ആഗ്രഹിച്ചിട്ടുപോലും വിവാഹനിശ്ചയശേഷവും പരസ്പരം വികാരങ്ങൾ പ്രകടിപ്പിക്കാനും കൈമാറുവാനും ഇവർ മടിക്കുന്നും ഉണ്ട്. എന്നിട്ടും ഒരു ഘട്ടത്തിൽ ചുറ്റുമുള്ളതിനെയെല്ലാം മറച്ചു കളയുന്നവിധം ആ കണ്ണുകൾ തനിക്കുള്ളിലാണെന്നു തോന്നിപ്പിക്കുന്ന ആകർഷകമായ നോട്ടം സെർജി അവൾക്കു സമ്മാനിക്കുകയും ആ നോട്ടം തന്നിൽ ഉളവാക്കിയ ഭയവും നിർവൃതിയും നഷ്ടമാകാതിരിക്കാൻ അവൾ കണ്ണുകൾ അടച്ചുകളയുകയും ചെയ്യുന്നുണ്ട്.&lt;br /&gt;&lt;br /&gt;പരിഹാസങ്ങൾകൊണ്ടും ഉപദേശങ്ങൾകൊണ്ടും വിവാഹത്തിനു മുൻപുതന്നെ മാഷയെ “നാട്യമില്ലാത്തവൾ”ആക്കിത്തീർക്കുന്നുണ്ട് സെർജി. എന്നാൽ പ്രണയത്തിൽ മുഴുകിപ്പോകുമ്പോൾ നന്മക്കും ദൈവത്തിനുമായി തന്നെ വിട്ടുകൊടുത്ത് പരിശുദ്ധയും സമ്പൂർണ്ണയും ആകാൻ നോക്കുന്ന മാഷ ആകട്ടെ വിവാഹത്തിനിപ്പുറം സ്വന്തം സ്വത്വത്തെക്കുറിച്ച് ബോധവതിയാകുന്നുണ്ട്. വിശ്രുത കവി റെയ്നർ മാരിയ റിൽകേ തന്റെ വിഖ്യാതമായ കത്തുകളിലൊന്നിൽ എഴുതിയതുപോലെ വ്യക്തിവികാസത്തിന്റെ ആദ്യപടവുകളിൽ ആൺശീലങ്ങളുടെ അനുകർത്താവും ആവർത്തകയുമായിരുന്നവൾ അവസ്ഥാന്തരങ്ങളിലെ അനിശ്ചിതത്വത്തിനുശേഷം പരിഹാസ്യമായ വേഷം കെട്ടലുകളിൽ നിന്നും സ്വഭാവ വൈകൃതങ്ങളിൽ നിന്നും സ്വന്തം സത്തയെ മോചിപ്പിക്കുവാനും പുരുഷന്റെ നല്ലപാതിയോ എതിർലിംഗമോ ആകാതെ സ്ത്രീ മാത്രം ആയിരിക്കുവാനും കൊതിക്കുന്ന ഘട്ടം. ആ ഘട്ടത്തെ തടഞ്ഞുനിർത്തുന്നതിലെ അന്യായവും തന്റെ നിസ്സഹായതയും ബോധ്യപ്പെടുന്ന സെർജി ഔദാര്യത്തോടെ അവളെ പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കുന്നു. അദ്ദേഹത്തെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിൽ അവളുടെ സൌന്ദര്യവും വ്യക്തിത്വവും സാമൂഹിക അംഗീകാരം നേടുന്നുമുണ്ട്. എന്നാൽ സ്വന്തം വ്യക്തിത്വത്തിന്റെ ഔന്നിത്യത്തിൽ നിന്നുകൊണ്ട് തന്റെ ആരാധിക്കുന്നവർക്കിടയിൽ നിന്നുകൊണ്ട് തന്റെ പ്രണയം പ്രകടിപ്പിക്കാനുള്ള അവളുടെ ആത്മാർത്ഥയെ അദ്ദേഹത്തിനു മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിയുന്നില്ല. “വീട്ടിലേക്ക് എത്തട്ടെ, ഞാൻ സുന്ദരിയും കഴിവുറ്റവളും ഉന്നതയും ആയിരിക്കുന്നത് ആർക്കുവേണ്ടിയാണ് എന്നത് അങ്ങേക്കു ബോധ്യമാകും“ തുടങ്ങിയ വിലാപങ്ങളൊന്നും മാഷയുടെ മനസ്സിൽ നിന്നും സെർജിയിലേക്ക് എത്തുന്നതേയില്ല. &lt;br /&gt;&lt;br /&gt;ഒടുവിൽ വ്യക്തിത്വവും സ്വത്വവുമെല്ലാം ഉപേക്ഷിച്ച് മറ്റൊരു തെത്യാന സെംയോവ്ന - സെർജിയുടേ മനസ്സിലെ സമുന്നത സ്ത്രീരൂപം- ആയി മാറാൻ ഉറച്ച് തിരികെ എത്തുമ്പോഴും സെർജിയിൽ പഴയ പ്രണയമോ സ്നേഹമോ വീണ്ടും ഉണ്ടാകുന്നുമില്ല. വികാരപരമായ രംഗങ്ങളെല്ലാം അദ്ദേഹം പരുഷമായ ഭാഷയിൽ ഒഴിവാക്കുന്നും ഉണ്ട്. സ്ത്രീകളെല്ലാം ജീവിതത്തിന്റെ അർത്ഥശൂന്യതകളിലൂടെ കടന്നുപോയിക്കൊണ്ട് വേണം ജീവിതത്തിലേക്കു തിരികെ എത്താനെന്നും അതുകൊണ്ടാണ് “ദുഷിച്ച” നഗരജീവിതത്തിനു താൻ അവളെ അനുവദിച്ചതെന്നും പറയുന്ന അദ്ദേഹം ആവശ്യമുള്ളതിൽ കൂടുതൽ സംതൃപ്തി താൻ അനുഭവിച്ചുകഴിഞ്ഞുവെന്നും ഇനി കുഞ്ഞുങ്ങൾക്കു വേണ്ടിയാണ് തങ്ങൾ ജീവിക്കേണ്ടതെന്നും മാഷയെ ബോധ്യപ്പെടുത്തുന്നു. താൻ തനി വൃദ്ധനും അവളിപ്പോഴും എത്രയോ ചെറുപ്പവും എന്നു നെടുവീർപ്പിടുന്ന സെർജി തങ്ങളിനി “സുഹൃത്തുക്കൾ” മാത്രം എന്നും പ്രസ്താവിക്കുന്നു.&lt;br /&gt;&lt;br /&gt;അപ്പോഴും താൻ ജനിച്ചു വളർന്ന വീട്ടിലെ ഓരോ കോണിലും തന്റെ പെൺകുട്ടിക്കാല സ്വപ്നങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുന്ന , നല്ല നാളുകളും പഴയ പ്രണയവുമെല്ലാം തങ്ങളിലേക്കു തിരികെയെത്തുമെന്ന് പ്രത്യാശിക്കുന്ന മാഷ ആ ദിവസത്തോടെ തങ്ങളിലെ പ്രണയം അവസാനിച്ചുവെങ്കിലും കുട്ടികളോടും അവരുടെ അച്ഛനോടുമുള്ള വൈകാരികാനുഭവം തനിക്ക് വ്യത്യസ്തമായ കുടുംബ സന്തുഷ്ടി നൽകുന്നുണ്ടെന്ന് പറയുന്നത് തികച്ചും വൈരുദ്ധ്യാത്മകമാണെന്നു കാണാം.&lt;br /&gt;&lt;br /&gt;കാമാവേശങ്ങളെ സൌഹൃദത്തിലേക്ക് തളച്ചിടുവാനും, താൽക്കാലികമായിട്ടെങ്കിലും അവ രണ്ടിനേയും പരസ്പര പൂരകങ്ങളാക്കി ചേർത്തുകൊണ്ടുപോകാനും ലൈംഗികാഗ്രഹങ്ങൾ ആത്മത്യാഗത്തെ പ്രോത്സാഹിപ്പിക്കുന്നതായി സ്ഥാപിക്കുവാനും ടോൾസ്റ്റോയ്ക്ക് കഴിയുന്നുണ്ടെങ്കിലും, സുന്ദരനായ മാർക്വിസ് പ്രഭുവിലേക്കുള്ള മാഷയുടെ ചായ്‌വ് സെർജിയുമായുള്ള ജീവിതത്തിൽ നേരിടുന്ന ഏതോ കുറവിനെത്തന്നെ ആണു സൂചിപ്പിക്കുന്നത്. കൂട്ടുകാരിയുടെ ശബ്ദമാണ് അവളെ വലിയൊരു “തെറ്റിൽ” നിന്നും സംരക്ഷിക്കുന്നതും പഴയജീവിതത്തിലേക്ക് തിരിച്ചു പോകാൻ അവളെ പ്രേരിപ്പിക്കുന്നതും. &lt;br /&gt;&lt;br /&gt;“ഫാമിലി ഹാപ്പിനെസ്സിൽ “ സദാചാരത്തിന്റെ അതിരുകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ലൈംഗികതയെ ആഘോഷിക്കുവാനും, താൽക്കാലികമായിട്ടെങ്കിലും പ്രണയികളുടെ ആത്മീയമായ ഒന്നിച്ചു ചേരലിനെ മനഃശ്ശാസ്ത്രപരമായി അംഗീകരിപ്പിക്കാനും ടോൾസ്റ്റോയ്ക്ക് സാധിക്കുന്നുണ്ടെങ്കിലും ലൈംഗികതയുടെ സ്ത്രീപക്ഷവിവരണം ഇല്ല എന്നുള്ളതുകൊണ്ട്തന്നെ ഈ വിജയം സന്ദിഗ്ദവും ആത്യന്തികമായി അംഗീകരിക്കാൻ ആകാത്തതുമാണ്. മാഷ കഥപറയുന്നതായിട്ടാണ് അവതരണരീതിയെങ്കിലും കഥഗതിയെ നിയന്ത്രിക്കുന്നത് പക്വതയാർന്നതും സദാചാരബന്ധിതവുമായ പുരുഷവീക്ഷണമാണ്. മാഷയേയും സെർജിയേയും നോക്കിക്കാണുന്നതും മനസ്സിലാക്കുന്നതും വിലയിരുത്തുന്നതും നിയന്ത്രിക്കുന്നതും സെർജി തന്നെയാണ്. ഇക്കാരണങ്ങൾകൊണ്ടുതന്നെ ആകണം, പ്രസിദ്ധീകരിക്കപ്പെട്ട് വർഷങ്ങൾക്കുശേഷം ടോൾസ്റ്റോയ് തന്നെ ഇതിനെതിരായി തിരിഞ്ഞ് ഇതിന്റെ രണ്ടാംപതിപ്പ് ഇറങ്ങുന്നത് തടയാൻ ശ്രമിച്ചത്. ആദ്യമൊന്നും ആരാലും ശ്രദ്ധിക്കപ്പെടാതെപോയ ഈ നോവലിലെ സൂക്ഷ്മ ആഖ്യാനത്തിന്റെ മനോഹാരിത , പ്രസിദ്ധീകരിക്കപ്പെട്ട് മൂന്നുവർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ സമകാലിക നിരൂപകനായ അപോളോ ഗ്രിഗോറിയോവിന്റെ ശ്രദ്ധയിൽപ്പെടുകയും “വിസ്മരിക്കപ്പെട്ടുപോയ രത്നം “എന്ന വിശേഷണത്തോടെ അദ്ദേഹമത് ജനശ്രദ്ധയിലേക്കെത്തിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;മറ്റു വികാരങ്ങളിലേക്കുള്ള അഭിനിവേശത്തിന്റെ പകർന്നാട്ടങ്ങളെ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്ന കൃതിയാണ് ഫാമിലി ഹാപ്പിനെസ്സ്. ബിംബകല്പനകളെ കഥാപാത്രങ്ങളുടെ മനോവികാരവുമായി അതിവിദഗ്ദമായി ഇണക്കിച്ചേർത്തിരിക്കുന്നുണ്ട് ടോൾസ്റ്റോയ്. മാഷായും സെർജിയും പരസ്പരപ്രണയം തിരിച്ചറിയുന്ന രാത്രിയിലെ നിഴലും വെളിച്ചവും ഇടകലർന്ന വഴിയിലൂടെ ഉള്ള നടത്തം കമിതാക്കളുടെ മനസ്സിലെ പ്രണയവും ഭയവും സമ്മിശ്രമായ മനോനിലയെ സൂചിപ്പിക്കുന്നു. വിവാഹ ദിവസമാണ് വർഷത്തിലെ ആദ്യമഞ്ഞുവീഴ്ച ഉണ്ടാകുന്നത്. നിലാവുവീണ മരവിച്ച വഴിയിലൂടെ സേർജിക്കൊപ്പം യാത്രയാകുന്ന മാഷയിൽ സ്വപ്നങ്ങളല്ല, ഭയവും അപമാനബോധവുമാണ് മുന്നിട്ടു നിൽക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;എഴുത്തുകാരനും നിരൂപകനുമായ ജോൺ ബെയ്ലി ഇങ്ങനെ പറയുന്നുണ്ട്. “ടോൾസ്റ്റോയ് കഥകളെല്ലാം ചില വൈരുദ്ധ്യാതമകസമീപനങ്ങളിൽ നിന്നാണ് ഉറവെടുക്കുന്നതെന്നു കാണാം. തന്റെ കഴിവ് പൂർണ്ണമായും ആഖ്യാനരൂപത്തിന്റെ മുറകളിലേക്ക് കൊണ്ടുവരാത്ത ഒരു പ്രതിഭ ശ്രദ്ധാപൂർവ്വം, മനോഹരമായി രചിച്ച കഥകളാണവ. ആ വൈരുദ്ധ്യങ്ങളെല്ലാം ഉത്തേജജനകമായിരുന്നു, കലാരംഗത്തെ മറ്റനവധി വൈരുദ്ധ്യങ്ങളെപ്പോലെ അവ ആകസ്മിക വൈകല്യങ്ങളോടെ ശക്തവും അവിസ്മരണീയവുമായ ഫലങ്ങൾ ഉളവാക്കുകയും ചെയ്തു.” കഥാപാത്രങ്ങളെ സ്വാഭാവികവികാസത്തിനു വിട്ടുകൊടുത്തപ്പോൾ സെർജിയിൽ ആ ഒരു “ഉപഗുപ്തൻ കോമ്പ്ലക്സ്”, കത്തിയെരിഞ്ഞുകഴിഞ്ഞ് ചാരം മാത്രമായവളെയേ സ്വന്തമാക്കാൻ ധൈര്യമുള്ളൂ എന്ന നിലപാട് വ്യക്തമായി പ്രതിഫലിച്ചതാകാം ടോൾസ്റ്റോയ്ക്ക് ഫാമിലി ഹാപ്പിനെസ്സിനെ വെറുപ്പിക്കുന്നതാക്കി മാറ്റിയതെങ്കിൽ കിറ്റി സ്വാഭാവികരീതിയിൽ കർഷകയുവതിയുടെ ചര്യകൾ സ്വീകരിച്ചതും, അന്ന പാപത്തിന്റെ ശിക്ഷയായ മരണത്തിലേക്ക് സ്വമേധയാ പോയതും ആയിരിക്കണം അന്നകരനീനയെ അദ്ദേഹത്തിന്റെ മാനസപുത്രിയാക്കിയതെന്നു വേണം അനുമാനിക്കാൻ. &lt;br /&gt;&lt;br /&gt;വായനയിലുടനീളം ടോൾസ്റ്റോയിലെ കപട സദാചാരവാദിയുമായി നിരന്തരകലഹത്തിൽ ആയിരുന്നുവെങ്കിലും, ആ വൈരുദ്ധ്യാത്മക മനോഹാരിതയാൽ എന്നെ അകത്താക്കി ഏതോ മന്ത്രച്ചുമർ പിന്നിൽ അടയുന്നത് ഞാനും അനുഭവിച്ചറിഞ്ഞു. പലപ്പോഴും മുൻപോട്ടുള്ള സാധ്യതകളിൽ എനിക്കും വിശ്വാസം നഷ്ടമായിക്കൊണ്ടിരുന്നു.&lt;br /&gt;“എഴുതുവാനുള്ള കഴിവുണ്ടായിരുന്നെങ്കി ഭൂമിയെഴുതുക ടോൾസ്റ്റോയെപ്പോലെ ആകുമായിരുന്നു എന്ന് ഇസാക് ബാബേൽ ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു. അതുതന്നെ .&lt;br /&gt;&lt;br /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-6113622914461300464?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/6113622914461300464/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=6113622914461300464' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/6113622914461300464'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/6113622914461300464'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2011/07/blog-post_25.html' title='ഭൂമിയെ വായിക്കുമ്പോൾ'/><author><name>ആഗ്നേയ</name><uri>http://www.blogger.com/profile/05358732621180761849</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_qvKZTwtOpCo/TAvpyzxNZsI/AAAAAAAAAU0/QPXwcYCUp9s/S220/IMGA0088.JPG'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-6102666348450744771.post-370885921501647198</id><published>2011-07-22T21:18:00.000-07:00</published><updated>2011-09-01T22:35:06.218-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഏകാന്തതയിൽനിന്ന് മനുഷ്യശീലങ്ങളിലേക്ക്</title><content type='html'>പണ്ടത്തെ ആ പെൺകുട്ടി എത്രയോ മാറിപ്പോയിരിക്കുന്നു, ചുറ്റുമുള്ളവരെ ഇത്രയധികം മാറ്റിമറിക്കും വിധം ഉന്മാദവും ഊർജ്ജവും പ്രസരിപ്പിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന ഈ പെൺജീവിതം നയിച്ചുകൊണ്ടിരിക്കുന്നത് ഞാൻ തന്നെയാണോ എന്നൊക്കെ അത്ഭുതപ്പെടുന്നതും അഹങ്കരിക്കുന്നതും പതിവാണെങ്കിലും മാറിനിന്ന് മറ്റൊരാളായി ജീവിതത്തെ നോക്കിക്കണ്ടാൽ വലിയ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്തതും വളരെ സധാരണഗതിയിൽ പോകുന്നതുമായ ഒന്ന് എന്നുമാത്രമേ സ്വന്തം ജീവിതത്തെക്കുറിച്ച് പറയാനാകൂ.  അതുകൊണ്ടുതന്നെ അവിസ്മരണീയമായ ഒരു രാത്രിയെക്കുറിച്ച് എഴുതേണ്ടി വന്നപ്പോൾ ഓർമ്മകളിലൂടെ ആഴത്തിലൊന്ന് പോയിനോക്കേണ്ടി വന്നു. ആകെയുള്ള ഇത്തിരി അനുഭവങ്ങളിൽ നിന്ന് ഏതിനെയെങ്കിലും എടുത്ത് അല്പം നുണകൂട്ടി പൊലിപ്പിച്ചുവച്ച് എഴുതിക്കളയാം എന്നോർത്ത് എത്തും പിടിയും അടുക്കും ചിട്ടയും ഇല്ലാതെ കിടന്നതിനെയെല്ലാം പല കോണുകളിലൂടെ നോക്കിക്കാണാൻ നോക്കുമ്പോളതാ മുപ്പത്തിനാലുവർഷത്തെ ജീവിതം മൂന്നായി വഴിപിരിയുന്നതുപോലെ.&lt;br /&gt;&lt;br /&gt;രാത്രിയിലാണ് ജനിച്ചുവീണത് എന്നതൊഴിച്ചാൽ രണ്ടുദിവസങ്ങളുടെ നടുക്ക് വരുന്ന എന്തോ ഒന്ന് എന്നതിൽക്കവിഞ്ഞ്  എടുത്തുപറയാൻ മാത്രം യാതൊരു പ്രത്യേകതയും പത്തൊമ്പതുവയസ്സുവരെ നീണ്ടുനിൽക്കുന്ന ഒന്നാംഘട്ടത്തിലെ യാതൊരു രാത്രിക്കുമില്ല. ഒരു ചലച്ചിത്രത്തിലെ നിശ്ചലദൃശ്യങ്ങൾക്കിടയിലെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിടവുകൾപോലെ, നിലനിൽക്കുന്നു എന്നതിനു തെളിവ് ചലനം മാത്രമാകുന്നതുപോലെ. രണ്ടുകുഞ്ഞുങ്ങളുമൊത്ത് തനിയെ താമസിക്കുന്ന സുന്ദരിയും യുവതിയുമായ പെണ്ണ് എന്റെ ഉമ്മ, കിളികൾ കൂടണയും മുൻപുതന്നെ വാതിലുകളും ജനലുകളുമെല്ലാം അടച്ചുപൂട്ടി അകത്തുകയറും.പിന്നെ കനത്തമരപ്പാളികൾ കൊണ്ടുണ്ടാക്കിയ ജനലിലെ കുഞ്ഞു ചില്ലുചതുരത്തിലൂടെ പോലും പുറംകാഴ്ചകൾ അകത്തെത്തില്ല. എട്ടുമണിക്കേ അത്താഴം കഴിച്ചു കിടക്കണം. പഠിച്ചുതീരാത്ത ഭാഗങ്ങളൊക്കെ പുലർച്ചെ എഴുന്നേറ്റ് പഠിച്ചുതീർക്കണം. അല്പം മുതിർന്നപ്പോളത് ഒമ്പതരയാക്കി നീട്ടിക്കിട്ടി. കിടക്കയിൽ കിടന്ന് സംസാരിക്കാനൊന്നും പാടില്ല. മിണ്ടാതെ കിടന്നോളണം. കിടന്നാലും അത്രപെട്ടെന്നൊന്നും ഉറക്കം വരില്ല. അപരിചിതനായ ഒരാണിനോട് എന്നപോലെ ഭയമാണു രാത്രിയെ. എന്നാൽ അയാളോടു തോന്നുന്ന കൌതുകം അല്പം പോലും ഇല്ലാതാനും. വീടിനുചുറ്റും കട്ടപിടിച്ച ഇരുട്ടിലും അകലെനിന്നും കേൾക്കുന്ന നായ്ക്കളുടെയും കാലൻ കോഴികളുടെ ഓലിയിടലുകളിൽ നിന്നുമെല്ലാം മനസ്സിൽ കൽപ്പിച്ചുകൂട്ടുന്നത് നിറയെ മരണം മാത്രമാണ്. ഭയന്ന് കണ്ണുകളിറുകെ അടച്ചുള്ള കിടപ്പിൽ അറിയാതങ്ങ് ഉറങ്ങിപ്പോകും.ഇടയ്ക്കൊന്ന് ഉണർന്നാലും ഭയമാണ് മുറിയ്ക്കുള്ളിലെ നിഴലുകളെ, വീടിനുള്ളിൽ നിന്നും കേൾക്കുന്ന എലിയുടെയോ മറ്റോ അനക്കങ്ങളെ. ചാടിവീഴാനെന്ന മട്ടിൽ ആരോ ഇരുട്ടിൽ പതുങ്ങിനിൽക്കുന്നുണ്ടെന്നു തോന്നും. അറിയാവുന്ന പ്രാർത്ഥനകൾ ചൊല്ലി വീണ്ടും പുതപ്പിനടിയിലേക്ക് നൂഴും. മാസപ്പിറ കാണുന്ന ദിവസങ്ങളിൽ മാത്രം ഉമ്മ അല്പനേരം അധികം പുറത്തുണ്ടാവും. “മാസം കണ്ടാൽ” ഉടനെ മക്കളെ വിളിച്ച് ഇലമറവിലൂടെ അല്ലാതെ ചന്ദ്രനെ നോക്കാൻ നിർദ്ദേശിക്കും. പിന്നീട് കയ്യിലുള്ള നാണയത്തിലേക്ക്കും, മാലയുടെ ലോക്കറ്റിലേക്കും കൂടെ നോക്കിയശേഷം മാസം മുഴുവൻ ഐശ്വര്യം ലഭിക്കാൻ മൌനപ്രാർത്ഥന നടത്തിയശേഷം അകത്തുകയറും. വിരലിലെണ്ണാവുന്നത്ര തവണ രാത്രി യാത്രകൾ ഉണ്ടായിട്ടുണ്ട്. എപ്പോഴൊക്കെയോ പൂർണ്ണച്നദ്രനെ കണ്ടിട്ടുണ്ട്. പെരുന്നാളിനു എല്ലാവരും കൂടെ ഉമ്മയുടെ തറവാട്ടിൽ കൂടുമ്പോൾ മാത്രം കൊതിതീരുവോളം നക്ഷത്രങ്ങളെ കണ്ടു നിന്നിട്ടുണ്ട്. അന്നൊന്നും സ്വപ്നങ്ങൾ കണ്ടിരുന്നോ എന്നുപോലും സംശയമാണ്. റേഡിയോ ടിവി പരിപാടികളിലെ സ്വയം തിരഞ്ഞെടുപ്പുകൾ, വായന, അയല്പക്കത്തുള്ള കുട്ടികളുമായി കൂട്ടുകൂടൽ, കൃത്യസമയത്തിനും വളരെ മുൻപ് സ്കൂളിലോ കോളേജിലോ ചെന്നിരിക്കൽ, കൂട്ടുകാരുടെ വീട്ടില്പോക്ക്, അവരുമൊത്തുള്ള കറക്കം എല്ലാം നിഷേധിക്കപ്പെട്ട കുട്ടികളായിരുന്നു ഞങ്ങൾ. അയൽക്കാരുമായിപോലും ഞങ്ങളുടെ വീടിനു അടുത്ത ബന്ധങ്ങളുണ്ടായിരുന്നില്ല. ഒരു തുരുത്തിൽ ഒറ്റപ്പെട്ട മൂന്നുപേർ.  ആഴത്തിൽ പതിയുന്ന അനുഭവങ്ങളോ കാഴ്ചകളോ ഉപബോധമനസ്സിൽ ഇല്ലാത്തവർക്ക് എന്തു സ്വപ്നം?&lt;br /&gt;&lt;br /&gt;രണ്ടാംകാലത്തിലേക്കു പറന്നിറങ്ങുന്നതും ഒരു രാത്രിയിലാണ്. ലക്ഷ്യമടുത്തു എന്ന അറിയിപ്പുകേട്ട് ജനലിലൂടേ നോക്കിയപ്പോൾ അതിനു മുൻപ് കഴിഞ്ഞുപോയ പതിമൂന്ന് മണിക്കൂറോളം നീണ്ട അലച്ചിലും സംഘർഷാവസ്ഥയും കാരണം ഏതാണ്ട് അർദ്ധബോധാവസ്ഥയിൽ ആയിരുന്നതുകൊണ്ടോ ജീവിതത്തിൽ ആദ്യത്തെ അനുഭവമായിരുന്നതു കൊണ്ടോ ആകാം തലകീഴായാണോ പറക്കുന്നത് എന്നൊരു വിഭ്രാന്തി ഉണ്ടായത്. മേഘങ്ങളിൽ നിന്നും നക്ഷത്രങ്ങൾക്കിടയിലേക്ക് പറന്നിറങ്ങി നിലം തൊട്ടപ്പോൾ കാര്യങ്ങളും കാഴ്ചകളും ശരിയായി ബോധത്തിലേക്കുവന്നു. തൊണ്ണൂറ്റി എട്ടിലെ ആ മാർച്ച്മാസരാത്രിയിൽ നാട്ടിലെ കടുംവേണലിൽ നിന്നും ദുബായിലെ മഞ്ഞുകാലത്തിലേക്ക് കൌതുകത്തോടെ കാലെടുത്തുവച്ചു.&lt;br /&gt;&lt;br /&gt;വീട്,സ്കൂൾ, കോളേജ്, അടുത്തബന്ധുവീടുകൾ എന്നിവക്കപ്പുറം കാഴ്ചകളോ ലോകമോ ഇല്ലാതിരുന്ന എനിക്കു മുന്നിൽ ഇന്ദ്രിയങ്ങൾക്കു മുഴുവനായും പിടിച്ചെടുക്കാൻ കഴിയാത്ത അത്ര അത്ഭുതങ്ങളായിരുന്നു ആ ഷോപ്പിംഗ് ഫെസ്റ്റിവൽ സീസൺ ഒരുക്കിവച്ചിരുന്നത്. പുതിയ ആളുകൾ, കാഴ്ചകൾ, അനുഭവങ്ങൾ, രുചികൾ. കലണ്ടറിലോ പോസ്റ്റ്കാർഡുകളിലോ മാത്രം കണ്ടിട്ടുള്ള ഭംഗിയും കൌതുകവും ഉള്ള പൂക്കളും വാസ്തുശില്പമാതൃകകളും ചുറ്റിലും ഉണ്ടായിരുന്നിട്ടും  ഇഷ്ടം മുഴുവൻ പകലിനോടായിരുന്നില്ല, അറബിക്കഥകളെ ഓർമ്മിപ്പിച്ച് ആകാശത്തും ഭൂമിയിലും വായുവിലും മരങ്ങളിലും കടലിലുമെല്ലാം നക്ഷത്രങ്ങളുമായി നിൽക്കുന്ന രാത്രിയോടായിരുന്നു. എല്ലവരും ഉറങ്ങിയാലും വലിയ കണ്ണാടിജനലിനടുത്തു നിന്ന് കർട്ടൻ മാറ്റി കൊതിയോടെ രാത്രിക്കാഴ്ചകളും സൂര്യോദയവും കണ്ട് വെളിച്ചമുദിച്ചാൽ മാത്രം കിടന്നുറങ്ങും.&lt;br /&gt;&lt;br /&gt;ദുബായിലെ ആ പതിനഞ്ചുദിവസങ്ങൾ പെട്ടെന്നുതീർന്നുപോയി. പിന്നീട് അബുദാബിയിലെ ഒരു അതിർത്തിഗ്രാമത്തിലേക്ക്. പട്ടണത്തിൽ നിന്നും നാനൂറ്റമ്പത് കിലോമീറ്റർ അകലെയായി തികച്ചും അവികസിതമായൊരു ഗ്രാമപ്രദേശം. നഗരവാസികൾക്ക് കണ്ടാൽ ഇങ്ങനെയൊരുസ്ഥലം യു.എ.ഇയിൽ ആരെങ്കിലും തെറ്റിക്കൊണ്ടിട്ടതോ അല്ലെങ്കിൽ താനേയത് വഴിതെറ്റിവന്ന് അവിടെ ഇരിപ്പുറപ്പിച്ചതോ ആണെന്ന് തോന്നും. ജനസാന്ദ്രത തീരെക്കുറവ്. കെട്ടിടങ്ങളുമതേ. മൂന്നുവശത്തും പൂഴിപുതഞ്ഞ റോഡിനുനടുവിലെ വില്ലയിൽ രാത്രി മറ്റൊരു അനുഭവം ആയിരുന്നു. അവയില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായി എനിക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ആന്തരികലോക്കം ഒരിക്കലും ഉണരില്ലായിരുന്നു.&lt;br /&gt;&lt;br /&gt;ആദ്യമൊക്കെ രാത്രി ഉണർച്ചകൾ കഴിഞ്ഞനാളുകളിലെ ശീലങ്ങളുടെ ആവർത്തനമായിരുന്നു. രാവിലെ ആറുമണിക്ക് അദ്ദേഹം ജോലിക്കുപോയിക്കഴിഞ്ഞാൽ പിന്നെ ഒന്നോ രണ്ടോ മണിക്കൂറിനകത്ത് ഒരു ദിവസത്തേക്കുള്ള ജോലികൾ മുഴുവൻ ഒതുങ്ങിത്തീരും. ടിവിയിലും കാര്യമായി കാണാൻ ഒന്നുമില്ല. വീടിന്റെ മുൻവാതിൽ തുറന്നാൽ വീട്ടുടമസ്ഥരായ കാട്ടറബികളുടെ വില്ലയാണ്. പകലുറക്കവും രാത്രിസൽക്കാരങ്ങളുമായി കഴിയുന്ന അവരുടെ വീട്ടുമുറ്റത്ത് പകൽ അനക്കമൊന്നും കാണില്ല. വല്ലപ്പോഴും കുഞ്ഞുങ്ങളെ എടുത്ത് നടക്കുന്ന വീട്ടുജോലിക്കാരികളെ കാണാം. കിടപ്പുമുറിയുടെ ജനൽക്കാഴ്ചകൾ വെള്ളാമ്പിച്ച പൂഴിപുതഞ്ഞ കുഞ്ഞ് ഇടവഴിയിലൂടേ തൊട്ടപ്പുറത്തെ മതിലിൽ തട്ടി നിൽക്കും. പിന്നെ ആകെ ചെയ്യാനുള്ളത് ഉറങ്ങൽ മാത്രമായതുകൊണ്ട് സ്വാഭാവികമായും രാത്രിയിൽ ഉണർന്നിരിക്കാൻ തുടങ്ങി.&lt;br /&gt;&lt;br /&gt;ആദ്യമൊക്കെ മുറ്റത്തിറങ്ങി നിലാവ് ഓരോദിവസവും ഉതിർക്കുന്ന നിറങ്ങളിലെ വ്യത്യസ്തതകൾ കണ്ടുപിടിക്കൽ, നൂറ്റാണ്ടുകളോളം പഴക്കമുണ്ടായിരിക്കാൻ സാധ്യതയുള്ള വന്മരങ്ങളുടെ നിഴലുകളിൽ ഒളിച്ചിരിക്കുന്ന രൂപങ്ങളെ കണ്ടെടുക്കൽ എന്നീകലാപരിപാടികളായിരുന്നു പതിവ്.പകലെല്ലാം കിണറ്റിലെ അടിമണ്ണുപോലെ വിളർത്ത് ചൈതന്യമില്ലാതെ കിടക്കുന്ന വെളുത്തമണ്ണ് രാത്രിയിൽ മറ്റൊന്നായി മാറും. നിലാവിന്റെ വെള്ളിനിറത്തെയത് സ്വർണ്ണമഞ്ഞയും ചുവപ്പും തുരിശുപച്ചയും ഇടകലർന്ന അനേകം വർണ്ണങ്ങളാക്കി ഇരട്ടിച്ച് പ്രതിഫലിപ്പിക്കും. അസ്തമയാകാശത്തോളം നിറപ്പകിട്ടുള്ള എത്രശ്രമിച്ചാലും അപ്രാപ്യവും ദുരൂഹവുമായ എന്തൊക്കെയോ ഉള്ളിലൊളിപ്പിക്കുന്ന മൺകടൽ. അമാവാസിനാളുകളിൽ കഴിഞ്ഞുപോയതും വരാനിരിക്കുന്നതും ആയ ജന്മങ്ങളിൽ നിന്നും ആരൊക്കെയോ അടുത്തുവരാൻ കഴിയാതെ നിസ്സഹായരായി ഇരുളിൽ നിൽക്കുന്നതായി സങ്കൽപ്പിച്ച് വെറുതേ ഇരുന്നു കരയും. പിന്നീട് അയൽക്കാരാണ് കാട്ടറബികളും, വർഷങ്ങളായി നാടും വിടും കാണതെ അലഞ്ഞുനടക്കുന്ന  പഠാണികളും ബംഗാളികളും വിഹരിക്കുന്നിടത്തുള്ള എന്റെ രാത്രിസഞ്ചാരത്തിന്റെ അപകടം ബോധ്യപ്പെടുത്തി തന്നത്.&lt;br /&gt;&lt;br /&gt;അതോടെ ആ പതിവ് നിന്നുപോയി. ഒരാൾ ഉറങ്ങിക്കിടക്കുന്നതിന് അടുത്ത് ഇങ്ങനെ ഉണർന്നിരിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. ടി.വി. കിടപ്പുമുറിയിൽ തന്നെ ആയതുകൊണ്ട് ആ വഴിക്ക് നേരം കളയാനും പറ്റില്ല. അല്ലെങ്കിലും ചെവിപൊട്ടുന്ന ഒച്ചയിലല്ലെങ്കിൽ ടിവി വയ്ക്കാൻ വല്യ താല്പര്യവും ഇല്ല. അങ്ങനെയാണ് രാത്രികളിൽ അപ്പുറത്തെ മുറിയിലേക്ക് കടക്കുന്നത്. അന്നൊന്നും വായനാശീലം ഇല്ല. പുസ്തകങ്ങളും കിട്ടാനില്ല. മാസങ്ങളോളം ഒന്നും ചെയ്യാതെ ലൈറ്റ് പോലും ഇടാതെ ഇരുട്ടിലേക്ക് വെറുതേ തുറിച്ചു നോക്കിയിരുന്ന് രാത്രിയുടെ നീളം ശരിക്ക് അനുഭവിച്ചറിഞ്ഞ് നേരം വെളുപ്പിച്ചു. വല്ലാത്ത ഒരു മാനസികാവസ്ഥയാണ് അന്നൊക്കെ. ഇതെന്തൊരു ജീവിതം എന്ന ഭീതി.എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടുകളയാൻ തോന്നും ഇടക്ക്. പക്ഷേ എന്തിൽ നിന്നും എന്തിലേക്ക് എന്ന ചോദ്യത്തിനു ഉത്തരം ഇല്ലല്ലോ.&lt;br /&gt;&lt;br /&gt;ചെറുപ്പത്തിലെ ഒരേയൊരു ആശ്വാസമായിരുന്ന  ഒറ്റക്കിരുന്ന് സംസാരിക്കൽ പുനരാരംഭിച്ചതോടെ ആ അവസ്ഥ മാറിത്തുടങ്ങി. ഓരോരുത്തരും ഓരോ പ്രപഞ്ചമാണെന്നു പറയുന്നതിലെ വാസ്തവം അപ്പോളാണു മനസ്സിലായിത്തുടങ്ങിയത്. എത്രയോ ജന്മങ്ങളും കഥാപാത്രങ്ങളും ഭൂഖണ്ഠങ്ങളുമാണ് ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്നത്. ചുറ്റുമുള്ളതെല്ലാം ഉറക്കമായാൽ അലീസ് പതിയെ മുയൽക്കുഴിയിലേക്ക് നൂഴ്ന്നിറങ്ങും. അതോടെ ഓരോരുത്തരായി ഇരുളിലേക്ക് ഇറങ്ങിവരും. നൃത്തം ,പ്രണയം, രതി എല്ലാതിലും മനുഷ്യപരിമിതികളെ മുഴുവൻ ലംഘിച്ചുകൊണ്ട് ഞങ്ങൾ ഒന്നിച്ച് കടൽക്കരകളിലൂടെ വൻകരകൾ ചാടിക്കടക്കും, നക്ഷത്രങ്ങളെയും സുന്ദരന്മാരായ ജിന്നുകളേയും കാഴ്ചക്കാരാക്കി പീഠഭൂമികളിൽ നൃത്തമാടും. മരുഭൂമികളുടെ വിശാലതയിൽ തട്ടുകളായി കിടക്കുന്ന മണൽപ്പർവ്വതങ്ങളുടെ വടിവുകളിൽ നഗ്നരായിക്കിടന്ന് നിലാവാസ്വദിക്കും. സൂര്യന്റെ ആദ്യകിരണം നിലംതൊടുമ്പോൾ മനസ്സില്ലാമനസ്സോടെ എല്ലാവരോടും യാത്രചോദിച്ച് രാജകുമാരി വീണ്ടും സിൻഡ്രല്ലയായി ചിമ്മിനിപ്പുരയിലേക്ക് മടങ്ങും.&lt;br /&gt;&lt;br /&gt;മെഴുകുതിരി കത്തിച്ചുവച്ച് ഡയറിയെഴുതാൻ തുടങ്ങിയതും ഈ കാലത്താണ്. വീടും കോളേജും പൊട്ടൻകളിയും മാത്രമായി നടന്നിരുന്നവൾ ജീവിതമറിഞ്ഞുതുടങ്ങിയ നാളുകൾ ആണല്ലോ. ജീവിതമെന്നു പറയുന്നത് ഇത്രയ്ക്കും ഭാരിച്ചതും വൃത്തികെട്ടതുമായ ഉത്തരവാദിത്തം നിറഞ്ഞ ഏർപ്പാടാണെന്നും, എനിക്കതിൽ നിന്നും ഒഴിഞ്ഞുമാറാൻ ആകില്ലെന്നും ഉള്ളതിനെ ഉൾക്കൊള്ളാൻ എളുപ്പമല്ലായിരുന്നു. വികാരങ്ങളെ മറ്റുള്ളവർക്കുമുന്നിൽ പ്രകടിപ്പിക്കുന്നതു ശീലമോ ഇഷ്ടമോ അല്ല.എല്ലാം ഉള്ളിലൊതുക്കി കരിങ്കൽ മുഖത്തോടെ നിൽക്കുമ്പോൾ ഇന്നുരാത്രി ഡയറി തുറന്നുവച്ച് ഉറക്കെ പൊട്ടിത്തെറിക്കും പൊട്ടിക്കരയും എന്നെല്ലാം മനസ്സിലങ്ങുറപ്പിക്കും. രാത്രികളുണ്ടോ എന്നെ കരയാനും പരിഭവിക്കാനും സമ്മതിക്കുന്നു. എന്റെ ഡയറികലെല്ലാം എന്നും ഉന്മാദിനിയുടെ നുണപ്പുസ്തകമായിത്തന്നെ ഇരുന്നു. ഞാൻ പോലും വായിക്കാത്ത പുസ്തകങ്ങൾ ഇരുളിൽ ഇരുന്നു പെരുകി.&lt;br /&gt;&lt;br /&gt;“ഉച്ചരിക്കുന്ന ഓരോ വാക്കും നമ്മെ ചതിക്കുകയാണ്. സത്യമായ ആത്മപ്രകശനം എന്നത് എഴുതപ്പെട്ട വാക്കുകളാണ്” എന്ന പെസോഅ വചനം എത്രശരി. എന്നോ ഒരിക്കൽ എഴുതിവച്ചവയിൽ ചിലതെല്ലാം എടുത്ത് വായിച്ചു നോക്കിയപ്പോഴാണ് എന്റെ ചിന്തകളിൽ ഞാൻ വന്നു നിറഞ്ഞത്. ലോകം മുഴുവൻ അറിഞ്ഞില്ലെങ്കിലും സാരമില്ല, പക്ഷേ ഞാൻ സ്വയം കണ്ടെടുത്തിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു എന്ന ചോദ്യം ശരിക്കും ഭയപ്പെടുത്തുന്നുണ്ട് ഇപ്പോഴും. മറ്റാർക്കൊക്കെയോ വേണ്ടി ആരൊക്കെയോ എഴുതിയിട്ട നിയമാവലികളുടെ ചരടുവലികൾക്കൊത്ത് ജീവിക്കാൻ സ്വയം പാകപ്പെടുത്തിയ ഒരുവളിൽ നിന്നും എത്രയോ വ്യത്യസ്തയാണ് രാത്രികളിൽ ഉണർന്നിരിക്കുന്നവൾ. ഒടുവിൽ ശരിയായവൾ പാകപ്പെടുത്തിയെടുത്തവളെ അതിജീവിക്കുക തന്നെ ചെയ്തു. അതൊരു വലിയ യാത്രയുടെ തുടക്കമായിരുന്നു. പകൽ മുഴുവൻ ഞാൻ രാത്രികൾക്കായി അക്ഷമയോടെ കാത്തിരിക്കുവാൻ തുടങ്ങി. ഒരുകാര്യവും ഇല്ലാഞ്ഞിട്ടും ആ കാത്തിരിപ്പിൽ അവിഹിതമായൊരു കുറ്റബോധത്തിന്റെ നിഗൂഢസന്തോഷവും കലർന്നുതുടങ്ങി. ഒഴിവുദിവസങ്ങളിൽ അഥിതികളെത്തി ഇരിപ്പുമുറി കയ്യേറുന്ന രാത്രികളിൽ ഞാൻ അസ്വസ്ഥയായി ആരും കാണാതെ കരഞ്ഞു. ഇരുളിൽ കാത്തുനിൽക്കുന്നവർ എന്നേക്കുമായി പിണങ്ങിപ്പോകുമോ എന്നു ഭയന്നു. രാവിലെ എഴുന്നേറ്റ് ചായ ഉണ്ടാക്കുമ്പോൾ അതിൽ വിഷം കലർത്തി എല്ലാവരേയും കൊന്നുകളഞ്ഞാലോ എന്നുവരെ പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;താൻ സൃഷ്ടിച്ച റോബോട്ട് കൈപ്പിടിയിലൊതുങ്ങാതെ ലോകം മുഴുവൻ നശിപ്പിക്കുന്ന സത്വമായി മാരുന്നതും നോക്കി നിസ്സഹായനായി നിൽക്കേണ്ടിവന്ന ശാസ്ത്രജ്ഞന്റെ കഥ വായിച്ചതോർക്കുന്നു. ഒരുപക്ഷേ മനുഷ്യമനസ്സിനെ നിർമ്മിച്ചുകഴിഞ്ഞപ്പോൾ പടച്ചവനും ഈ അപകടസാധ്യത മണത്തിരുന്നിരിക്കണം. വേദങ്ങളും നിയമസംഹിതകളും നൽകി മനുഷ്യപ്രവർത്തനങ്ങളെ നിയന്ത്രിച്ചതുപോലെ മറ്റൊരു കുതന്ത്രമല്ലേ മനുഷ്യജീവിതത്തിൽനിന്നും രാത്രികളെ അടർത്തിമാറ്റിയതും. ഏതുപകലിനാണ് രാത്രിയോളം ആസ്വാദ്യത ഉള്ളത്? രാത്രി വിരുന്നുകളുടെയോ ഉത്സവങ്ങളുടെയോ ഹരം പകൽ സൽക്കാരങ്ങൾക്കോ മേളങ്ങൾക്കോ ഉണ്ടോ?രാത്രി ചിന്തകളുടെ തീക്ഷ്ണത പകൽചിന്തകൾക്കുണ്ടോ? രാത്രിവായനയുടെ ലഹരി പകൽ വായനക്കു ഒരിക്കലും കിട്ടില്ല, വായിക്കാൻ താൻ രാത്രികളാണ് തെരഞ്ഞെടുക്കാറുള്ളതെന്ന് റിൽക്കേയും പറഞ്ഞിട്ടുണ്ട്. പകൽ ഓരോ കാഴ്ചക്കും തന്റേതായ രൂപവും നിർവചനവുമിടുന്നുണ്ട്.രാത്രിയിലാകട്ടെ കാഴ്ചകളും രൂപങ്ങളുമെല്ലാം കാഴ്ചക്കാരന്റെ മാത്രം തീരുമാനവും അവകാശവുമാകുന്നു. ബാഷോക്കവിതയിലേതുപോലെ മുകളിലും താഴെയും ലഹരി നിറയുകയും, മങ്ങിയ കടൽപ്പതക്കുമുകളിലൂടെ ആകാശഗംഗ ദ്വീപുകളിലേക്കോടിയെത്തുകയും ചെയ്യുന്ന നേരം. മദ്യത്തിനും മരുന്നിനും വിഷത്തിനും വീര്യം കൂടുന്നനേരം. എന്നിട്ടും സാധാരണക്കാർ രതിക്കപ്പുറം മറ്റൊന്നും രാത്രികളിൽ ആഘോഷിക്കാൻ മെനക്കെടുന്നില്ല. സൈബർയുഗത്തിനും മുൻപ് രാത്രിയുടെ കൂട്ടുകാരായിരുന്നവർ കലാകാരന്മാർ എഴുത്തുകാർ തുടങ്ങിയവരും കള്ളന്മാരും അഭിസാരികകളും ഉൾപ്പെടുന്ന സാമൂഹ്യവിരുദ്ധരും ആയിരുന്നിരിക്കണം. അതുകൊണ്ടുതന്നെയാകാം സാധാരണ മനുഷ്യരുടെ ശീലങ്ങളുമായി അവരൊത്തുപോകാതിരുന്നതും. രാത്രിയുടെ ആത്മാവറിഞ്ഞവക്ക് ഒരിക്കലും പകൽ ലോകത്തിന്റെ നിയമാവലികളിലൂടെ ചലിക്കാൻ ആകില്ല.&lt;br /&gt;&lt;br /&gt;ഞാനുമതേ മാറിപ്പോവുകയായിരുന്നു. ഒരേസമയം ആനന്ദിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന മാറ്റം. ചുറ്റുമുള്ളവരുടെ വേദനയും അസ്വസ്ഥതയും എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു. പ്രിയപ്പെട്ടവരെല്ലാം എന്നിൽ നിന്നും അകന്ന് എങ്ങോട്ടോപോയി. മുന്നിൽ നീണ്ടുകിടക്കുന്ന കടലിനെ താണ്ടാൻ ഇരു കൂട്ടർക്കും ആകുന്നില്ലായിരുന്നു. അജ്ഞാതമായ ഏതോ ബന്ധങ്ങൾ മാത്രം ഇരു കരകളേയും വേർപെടാതെ നിർത്തി. എനിക്കെന്റെ ഏകാകിതയിൽ നിന്നും പുറത്തുകടക്കാൻ കഴിയില്ലായിരുന്നു. മറ്റുള്ളവരെ സങ്കടപ്പെടുത്താതിരിക്കാൻ വേണ്ടിയെങ്കിലും ഞാൻ അതിൽ നിന്നും പുറത്തുകടന്നാൽ സ്വയം ഇല്ലാതായിപ്പോകും എന്നു ഞാൻ ഭയന്നിരുന്നു.&lt;br /&gt;&lt;br /&gt;പെസോഅയുടെ “ബുക് ഓഫ് ഡിസ്ക്വയറ്റ്“ ഓരോ ഏകാകിയുടേയും ഓരോ ഒറ്റപ്പെടലിന്റേയും പുസ്തകമായി കൂട്ടാം. സഹകരിക്കുമ്പോൾ സങ്കോചിക്കുന്നതായും ,കൂട്ടുചേരുമ്പോൾ മരിക്കുന്നതായും എനിക്കും തോന്നാൻ തുടങ്ങി. മായാരൂപികളും ഭാവനയിലുള്ളവരുമായ സുഹൃത്തുക്കളുമായി സ്വപ്നത്തിൽ ഞാൻ നടത്തുന്ന സംഭാഷണങ്ങളിൽ എന്റെ ധിഷണയും കണ്ണാടിയിൽ പ്രതിബിംബമെന്നപോലെ തുടിക്കുകയും യഥാർത്ഥജീവിതത്തിൽ ആളുകളുമായി ഇടപെടേണ്ടി വരുമ്പോൾ എന്റെ ബുദ്ധിക്കും മന്ദത അനുഭവപ്പെടാനും നാക്കിറങ്ങിപ്പോകാനും ശരീരം തളർന്നുപോകാനും തുടങ്ങി. സാമൂഹികമായ ഉത്തരവാദിത്തങ്ങളും കൂടിച്ചേരലുകളും എന്നെയും ഭയപ്പെടുത്തിത്തുടങ്ങി.&lt;br /&gt;&lt;br /&gt;വർഷങ്ങൾക്കുശേഷം അമ്മയായപ്പോഴും കുഞ്ഞുങ്ങളുണർന്നിരിക്കുന്ന രാത്രികളിൽ നഷ്ടപ്പെടുന്ന ഉറക്കത്തെക്കുറിച്ചല്ലായിരുന്നു വേവലാതി. കുഞ്ഞുങ്ങൾക്കൊപ്പം ഇരുന്ന് മാതൃത്വത്തിന്റെ നിർവൃതിയുള്ള പുതിയൊരു കാൽപ്പനികലോകം തീർക്കാനുള്ള ശ്രമങ്ങളൊന്നും നടന്നില്ല. രാത്രികളിൽ എനിക്കുവേണ്ടത് എന്നെമാത്രമായിരുന്നു, എന്റെ മാത്രം ആ മായാലോകവും, ആറാമിന്ദ്രിയം കൊണ്ടു അനുഭവിച്ചിരുന്ന ആനന്ദമൂർച്ഛകളുമായിരുന്നു. മാതൃത്വത്തിൽ മാത്രം ആനന്ദം കണ്ടെത്തുന്ന മഹനീയയായ അമ്മയല്ല, തനി സ്വാർത്ഥയായ സ്ത്രീയായിരുന്നു ഞാൻ. അമ്മയായതോടെ പകലുറക്കം എന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമായിത്തീർന്നു. അന്യനാട്ടിൽ ആരും സഹായത്തിനില്ലാതെ രണ്ടുവയസ്സിന്റെ മാത്രം പ്രായവ്യത്യാസമുള്ള രണ്ട് കുഞ്ഞുങ്ങളുമായി പുലർച്ചമുതൽ രാത്രിവരെയുള്ള തിരക്കുകൾക്കിടയിലും ഞാൻ കൊതിച്ചത് ഉറക്കമോ വിശ്രമമോ അല്ല, ഉണർച്ചകളായിരുന്നു. എല്ലാവരും ഉറങ്ങിയെന്നുകരുതി പതിയെ എഴുന്നേൽക്കാൻ നോക്കുമ്പോളാവും അമ്മയുടെ ചൂടുമാറിയതിൽ പ്രതിഷേധിച്ച് കുഞ്ഞുങ്ങളിൽ ആരെങ്കിലും ഉണർന്നു ബഹളം വച്ച് മുഴുവൻ ആളുകളുടേയും ഉറക്കം കളയുക. അതോടെ എല്ലാവരുടെയും ഉറക്കവും എന്റെ ആരോഗ്യവും ഇല്ലാതാക്കുന്ന രാത്രിസഞ്ചാരം നിറുത്തിക്കളയാൻ കർശനമായ ഉത്തരവിറങ്ങി. എന്നിട്ടും ആരും കാണാതെ ഞാൻ പലപ്പോഴും ഇത്തിരി രാത്രികളെ കട്ടെടുത്തു തുടങ്ങി.&lt;br /&gt;&lt;br /&gt;ആളനക്കം കുറഞ്ഞുതുടങ്ങി. ആരൊക്കെയോ എന്നെ ഉപേക്ഷിച്ചുപോയി. ആരോടൊക്കെയോ ഞാനും പിണങ്ങി. അപ്പോഴേക്കും ഒരേ ഒരാളാണ് എന്റെ രാത്രികളുടെയെല്ലാം അവകാശിയെന്ന് മനസ്സ് പറഞ്ഞുതുടങ്ങി. ആ ഒരാളെ കരഞ്ഞുകൊണ്ട് കാത്തിരിക്കാൻ ആ ഇത്തിരിസമയം തികയാതെയായി.&lt;br /&gt;&lt;br /&gt;പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക്. ജീവിതത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക്. അപ്പോഴേക്കും എന്റെ രാത്രികളുടെ അവകാശിയെ ഞാൻ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഏവരും ഉറങ്ങിയാൽ ഒരേ വൻകരയുടെ ഇരുഭാഗങ്ങളിൽ ഇരുന്ന് ഞങ്ങൾ പലപ്പോഴും വെളുക്കുവോളം സംസാരിച്ചു. രാത്രികൾ വീണ്ടും ഉന്മാദം നിറഞ്ഞതായി. എന്നാൽ ഒരു ജീവിതവും പ്രത്യേകിച്ച് പെൺജീവിതങ്ങൾ ഒരിക്കലും ജീവിച്ചുതീർക്കുന്നവരുടെ സ്വന്തം അല്ലല്ലോ. ജീവിച്ചുകൊണ്ടിരിക്കുന്നത് മറ്റാരുടെയോ ജീവിതമാണെന്നും സ്വന്തം ജീവിതം എവിടെയോ കൈവിട്ടു കിടപ്പുണ്ടെന്നും ഉള്ള തിരിച്ചറിവ് ശക്തമാകുന്ന മുപ്പതുകളുടെ നിസ്സഹായതയിലും ഉത്തരവാദിത്തങ്ങളിലുമാണ് ഞാനിന്ന്. ആ ഉത്തരവാദിത്ത്വങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്തതുകൊണ്ട് രാത്രിജീവിതം പാടേ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ആലീസ് ഉറക്കമുണർന്നു നടന്നു തുടങ്ങിയിരിക്കുന്നു. യാതൊരുവിധ പിൻനോട്ടത്തിനും സാധ്യതയില്ലാത്ത നടത്തം. അല്പം കഴിഞ്ഞാൽ ,ഉറക്കത്തിന്റെ ആഴങ്ങളിലെന്നോ കണ്ട, ഉണർച്ചയുടെ പടിവരെ വന്നിട്ട് എത്രശ്രമിച്ചാലും ഓർത്തെടുക്കാൻ കഴിയാത്തവണ്ണം മറവിയുടെ ആഴങ്ങളിലേക്ക് തിരികെ ഓടിപ്പൊയൊരു നിഗൂഢസ്വപ്നം പോലെ ഞാൻ എന്റെയാ പഴയ രാത്രികളെ മറന്നുപോയേക്കാം. ഇപ്പോൾ രാത്രിയെന്നത് വീണ്ടും രണ്ട് പകലുകൾക്ക് നടുവിലെ ശൂന്യതമാത്രം ആയിത്തീർന്നിരിക്കുന്നു. നിലനിൽക്കുന്നു എന്നതിനു തെളിവുകൾ അവശേഷിപ്പിക്കാൻ വേണ്ടിമാത്രമെന്നോണം നിശ്ചലദൃശ്യങ്ങലെ കോർത്തിണക്കി ചലച്ചിത്രമോടിച്ചുകൊണ്ടിരിക്കുന്ന വിടവുകൾ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-370885921501647198?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/370885921501647198/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=370885921501647198' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/370885921501647198'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/370885921501647198'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2011/07/blog-post.html' title='ഏകാന്തതയിൽനിന്ന് മനുഷ്യശീലങ്ങളിലേക്ക്'/><author><name>ആഗ്നേയ</name><uri>http://www.blogger.com/profile/05358732621180761849</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_qvKZTwtOpCo/TAvpyzxNZsI/AAAAAAAAAU0/QPXwcYCUp9s/S220/IMGA0088.JPG'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-6102666348450744771.post-3209629170561344992</id><published>2011-01-22T21:13:00.000-08:00</published><updated>2011-01-23T06:10:52.944-08:00</updated><category scheme='http://www.blogger.com/atom/ns#' term='വായന'/><title type='text'>നിരാശകളുടെയും മറന്നുവക്കലുകളുടേയും നീട്ടിയെഴുത്തുകൾ</title><content type='html'>രണ്ട് മാസം മുൻപ്, നർത്തകിയും അഭിനേത്രിയുമായിരുന്ന പ്രൊതിമാബേഡിയുടെ ആത്മകഥ “ടൈംപാസ്സ്”വായിക്കാനിരിക്കുകയായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ മുതൽ സൌന്ദര്യറാണി, മോഡൽ, വിവാദനായിക, പ്രശസ്ത നർത്തകി എന്ന രീതിയിൽ അവരെക്കുറിച്ച് വലിയൊരു ചിത്രം മനസ്സിലുണ്ട്. ആദ്യമൊക്കെ അവരുടെ ശരീരത്തിന്റെയും മനസ്സിന്റെയും ഉന്മാദം നിറഞ്ഞ സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾ മനസ്സിനൂർജ്ജമായെങ്കിൽ വായനമുന്നോട്ട് നീങ്ങുംതോറും ആത്മാവിൽ സ്വതന്ത്ര എന്ന മുൻധാരണമാറി മനസ്സിൽ സഹതാപം നിറയാൻ തുടങ്ങി.എന്നാൽ  ഇടക്കുവച്ചെപ്പോഴോ വായന അവരിൽ നിന്നും മകൻ സിദ്ധാർത്ഥിലേക്ക് വഴിമാറിപ്പോയി. എപ്പോൾ എവിടെ വച്ച് എന്നറിയില്ല.എപ്പോഴൊ.&lt;br /&gt;&lt;br /&gt;മകൾ പൂജാബേഡിയെക്കുറിച്ച് എനിക്ക് മുൻപേ അറിയാം..(പ്രൊതിമയെപ്പറ്റി ഞാൻ ആദ്യം കേൾക്കുന്നതെ പൂജാബേഡിയുടെ അമ്മ എന്നരീതിയിലാണ്)ഈ ആത്മകഥയില്പോലും കോണ്ഡം ഗേളും, മാദകാഭിനേത്രിയുമായിരുന്നുവെന്നും, പിന്നീട് വിവാഹിതയുമായി കഴിയുന്നുവെന്നും ഉള്ള പരാമർശം മാത്രമേ ഉള്ളുവെങ്കിലും ഹൈസ്കൂൾ, കോളേജ് കാലഘട്ടങ്ങളിൽ സ്റ്റാർ ഡസ്റ്റും, ഫിലിംഫെയറും, ഇന്ത്യാ ടുഡെയുടെ അവസാന രണ്ടുപേജുമെല്ലാം വഴിപാടുപോലെ മുടങ്ങാതെ വായിച്ചിരുന്ന എനിക്ക് മാത്സിലും സോഷ്യോളാജിയിലും ഉയർന്ന റാങ്കോടെ ബിരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ മിടുക്കിയെ അറിയാം, അക്കാലത്തെ ഒന്നാംനിര നായികമാരായിരുന്ന ദിവ്യഭാരതി, രവീണ, പൂജാഭട്ട് എന്നിവരെപ്പോലെ അഭിമുഖങ്ങളിൽ വിഡ്ഢിത്തങ്ങളും, ബാലിശമായ പുലമ്പലുകളും എഴുന്നള്ളിക്കാതെ ജീവിതത്തെക്കുറിച്ചും, സ്വന്തം കരിയറിനെക്കുറിച്ചും, രതിയെക്കുറിച്ചുമെല്ലാം പ്രായത്തിൽ കവിഞ്ഞവിവേകത്തോടെ സംസാരിച്ചിരുന്ന കൌമാരക്കാരിയെ അറിയാം,വിവാഹിതയാകുന്ന സമയത്ത് അവർ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് രംഗത്തെ മുൻനിര ഷെയർ ബ്രോക്കർമാരിൽ ഒരാളായിരുന്നുവെന്നുമറിയാം. നിക്കിയുമായുള്ള കബീർബേഡിയുടെ വിവാഹത്തിന് അമ്മയും മകളും കൂടെ പുഞ്ചിരിയൊടെ സാക്ഷിയായി നിൽക്കുന്ന രംഗം പല മാസികത്താളുകളിലും കണ്ട് കൌതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്. അമ്മയുടെ സ്നേഹിതരിൽ നിന്നും കാമുകന്മാരിൽ നിന്നും വിവരങ്ങളും കത്തുകളും ശേഖരിച്ച് പ്രൊതിമയുടെ ആത്മകഥ പൂർത്തിയാക്കിയതും പൂജയാണ്. പക്ഷേ സിദ്ധാർത്ഥിനെക്കുറിച്ച് ഞാനൊന്നും മുൻപ് കേട്ടിട്ടില്ല. അവനെക്കുറിച്ച് എനിക്കൊന്നുമറിയില്ല. ആദ്യമായി കേൾക്കുന്നത് “ടൈം പാസ്സി”ലൂടെ. എന്നിട്ടും പിന്നീടങ്ങോട്ട് കണ്ണുകൾ തിരഞ്ഞതുമുഴുവൻ സിദ്ധാർത്ഥിനെ. കഥ മുന്നോട്ട് ചെല്ലുംതോറും പൂജ പലയിടത്തും വരുന്നുണ്ട്. അപ്പോഴും സിദ്ധാർത്ഥിനെ അത്രകാര്യമായി കാണുന്നേയില്ല. പ്രൊതിമയെ ഞാൻ ഓടിച്ചുവായിച്ചു വിട്ടുകളയാൻ തുടങ്ങി. കബീറിന്റെ അവഗണനയിൽ അവരുടെ മനസ്സുനോവുമ്പോൾ ഭീരുവും സ്വാർത്ഥനും അരക്ഷിതനുമായ ഒരുവനെ മനസ്സുനിറഞ്ഞ് പ്രണയിക്കുന്ന ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയുടേയും അനിവാര്യവിധിയെന്ന് ഞാൻ സ്വയം സമാധാനിപ്പിച്ചു. നൃത്യഗ്രാം തുടങ്ങാനുള്ള കഷ്ടപ്പാടുകൾ, പിന്നീട് ജീവിതത്തിലങ്ങോളമിങ്ങോളമുണ്ടാവുന്ന തിക്താനുഭവങ്ങൾ, കാമുകന്റെ മരണം എവിടെയും എന്റെ മനസ്സുടക്കുന്നില്ല. ഒടുവിൽ സിദ്ധാർത്ഥ് കടന്നുവന്നു. അതിബുദ്ധിശാലിയായിരുന്ന യുവാവ്. പക്ഷേ ഏതൊക്കെയോ അരക്ഷിതകളിൽ കുടുങ്ങിയവൻ ഞാൻ ഭയപ്പെട്ടതുപോലെ സ്വയം അവസാനിപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;എന്തോ കഥയവസാനിപ്പിച്ച് പുസ്തകം മടക്കിവച്ചപ്പോഴും എന്റെ കണ്ണുനിറഞ്ഞത് സിദ്ധാർത്ഥിനെയോർത്ത്. പ്രൊതിമയുടെ മരണം പോലും എന്നിലാശ്വാസമാണുണർത്തിയത്. സ്വന്തം സ്വത്വം അറിഞ്ഞുകഴിഞ്ഞഒരു സ്ത്രീയുടെ മനസ്സിലും മറ്റൊരു പ്രണയം പിന്നെയുണ്ടാകില്ല. സ്വന്തം ശക്തിയെ നേരിട്ടറിയാനുള്ള യാത്രയ്ക്കിടയിലാണു പ്രൊതിമ അപകടത്തിൽപ്പെട്ട് മരിക്കുന്നതും. ഒരു സ്ത്രീയെ സംബന്ധിച്ച് സ്വയം അറിയാതെ മരിച്ചു പോകുന്നതിനേക്കാൾ നൂറിരട്ടി ഭയാനകമാണ് സ്വയം അറിഞ്ഞുകഴിഞ്ഞും ജീവിതം തുടരുക എന്ന് വിശ്വസിക്കുന്ന ആളാണു ഞാൻ. അതുകൊണ്ടുതന്നെ പ്രൊതിമ തികച്ചും ഭാഗ്യവതിയാണെന്ന് തോന്നിയതിനാലാവാം മനസ്സിലൊരു ഭാരമായി അവരവശേഷിക്കാഞ്ഞത്. മുന്നൂറു പേജിലധികമുള്ള ആ പുസ്തകത്തിൽ കഷ്ടിപത്തുപേജിലേ സിദ്ധാർത്ഥ് കാര്യമായി ഉള്ളുവായിരിക്കാം. പക്ഷേ താനനുഭവിച്ച ഏതുദുഃഖത്തെ വിവരിക്കുന്നതിനേക്കാൾ മനസ്സുരുകി പ്രൊതിമ എഴുതിയത് അവനെക്കുറിച്ചാണെന്ന് എനിക്ക് തോന്നി. “ഞാനവനെ സ്നേഹിച്ചിരുന്നു മറ്റാരെക്കാളെന്ന് “നിസ്സഹായയായവർ ആണയിടുന്നുണ്ടായിരുന്നു. പുസ്തകത്തിലെവിടെയും അങ്ങനെയൊരു സൂചനയില്ലെങ്കിലും അമ്മയെ ഒരുപാടു സ്നേഹിച്ച് സ്നേഹിച്ച് അവർ തന്നെ ഇട്ടിട്ടുപോയതിൽ വെറുക്കാൻ ശ്രമിച്ചിട്ടും അതിനാകാതെ സ്നേഹവും പകയും ഒന്നിച്ച് കത്തിപ്പുകഞ്ഞ് അവൻ സ്വയം നശിപ്പിച്ച് അവസാനിപ്പിച്ചു കളഞ്ഞതാണെന്നൊരു തോന്നൽ വലിയൊരു സങ്കടം പോലെ എന്റെയുള്ളിൽക്കിടന്നു. എത്രയാലോചിച്ചിട്ടും ആ ഒരു തോന്നലിന്റെ കാരണം മനസ്സിലായില്ല. ഒരു കൂട്ടുകാരനോട് ഇതുപറഞ്ഞപ്പോൾ ടൈംപാസ്സ് വായിച്ചാൽ സങ്കടം തോന്നേണ്ടത്  പ്രൊതിമയോടുതന്നെയാണെന്നവൻ തർക്കിച്ചു. അമ്മയും മുത്തശ്ശിയും എഴുത്തുകാരിയുമായ കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അതെ എന്ന് സമ്മതിക്കുക മാത്രമല്ല അല്പനിമിഷം മൌനമായി നിൽക്കുകകൂടി ചെയ്തു. എന്തായിരിക്കാം ഞങ്ങൾക്കങ്ങനെ തോന്നാനെന്ന് എനിക്കപ്പോഴും മനസ്സിലായതുമില്ല.&lt;br /&gt;&lt;br /&gt;ഇന്നലെ യാദൃശ്ചികമായി “സംഘടിത” മാസികയിൽ ഡോ.ഖദീജാ മുംതാസ് സ്വന്തം ഉമ്മയെക്കുറിച്ചെഴുതിയ സ്മരണിക വായ്ച്ചപ്പോൾ അമ്പരന്നിരുന്നുപോയി. എന്റെ ഉമ്മയെക്കുറിച്ച് ഞാനോ ഏകസഹോദരിയൊ എന്നെങ്കിലും എഴുതിയാൽ പേരും ജീവിതസാഹചര്യങ്ങളുമൊഴിച്ചാൽ അതാകുറിപ്പിൽ നിന്നും ഒട്ടും വ്യത്യസ്തമാകാനിടയില്ല. ഉമ്മയെക്കുറിച്ച് ഇടക്കെല്ലാം ബ്ലോഗ്ഗിലെഴുതിയിടണമെന്ന് ഓർക്കാറുണ്ടെങ്കിലും ഡോ.ഖദീജാ മുംതാസിനെപ്പോലെ ഉമ്മയെപ്പറ്റി ഇല്ലാക്കഥകൾ എഴുതിയിട്ടേക്കുമോ എന്നുള്ള ഭയം എന്നെയും അതിൽനിന്നും വിലക്കുന്നുണ്ട്. മനസ്സിൽ വലിയൊരു വിഗ്രഹമാണെങ്കിലും സ്നേഹം, ത്യാഗം, സഹനം എന്നിവയിലൂന്നിയൊരു കുറിപ്പ് ഉമ്മയെക്കുറിച്ച് എനിക്കോ എന്റെ ഇത്തക്കോ എഴുതാനാകില്ല.&lt;br /&gt;&lt;br /&gt;ഡോക്ടറുടെ ഉമ്മ ഫാത്തിമ ബന്ധുക്കൾക്കും അയൽവാസികൾക്കും അങ്ങേയറ്റം പ്രിയങ്കരിയാണ്. കാരുണയ്ത്തിന്റെ,സ്നേഹത്തിന്റെ പ്രതീകമാണ്. വെറുമൊരു മുസ്ലിം വിധവയായിരിക്കേ ഒൻപതു പെൺകുട്ടികളെ നേരാം വണ്ണം വളർത്തി അവരെ അസൂയാവഹമായ നിലയിൽ എത്തിക്കാൻ കഴിഞ്ഞവളാണ്. ഇതിഹാസസമാനമായ ജീവിതം നയിച്ച ഫാത്തിമയെപ്പറ്റി അവർക്കൊക്കെ നല്ലതേ പറയാനുള്ളൂ. എന്നാൽ മക്കൾക്ക് അവർ വലിയൊരു ദേഷ്യക്കാരി. ഉമ്മയുടെ അടിയുടേയും പരിഹാസങ്ങളുടേയും പോറലുകൾ ഏറെപ്പതിഞ്ഞ ശരീരങ്ങളുമായാണ് അവർ വളർന്നുവന്നത്. സ്നേഹം, ത്യാഗം, സഹനം എന്നിവയിൽ തളച്ചിടപ്പെടാനുള്ള ജന്മമായിരുന്നില്ല അവരുടേത്. ഒമ്പത് പെണ്മക്കളുടെ ഉമ്മയാകുന്നതിനപ്പുറം അവർ പൂർണ്ണവ്യക്തിയായിരുന്നു. അതീവസങ്കീർണ്ണമായ സ്വന്തം വ്യക്തിത്വത്തെ നിരന്തരം പ്രകാശിപ്പിച്ചു പടവെട്ടി മുന്നേറിയ പോരാളി. സ്വന്തം വ്യക്തിത്വത്തെ നിരാകരിച്ചുകൊണ്ടുള്ളൊരു സമരസപ്പെടലിനോ, സ്നേഹത്തിനോ, സൌഹൃദത്തിനോ ഒരിക്കലും തയ്യാറാകാതിരുന്ന ഒരുവൾ. &lt;br /&gt;&lt;br /&gt;ഒരെഴുത്തുകാരിയും ഡോക്ടറുമാകണമെന്നതായിരുന്നു ഫാത്തിമയുടെ സ്വപ്നം. പക്ഷേ മെഡിസിൻ പഠനം ഇടക്കുവച്ച് നിറുത്തി ഒരിടത്തരം വീട്ടമ്മയായി മാറേണ്ടിവന്നു അവർക്ക്. മുപ്പതുവയസ്സുതികയും മുൻപേ ഒന്നും രണ്ടും വയസ്സു വ്യത്യാസത്തിൽ എട്ടുമക്കൾ. ആ നിരാശകളും അടക്കിവച്ച സ്വാതന്ത്ര്യദാഹവും അഭിമാനബോധവുമായിരിക്കണം അവരെ ഒരു സ്ഥിരം വഴക്കാളിയാക്കിയത്. അമ്മയായിരിക്കുന്നിടത്തോളം തന്നെ തികഞ്ഞ ഒരു സ്ത്രീകൂടി ആയിരിക്കാൻ അവർ ധൈര്യം കാട്ടി. പക്ഷേ മക്കളാഗ്രഹിച്ചത് എല്ലാ അമ്മമാരെയും‌പോലെ ക്ഷമയോടെ സഹനത്തോടെ, നിശ്ശബ്ദതമായി തങ്ങളെ പരിപാലിക്കുന്നവളെ. തങ്ങളുടെ ഉമ്മ മാത്രമായി അവർ ശിഷ്ടജീവിതം ജീവിച്ചുതീർക്കാത്തതിൽ അല്പം മുതിർന്നപ്പോഴും അവർക്ക് അസംതൃപ്തിയും ലജ്ജയുമുണ്ടായിരുന്നു.&lt;br /&gt;പതിനാറുവയസ്സുമുതൽ ഉമ്മുമ്മയും ആറുസഹോദരങ്ങളുമടങ്ങിയ കുടുംബത്തെ പരിപാലിച്ചുവന്നവളാണ് എന്റെ ഉമ്മ സൈനാബി. ഇരുപത്തിനാലാം വയസ്സിൽ വിവാഹിതയായ ശേഷവും ഉമ്മ സ്വന്തം വീട്ടിൽത്തന്നെ താമസിച്ചു. ഉപ്പ മെഹറുകൊടുത്ത സ്വർണ്ണം കൊടുത്ത് ഒരനിയത്തിയെ വിവാഹം കഴിപ്പിച്ചയച്ചു. ഒടുവിൽ ഉപ്പുപ്പയും മാമമാരും ഗൾഫിൽ പോയശേഷമാണ് ഉമ്മ സ്വന്തം ജീവിതം ഭദ്രമാക്കാൻ തുടങ്ങിയത്. &lt;br /&gt;&lt;br /&gt;ബാങ്കിൽ ഉയർന്ന‌ഉദ്യോഗമുണ്ടായിരുന്നെങ്കിലും ഭർത്താവുപേക്ഷിച്ചുപോയപ്പോൾ സ്വന്തമായി വീടുവച്ചതും, ഞങ്ങൾ രണ്ട് പെണ്മക്കളെ വളർത്തിയതും, പഠിപ്പിച്ചതും, വിവാഹം കഴിപ്പിച്ചയച്ചതുമെല്ലാം അങ്ങേയറ്റം ബുദ്ധിമുട്ടിയാകണം. ഒന്നുമല്ലെങ്കിലും പലസമയത്തും അവശ്യം ലഭിക്കേണ്ട വൈകാരിക പിന്തുണ ലഭിക്കാതെ വന്നപ്പോഴെങ്കിലും പലപ്പോഴുമവർ പതറിപ്പോയിട്ടുണ്ടാവണം. എന്നിട്ടും ഉമ്മ ജീവിച്ചത് സ്വയം നിറവുള്ള വ്യക്തിയായിട്ടായിരുന്നു. ഉമ്മയെ കരഞ്ഞുപിഴിഞ്ഞ് ഞാനധികം കണ്ടിട്ടില്ല. ഉല്ലാസവും പ്രസരിപ്പുമുള്ള ദീപ്തമായ സാന്നിധ്യമായിരുന്നു എപ്പോഴുമവർ. തന്റെ ഒരിഷ്ടവും വാശിയും ഒന്നിനുവേണ്ടിയുമവർ വേണ്ടെന്നുവച്ചില്ല. അങ്ങനെ മുഴുവൻ പറയാൻ പറ്റില്ല. ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറിയിൽ നിന്നും സെക്രട്ടറിയായുള്ള സ്ഥാനക്കയറ്റമവർ മക്കൾക്കായി വേണ്ടെന്നുവച്ചിരുന്നു. തിരക്കുകളും യാത്രകളും ഒഴിവാക്കാനായി മാത്രം. &lt;br /&gt;&lt;br /&gt;എങ്കിലും സ്വന്തം ഇഷ്ടങ്ങളുടെ നിറവിലവർ ആരെയും അസൂയപ്പെടുത്തുന്ന വ്യക്തിത്വമായി ജീവിച്ചു. ആ വാശികളും ഇഷ്ടങ്ങളും നിറവേറാ‍നവർ സ്വന്തം മാതൃത്വവുമായി നിരന്തരം കലഹിച്ചു. ക്രൂരമുഖം കാണിച്ചു ഭയപ്പെടുത്തി മക്കളെ നിശ്ശബ്ദരാക്കി. ഇന്നും ഈ അറുപത്തിമൂന്നാം വയസ്സിലും സ്വന്തം വാശികൾക്കായി ആറുവയസ്സുള്ള പേരക്കിടാവിനൊടുപോലും ഉമ്മ നിരന്തരം വഴക്കിടുന്നു, വാശികാണിക്കുന്നു. ഇന്നും അസൂയയുളവാക്കും വിധം ജീവിക്കുന്നു. അപ്പോഴും മക്കളുടെ ഓരോ കുഞ്ഞുസങ്കടങ്ങളും തൊട്ടറിയുന്നു. വിദേശത്തായിരിക്കുമ്പോൾ പോലും മക്കളപകടത്തില്പെടുന്ന പാതിരാവുകളിൽ ഉറക്കത്തിൽനിന്നും ഞെട്ടിയെണീറ്റ് മക്കളെക്കാണാൻ വാശിപിടിക്കുന്നു.&lt;br /&gt;ഒമ്പതും പെണ്മക്കളായതുകൊണ്ടാവാം ഫാത്തിമയെ അവർ തിരിച്ചറിഞ്ഞതും, അലിവോടെ കൂടുതൽ സ്നേഹിച്ചതും, ഉൾക്കരുത്തോടെ മുന്നോട്ട് നടന്നത് സ്വന്തം സ്വപ്നങ്ങൾ കയ്യെത്തിപ്പിടിച്ചതും. പ്രൊതിമയെ പൂജക്കുമാത്രം ഉൾക്കൊള്ളാനായതും അതാവണം.എല്ലാ പെണ്മക്കളും അവരവരുടെ അമ്മമാരുടെ വ്യഥകളുടെ, നഷ്ടങ്ങളുടെ, സ്വപ്നങ്ങളുടെ, പൂർത്തിയാക്കാൻ കഴിയാതെപോയ നിയോഗങ്ങളുടെ നീട്ടിയെഴുത്തുകളാണെന്ന് ഖദീജാ മുംതാസ്. ഞാനും അവളുമതേ. അതുകൊണ്ടാണ് ഇന്നുഞങ്ങൾ ഉമ്മയെ തിരിച്ചറിയുന്നതും ഞങ്ങളുടെ സ്വാർത്ഥതയും പരിഭവം നിറഞ്ഞ എണ്ണിപ്പെറുക്കലുകളും എത്രയോ വിലകുറഞ്ഞതായിരുന്നെന്ന് കുറ്റബോധത്തോടെ ഓർക്കുന്നതും.&lt;br /&gt;&lt;br /&gt;ഒരമ്മയും അമ്മ മാത്രമായിരിക്കുന്നില്ല,പ്രകടിപ്പിക്കാൻ കഴിഞ്ഞതും, കഴിയാത്തതുമായ വികാരങ്ങളുള്ള പൂർണ്ണവ്യക്തികൾ തന്നെയാണ് അവരോരോരുത്തരും എന്ന് പറഞ്ഞാണ് ഡോ. ഖദീജാമുംതാസ് സ്മരണിക അവസാനിപ്പിക്കുന്നത്. ശരിയാണ്. പുറകോട്ട് വിളിക്കുന്നതും, മുന്നോട്ട് നയിക്കുന്നതുമായ സകല വഴികളുടേയും പ്രലോഭനങ്ങളേയും, സാധ്യതകളേയും കടമകളുടെ, നിയോഗങ്ങളുടെ പൊള്ളന്യായങ്ങളിൽ പൊതിഞ്ഞ് കണ്ടില്ലെന്ന് നടിക്കാനാകും. പക്ഷേ സദാനൃത്തം ചെയ്യാൻ പ്രേരിപ്പിച്ച് ഉള്ളിൽനിന്നുയരുന്ന വിളികളെ എല്ലായ്പ്പൊഴും കണ്ടില്ലെന്ന് എനിക്കും നടിക്കാനാകാറില്ല. മറന്നു‌വച്ചിടങ്ങളിൽ നിന്നെല്ലാം വല്ലപ്പോഴുമൊന്ന് പൊടിതട്ടി സ്വയം കണ്ടെക്കാനുള്ള തത്രപ്പാടിനിടയിൽ വേണ്ടെന്നുവച്ചാലും കരഞ്ഞുപ്രാർത്ഥിച്ചാലും ഒഴിഞ്ഞുപോകാത്ത ചില നിമിഷങ്ങളും ചെയ്തികളും മുന്നിൽ‌വരാറുണ്ട്. &lt;br /&gt;&lt;br /&gt;നാളെ സ്വയം കണ്ടെടുക്കലുടെ വഴിയിൽ‌വച്ച് എന്റെ മകളും അലിവോടെ ഉമ്മയുടെ ഭ്രാന്തുകൾക്കും ക്രൂരതകൾക്കും മാപ്പുതരുമായിരിക്കാം. എല്ലാ അർത്ഥത്തിലും അവൾക്കെന്നെ മനസ്സിലാക്കാനും എന്നിൽ നിന്നും ശക്തിയും ഊർജ്ജവും സംഭരിക്കാനും അവൾക്കാകുമായിരിക്കാം. അല്ലെങ്കിലും ഇപ്പോഴേ “മോൾക്കിന്നു ചിക്കനുണ്ടാക്കിത്തരാം ന്നു പ്രോമിസ് ചെയ്തത് ഉമ്മ മറന്നുപോയല്ലോ“ എന്ന് സങ്കടപ്പെട്ടാൽ “ഞാൻ ഒന്നൂടി ഓർമ്മിപ്പിക്കാൻ വിട്ടുപോയതോണ്ടല്ലേ ഉമ്മ മറന്നുപോയതെന്ന്“ സ്വയം കുറ്റമേറ്റെടുത്ത് കവിളിലുമ്മതന്ന് ഉമ്മാനെ ഹാപ്പിഗേളാക്കി വക്കും എന്റെ ആറുവയസ്സുകാരി.&lt;br /&gt;&lt;br /&gt;അവനോ? അവളേക്കാൾ അല്പം സ്നേഹക്കൂടുതൽ എനിക്കില്ലേ എന്ന് ഞാൻ സംശയിക്കുന്ന, ഉമ്മ എന്റെ ബെസ്റ്റ് ഫ്രെണ്ടല്ലേന്ന് കൂടെക്കൂടെ പറയുന്ന, ഒൻപതുവയസ്സായിട്ടും ഇന്നും രാത്രി അനിയത്തി ഉറങ്ങാൻ കാത്തിരുന്ന് അവളെ എന്റടുത്തുനിന്നും തള്ളിമാറ്റി എന്റെ നെഞ്ചിൽ മുഖം‌പൂഴ്ത്തി മാത്രം ഇപ്പോഴും ഉറങ്ങുന്ന എന്റെ മകൻ.&lt;br /&gt;നാളെ ചിന്തകൾകൊണ്ട് പൂർണ്ണമായും ആൺലോകത്തിലേക്ക് കൂടുമാറിക്കഴിഞ്ഞാൽ പിന്നെ എന്നെങ്കിലും അവനെന്നെ മനസ്സിലാകുമോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-3209629170561344992?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/3209629170561344992/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=3209629170561344992' title='45 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/3209629170561344992'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/3209629170561344992'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2011/01/blog-post.html' title='നിരാശകളുടെയും മറന്നുവക്കലുകളുടേയും നീട്ടിയെഴുത്തുകൾ'/><author><name>ആഗ്നേയ</name><uri>http://www.blogger.com/profile/05358732621180761849</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_qvKZTwtOpCo/TAvpyzxNZsI/AAAAAAAAAU0/QPXwcYCUp9s/S220/IMGA0088.JPG'/></author><thr:total>45</thr:total></entry><entry><id>tag:blogger.com,1999:blog-6102666348450744771.post-6999298387436987436</id><published>2010-02-21T11:16:00.000-08:00</published><updated>2010-02-21T11:16:22.254-08:00</updated><category scheme='http://www.blogger.com/atom/ns#' term='വ്യക്തിപരിചയം'/><title type='text'>മരിയൻ ഇവാൻസ് (ജോർജ്ജ് ഇലിയറ്റ്)</title><content type='html'>ജോർജ്ജ് ഇലിയറ്റ് എന്ന പുരുഷതൂലികാനാമത്തിൽ എഴുതിയിരുന്ന വിശ്രുത സാഹിത്യകാരിയാണ് മരിയൻ ഇവാൻസ് അഥവാ മേരി ആൻ ഇവാൻസ്.ഇംഗ്ലണ്ടിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കർക്കശമായിരുന്ന  സാമൂഹികവും, മതപരവുമായ വിലക്കുകളോടു പൊരുതി വ്യക്തിജീവിതത്തിലും,പ്രണയജീവിതത്തിലും വിസ്മയാവഹമായ വിജയം കൈവരിച്ച അത്ഭുതപ്രതിഭയായിരുന്നു മരിയൻ.&lt;br /&gt;&lt;br /&gt;&lt;br /&gt;മധ്യ ഇംഗ്ലണ്ടിലെ ധനികനായ ഒരു എസ്റ്റേറ്റ് മാനേജരുടെ ഏറ്റവും ഇളയമകളായി 1819-ൽ ജനിച്ച മരിയൻ ഇവാൻസ് തീരെ കൊച്ചുകുട്ടിയായിരിക്കുമ്പോൾ തന്നെ അസാധാരണമായ ബുദ്ധിസാമർത്ഥ്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും മാനസികമായി ദുർബലയായിരുന്നു. കുഞ്ഞുമരിയൻ എല്ലായ്‌പ്പോഴും ലാളനപ്രകടനങ്ങൾക്കായി കൊതിച്ചിരുന്നെങ്കിലും കർക്കശപ്രകൃതക്കാരിയും, തന്റേടിയുമായിരുന്ന അമ്മ സ്നേഹപ്രകടനങ്ങൾ നടത്തുന്നതിൽ വിസമ്മതിച്ചു.അങ്ങേയറ്റം വാത്സല്യനിധിയായിരുന്ന അച്ഛനാകട്ടെ&lt;br /&gt;തിരക്കേറിയ ഔദ്യോഗികജീവിതത്തിനിടയിൽ തന്റെ കൊച്ചുമകൾക്കു മാറ്റിവയ്ക്കുവാനായി അധികസമയമൊന്നും ബാക്കിയുണ്ടായിരുന്നുമില്ല. അങ്ങനെ അവൾ തന്റെ ബാല്യകാലമിത്രം കൂടെയായ മൂത്തസഹോദരൻ ഐസക്കിനോട് പറ്റിച്ചേർന്നുവളർന്നു.സുന്ദരവും, സമൃദ്ധവുമായ ആ നാട്ടിൻപുറത്തെ പുഴക്കരയിൽ ചേട്ടനൊപ്പം കളിച്ചുനടന്ന് മരിയൻ തന്റെ സങ്കടങ്ങളെല്ലാം മറന്നു.&lt;br /&gt;&lt;br /&gt;എന്നാൽ വളർന്നതോടെ തീരെ ഇടുങ്ങിയ മനസ്ഥിതിയുള്ള തികഞ്ഞ ഒരു യാഥാസ്ഥികനായി മാറിയ ഐസക് തന്റെ പുസ്തകപ്പുഴുവായ അനിയത്തിയിൽ നിന്നും തീർത്തും അകന്നുപോയി. സ്ത്രീയുടെ പ്രധാന ദൌത്യം ഭാര്യയും,അമ്മയുമാവുക എന്നതുമാത്രമായി കണക്കാക്കപ്പെട്ടിരുന്ന അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയിൽ ഇരുപതുകളിലെത്തിയിട്ടും അവിവാഹിതയായി തുടരുന്ന മരിയൻ ഇവാൻസിന് ഒരധഃകൃതസ്ഥാനമായിരുന്നു കൽ‌പ്പിച്ചുകിട്ടിയത്. വൈകാതെ മൂത്തസഹോദരങ്ങൾ വിവാഹിതരായി ദൂരദേശങ്ങളിൽ കുടുംബജീവിതമാരംഭിച്ചു. അമ്മ മരിച്ചതോടെ മരിയനും പിതാവും ആ വീട്ടിൽ ഒറ്റപ്പെട്ടു. മോശമായ ആരോഗ്യാവസ്ഥയിൽ മി.ഇവാൻസ് റിട്ടയറായതോടെ സ്വന്തം ഗ്രാമം വിട്ട് ക്യവന്റ്രിയിലെ ഒരു പട്ടണത്തിലേക്കവർ താമസം മാറ്റി. അവിടെ വീട്ടുജോലികൾക്കും, രോഗിയായ പിതാവിനെ ശുശ്രൂഷിക്കുന്നതിനുമൊപ്പം പാവങ്ങളെ സന്ദർശിക്കാനും, സഹായിക്കാനും മരിയൻ ശ്രദ്ധിച്ചിരുന്നു.വിശ്രമമില്ലാത്ത ഈ ദിനചര്യകൾക്കിടയിലും വേഡ്സ്‌വർത്തിന്റെയും ഷേക്സ്പിയറുടെയും കവിതകളും, നോവലുകളും വായിക്കാനും തർക്കശാസ്ത്രത്തിലും, തത്വചിന്തയിലും ആഴമേറിയ അറിവുനേടാനും മരിയൻ സമയം കണ്ടെത്തിയിരുന്നു.&lt;br /&gt;&lt;br /&gt;താമസിയാതെ മരിയന് കവന്റ്രിയിൽ തന്റെ ബുദ്ധിപരമായ ചേതനയെ പ്രോത്സാഹിപ്പിക്കുന്ന ,പുരോഗമനചിന്താഗതിക്കാരായ ഒരുകൂട്ടം സുഹൃത്തുക്കളെ നേടിയെടുക്കാനായീ.പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ സ്ത്രീകൾക്കു അനുവദനീയമാക്കപ്പെട്ടിരുന്ന ചുരുക്കംജോലികളിലൊന്നായിരുന്ന അദ്ധ്യാപകവൃത്തിക്കുപോകാനും അവളാഗ്രഹിച്ചിരുന്നു.ഈ സമയത്താണ് മരിയൻ ദൈവവിശ്വാസം നഷ്ടമായതുകൊണ്ട് താനിനി പള്ളിയില്പോകില്ലെന്ന തീരുമാനം മി.ഇവാൻസിനെ അറിയിക്കുന്നത്.അന്നത്തെ യാഥാസ്ഥിതികമായ ചുറ്റുപാടിൽ മരിയന്റെ ഈ തീരുമാനം അദ്ദേഹത്തിനും,സമൂഹത്തിനും താങ്ങാവുന്നതിലപ്പുറമായിരുന്നു.അവിവാഹിതയായ മരിയന് നല്ലൊരു കുടുംബജീവിതത്തിനും,അദ്ധ്യാപകവൃത്തിയിൽ പ്രവേശിക്കുന്നതിനും ഇതു തടസ്സമാകുമെന്നതുകൊണ്ട് വീട്ടിൽ ഇക്കാര്യത്തിൽ മരിയന് കടുത്തസമ്മർദ്ദങ്ങൾ നേരിടേണ്ടിവന്നു.എന്നാൽ മരിയന്റെ പുതിയസുഹൃത്തുക്കൾ അവളെ തന്റെ പുരോഗമനചിന്താഗതികളെ തീർത്തും അനുകൂലിക്കുന്ന ഒരു പുതിയസംഘത്തിനു പരിചയപ്പെടുത്തി.&lt;br /&gt;&lt;br /&gt;ആ സമയത്ത് സമൂഹത്തിലെ ഭൂരിഭാഗവും ക്യൂൻ വിക്ടോറിയയുടെ കീഴിൽ കുടുംബമൂല്യങ്ങളെയും ചർച്ചിനേയും അനുകൂലിച്ചാണ് നിലകൊണ്ടിരുന്നതെങ്കിലും മാറ്റത്തിന്റെ ചെറിയകാറ്റ് സമൂഹത്തിൽ വീശിത്തുടങ്ങിയിരുന്നു.ശാസ്ത്രരംഗത്ത് പുതിയകണ്ടുപിടുത്തങ്ങൾ നടത്തപ്പെട്ടു.പ്രകൃതിക്കൊപ്പം മനുഷ്യസാമൂഹ്യ വ്യവസ്ഥിതികളും ശാസ്ത്രീയമായി അപഗ്രഥനത്തിനു വിധേയമായി. സോഷ്യൽ ഡാർവിനിസം,മാർക്സിസം,യുക്തിസഹജമായ മനുഷ്യത്വവാദം എന്നീ സിദ്ധാന്തങ്ങൾ പരക്കെപ്രചരിക്കപ്പെട്ടു.പുരോഹിതരേക്കാൾ തത്വചിന്തകർ അംഗീകരിക്കപ്പെട്ടു.മതവും,സമ്പത്തും,സാമൂഹ്യപദവിയും തീർത്തിരുന്ന വിവേചനത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചെറിയപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ സാഹചര്യങ്ങൾ ഇവാൻസിനു പുതിയകുതിപ്പുകൾ നൽകി.മരിയന്റെ ഇച്ഛാശക്തിയിൽ ആകൃഷ്ടരായ സുഹൃത്തുക്കൾ അവളുടെ സ്വാഭിമാനത്തെ എന്നും പ്രോത്സാഹിപ്പിച്ചുപോന്നു.ക്രമേണ അവരവളോട് തർജ്ജമകളും,നിരൂപണങ്ങളും എഴുതിക്കൊടുക്കാനാവശ്യപ്പെട്ടു.പിതാവിന്റെ മരണശേഷം മിസ്സ്.ഇവാൻസ് ലണ്ടനിലേക്ക് താമസം മാറ്റി ഒരുപ്രമുഖ പത്രത്തിൽ ജോലിയാരംഭിച്ചു.അതിലൂടെ പലപ്രമുഖ വ്യക്തികളുടെയും പ്രശംസക്കുപാത്രമായിത്തീരുകയും,സ്വന്തം നിലയിൽ സ്ഥാനമുറപ്പിക്കുകയും ചെയ്തു.ഇതിനിടെ മരിയൻ ചിലവികലപ്രണയങ്ങളിലുമകപ്പെട്ട.&lt;br /&gt;&lt;br /&gt;പിന്നീടാണ് വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമായിരുന്ന ജോർജ്ജ് ഹെന്രി ലൂയിസ് ആ ജീവിതത്തിലേക്ക് കടന്നുവരുന്നത്.അന്നത്തെ മുൻ‌നിരപത്രക്കാരിലൊരാളും,പ്രമുഖ നിരൂപകനുമായിരുന്നു ലൂയിസ്.ദുർന്നടപ്പുകാരിയായിരുന്ന ഭാര്യയുമൊത്തുള്ള ദാമ്പത്യജീവിതം അസഹ്യമായിരുന്നുവെങ്കിലും അന്നത്തെ സമൂഹവ്യവസ്ഥിതിയിൽ, ക്രിസ്റ്റ്യൻ ആയിരുന്ന ലൂയിസിന് വിവാഹമോചനം അനുവദിച്ചുകിട്ടില്ലായിരുന്നു.&lt;br /&gt;എന്തായാലും മരിയൻ ലൂയിസുമൊത്ത് ജീവിക്കാൻ തന്നെ തീരുമാനിച്ചു.ഇതോടെ സമൂഹമവളെ വീണ്ടും വേട്ടയാടാൻ തുടങ്ങി.മാന്യമായ ചടങ്ങുകളിലേക്കും,സത്കാരങ്ങളിലേക്കുമവൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.(എന്നാൽ അവിടങ്ങളിലേക്കെല്ലാം ലൂയിസ് ക്ഷണിക്കപ്പെടുകയും, സ്വീകരിക്കപ്പെടുകയും ചെയ്തുവെന്നത് എടുത്തുപറയേണ്ട വസ്തുതയാണ്).കുടുംബാംഗങ്ങളും,ബന്ധുക്കളും വരെ കയ്യൊഴിഞ്ഞതോടെ ഈ ലോകത്തവളുടെ ഏകആശ്രയം ലൂയിസിന്റെ ആത്മാർത്ഥവും,അഗാധവുമായ സ്നേഹം മാത്രമായിത്തീർന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഈ സാഹചര്യത്തിൽ സ്വന്തമായി കുഞ്ഞുങ്ങൾ വേണ്ടെന്ന് മരിയൻ തീരുമാനമെടുക്കുകയും,അതേസമയം ലൂയിസിന്റെ ആദ്യവിവാഹത്തിലുണ്ടാ‍യിരുന്ന പുത്രന്മാർക്ക് സ്നേഹമയിയായ അമ്മയായിത്തീരുകയും ചെയ്തു. സമൂഹവും,കുടുംബവും നൽകുന്ന അവഗണന മരിയനെ സദാനീറ്റുന്നുവെന്ന് മനസ്സിലാക്കിയ ലൂയി, ബൌദ്ധികചേതനകളെ ഉദ്ദീപിപ്പിക്കുവാനും,മനസ്സിലെ വിഷമങ്ങൾ മറക്കുവാനും അവൾക്കൊരു പ്രതലം കണ്ടെത്തിയേ ആകൂ എന്നുറപ്പിച്ചു. സാഹിത്യനിരൂപണമല്ല,രചനയാണ് അവളുടെ മേഖലയെന്നദ്ദേഹം മരിയനെബോധ്യപ്പെടുത്തി. അങ്ങനെ 1856-ൽ മരിയൻ തന്റെ ആദ്യകഥയായ “അമോസ് ബാർട്ടൺ” പ്രസിദ്ധീകരിച്ചു. താൻ വായിക്കപ്പെടുന്നത് തന്റെ അപഖ്യാതിയുടെ പിൻബലത്തിൽ ആയിരിക്കരുതെന്ന് മരിയന് നിർബന്ധമുണ്ടായിരുന്നു.  അതുകൊണ്ട് തന്നെ പബ്ലിഷറെ സമീപിക്കും മുൻപേ മരിയനും ലൂയിസും ചേർന്ന് ജോർജ്ജ് എലിയറ്റ് എന്ന തൂലികാനാമം കണ്ടെത്തി. മരിയനു മുൻപും അനേകം വിക്ടോറിയൻ വനിതകൾ സാഹിത്യരചനയിലേർപ്പെട്ടിരുന്നുവെങ്കിലും സ്ത്രീരചനകളെന്നപേരിലവ അവഗണിക്കപ്പെട്ടിരുന്നു.(സില്ലി നോവത്സ് ബൈ ലേഡി നോവലിസ്റ്റ് എന്നപേരിലൊരു നിരൂപണം അക്കാലത്ത് മരിയനും പുറത്തുവിട്ടിരുന്നു.) തന്റെ രചനകൾ സമൂഹം ഗൌരവതരമായി പരിഗണിക്കണമെന്ന മരിയന്റെ ആഗ്രഹമായിരുന്നു പുരുഷനാമം സ്വീകരിച്ചതിനുപിന്നിൽ.&lt;br /&gt;&lt;br /&gt;&lt;br /&gt;ആദ്യകഥ നന്നായി സ്വീകരിക്കപ്പെട്ടതിനു പുറകെ മരിയന്റെ ആദ്യനോവലായ ആഡം ബീഡും വൻ‌വിജയമായിരുന്നു.മരിയൻ, താൻ കളിച്ചുവളർന്ന ഗ്രാമത്തെ പശ്ചാത്തലമാക്കി പിതൃസഹോദരിയും മെത്തോഡിക് പ്രീച്ചറുമായ എലിസബത് ഇവാൻസ് പറഞ്ഞൊരു കഥയെ വികസിപ്പിച്ചെടുക്കുകയായിരുന്നു. തികച്ചും സാധാരണക്കാരായ നാട്ടിൻപുറത്തുകാരുടെ മനസ്സുകളെ വ്യത്യസ്തരീതിയിൽ മനശ്ശാസ്ത്രപരമായി അപഗ്രഥിച്ചെഴുതിയ സങ്കീർണ്ണവും, അതേസമയം സ്വാഭാവികവുമായ ആ പ്രണയകഥ ഇംഗ്ലിഷ് സാഹിത്യരംഗത്തെ തികച്ചും നൂതനമായ ഒന്നായിരുന്നു. ഒരു കർഷകയുവതിയുടെ അവിഹിതബന്ധത്തേയും, ആ ബന്ധത്തിൽ പിറന്ന കുഞ്ഞിനെ അവൾ കൊല്ലുന്നതിനേയും കേന്ദ്രികരിച്ചെഴുതിയ ആ നോവൽ ഉയർന്ന നിലവാരത്തിലുള്ള ഒന്നായി ആസ്വാദകരും, നിരൂപകരും ഒന്നടങ്കം വിലയിരുത്തി. സാഹിത്യരംഗത്ത് ജോർജ്ജ് എലിയറ്റ് ഒരു പുതിയഊർജ്ജം ഉളവാക്കിയെടുത്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;മിക്ക എഴുത്തുകാരികളുടെ വലിയൊരു പോരായ്മായി പലപ്പോഴും തോന്നിയിട്ടുള്ളത് തനിക്കനുഭവിക്കാൻ കഴിയാതെപോയ കാല്പനികലോകത്തെ  അക്ഷരങ്ങളിലൂടെ അനുഭവയോഗ്യമാക്കാൻ മാത്രമാണ് പലരും പലപ്പോഴും ശ്രമിക്കുന്നതെന്നതാണ്. അല്ലെങ്കിൽ സൃഷ്ടിച്ചെടുക്കുന്ന കഥാപാത്രങ്ങളിലേക്ക് ആത്മാംശമൊഴുക്കി താദാത്മ്യം പ്രാപിക്കുവാൻ നോക്കുന്നുവെന്നതാണ്. എന്നാൽ മരിയൻ എന്നും ഭാവനയെ ബുദ്ധിപരമായ തലത്തിലൊഴുക്കി രചനയിൽ അങ്ങേയറ്റത്തെ പൂർണ്ണത കൈവരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;1860 ആയപ്പോഴേക്കും “ജോർജ്ജ് എലിയറ്റ്“ പരക്കെ അംഗീകരിക്കപ്പെടുന്ന സാഹിത്യപ്രതിഭയായി മാറിക്കഴിഞ്ഞിരുന്നുവെങ്കിലും താനിന്നും സമൂഹത്തിൽ ബഹിഷ്കൃതയായിത്തന്നെ തുടരുന്നുവെന്നത് മരിയനെ ദുഃഖത്തിലാഴ്ത്തി. തന്റെ നോവലുകളെല്ലാം വൻ‌വിജയങ്ങളായിരുന്നുവെങ്കിലും അവയിലൂടെയൊന്നും മരിയന് സാമ്പത്തികാഭിവൃദ്ധി കൈവരിക്കാനുമായിരുന്നില്ല. അവൾക്കെന്നും ലൂയിയെത്തന്നെ ആശ്രയിക്കേണ്ടിവന്നു. ഓരോവിജയവും അടുത്ത രചന കൂടുതൽ നന്നാക്കാനുള്ള സമ്മർദ്ധം അടിച്ചേൽ‌പ്പിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ ഉൾനാടൻ ജീവിതം പ്രമേയമാക്കിയിരുന്ന ആ രചനകൾക്കെന്നും ആവശ്യക്കാരുണ്ടായിരുന്നുവെങ്കിലും താൻ ഒരു പ്രത്യേകചട്ടക്കൂടിൽ തളച്ചിടപ്പെടുന്നതിനെ ഭയന്നുപോയ മരിയൻ നവോത്ഥാന ഇറ്റലിയെ കേന്ദ്രീകരിച്ചൊരു നോവലെഴുതാൻ പ്ലാനിട്ടു. എന്നാൽ അതിനുവേണ്ടിവന്നിരുന്ന ഭാരിച്ച ഗവേഷണങ്ങൾ വീണ്ടും അവൾക്കുമുന്നിൽ കീറാമുട്ടിയായി. ഇതിനിടെ ജോലിസംബന്ധമായി ലൂയിസിന് ഇംഗ്ലണ്ടിൽ നിന്നും ലണ്ടനിലേക്ക്  താമസം മാറേണ്ടിവന്നു. ഒരുവരണ്ടപ്രദേശത്തെ അഴുക്കുനിറഞ്ഞ വാടകവീട്ടിൽ ജനിച്ചനാടിനെ വിട്ടുപിരിഞ്ഞ ദുഃഖവുമായി മരവിച്ച മനസ്സോടെ മരിയൻ കഴിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;ആ നാളുകളിലാണ് കുട്ടിക്കാലത്തെന്നോ നാട്ടിൽ കണ്ടുമറന്ന ചണനെയ്ത്തുകാരനെപ്പറ്റി അവളോർക്കാനിടയായത്. ഭാരംതൂക്കി കുനിഞ്ഞുപോയ ചുമലുകളും,ദുഃഖം നിറഞ്ഞ മുഖഭാവവുമുള്ള ആ മെലിഞ്ഞരൂപം മനസ്സിലുണർത്തിയ വികാരങ്ങളുടെ ഒഴുക്കിന്റെ പ്രതിഫലനമായിരുന്നു വിശ്രുതമായ“സൈലാസ് മാർനർ.” വിദ്യാഭ്യാസരംഗത്ത് എലിയറ്റിന്റേതായി ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട കൃതിയും ഇതുതന്നെയാണ്.എലിയറ്റിന്റെ കൃതികളിൽ ഏറ്റവും വലിപ്പക്കുറവ് ഇതിനെന്നതത്രേ കാരണം.&lt;br /&gt;&lt;br /&gt;സരളമായ ഇതിവൃത്തത്തിനും,ഘടനക്കുമൊപ്പം മരിയനിതിൽ പ്രകൃതിയെ ശക്തിയിലേക്കു നയിക്കുന്ന സന്മാർഗ്ഗികശക്തികളെക്കുറിച്ചും ഉദ്ബോധനം നടത്തിയിരുന്നു. തുടർന്നുവന്ന നോവലുകളിലും മനുഷ്യരാശിയെ  ഉദ്ധരിക്കുവാനാവശ്യമായ ദയയിലും,സത്യസന്ധതയിലും,ധൈര്യത്തിലുമതിഷ്ഠിതമായ തത്വചിന്തകൾ മരിയൻ പങ്കുവച്ചു.അതോടെ ക്രിസ്തുമത ബഹിഷ്ക്കരണവും,വഴിവിട്ട പ്രണയവും മൂലം സമൂഹത്തിൽ നഷ്ടമായിരുന്ന അന്തസ്സ് മരിയനുതിരികെക്കിട്ടി. എലിയറ്റിനെ നേരിൽക്കണ്ട് ആദരിക്കാൻ ഉത്സുകത പ്രകടിപ്പിച്ച പ്രമുഖരിൽ വിക്‌ടോറിയാ രാഞ്ജിയുടെ പുത്രിയും ഉൾപ്പെടുന്നു.&lt;br /&gt;&lt;br /&gt;ലൂയിയും മരിയനും നീണ്ട ഇരുപത്തഞ്ചുവർഷക്കാലം കൂടെ  തീവ്രാനുരാഗത്തോടെ ദാമ്പത്യം തുടർന്നു. ഇതവർക്ക് നിയമപരമായി വിവാഹിതരായവർക്കുള്ള അതേ ബഹുമാനവും,അംഗീകാരവും സമൂഹത്തിൽ നേടിക്കൊടുത്തു.1878-ൽ ലൂയി മരണമടഞ്ഞു. 1880 മെയ് പതിനാറിന്  തന്നേക്കാൾ ഇരുപതുവയസ്സു പ്രായക്കുറവുള്ള മറ്റൊരാളെ വിവാഹം ചെയ്തതോടെ ആരാധകർ വീണ്ടും മരിയനെ കല്ലെറിയാൻ തുടങ്ങി. ലൂയിയുടെ പാവനമായ ഓർമ്മകളോട് മരിയൻ വിശ്വാസവഞ്ചന കാണിച്ചെന്നാരോപിച്ചായിരുന്നു ഇത്. എന്നാൽ നിയമവിധേയമായി നടത്തപ്പെട്ട  ഈ വിവാഹത്തോടെ ഐസക് വീണ്ടും സഹോദരിയുമായി രമ്യതയിലായി.&lt;br /&gt;&lt;br /&gt;ഒടുവിൽ 1880 ഡിസംബർ ഇരുപത്തിരണ്ടിന് തന്റെ അറുപത്തൊന്നാം വയസ്സിൽ വൃക്കസംബന്ധമായ അസുഖത്താൽ അക്ഷരങ്ങളുടേയും,പ്രണയത്തിന്റേയും ചക്രവർത്തിനി ഇഹലോകവാസം വെടിഞ്ഞു. ക്രിസ്തുമത ബഹിഷ്ക്കരണവും ,ലൂയിയുമൊത്തുള്ള “തോന്ന്യവാസ ജീവിതവും “ മൂലം വെസ്റ്റ്മിനിസ്റ്റർ ആബ്ബിയിലെ സെമിത്തേരിയിൽ മരിയന്റെ മൃതദേഹം അടക്കം ചെയ്യാൻ അനുവദിക്കപ്പെട്ടില്ല. ഒടുവിൽ ലണ്ടനിലെ ,അധഃകൃതർക്കായുള്ള ഈസ്റ്റ് ഹൈഗേറ്റ് സെമിത്തേരിയിൽ വിശ്വസാഹിത്യം കണ്ട എക്കാലത്തേയും മഹാപ്രതിഭകളിലൊന്നായ ജോർജ്ജ് ഇലിയറ്റ് സംസ്ക്കരിക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;br /&gt;ജീവിച്ചിരുന്ന സമയത്ത് ജോർജ്ജ് എലിയറ്റ് ഒരുപക്ഷേ ചാൾസ് ഡിക്കനേക്കാൾ അംഗീകാരവും പ്രശസ്തിയും നേടിയിരുന്നു. 1880-ൽ മരിച്ചതിനുശേഷവും ഏറെക്കാലം ഇതുമാറ്റമില്ലാതെ തുടർന്നു. ആധുനിക സാഹിത്യത്തിന്റെ കടന്നുകയറ്റത്തോടെ ഇലിയറ്റിന്റെ കഥകളുടെ ജനപ്രീതി തീർത്തും ഇല്ലാതായി. ഹെന്രി ജെയിംസ് അടക്കമുള്ള ആധുനിക സാഹിത്യകാരന്മാർ ജോർജ്ജ് എലിയറ്റിന്റെ സംഭാവനകളോട് പ്രതിപത്തി പ്രകടിപ്പിച്ചിരുന്നുവെങ്കിലും.പിന്നീട് വെർജീനിയ വുൾഫ് ആണ് എലിയറ്റിന്റെ കൃതികൾ പഠനവിധേയമാക്കിയതും,വീണ്ടും ജനശ്രദ്ധയിലേക്കവ കൊണ്ടുവന്നതും.”മിഡിൽമാർച്ച്” എന്നകൃതിയെ പ്രശംസിച്ചെഴുതിയ ഉപന്യാസത്തിൽ വുൾഫ് ആ കൃതിയെ വിശേഷിപ്പിക്കുന്നത് “മുതിർന്നവർക്കായെഴുതപ്പെട്ട അപൂർവ്വ രചനകളിൽ ഒന്ന്”എന്നാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;സ്വന്തം വിശ്വാസങ്ങൾക്കും ,മൂല്യങ്ങൾക്കും അനുസരിച്ച് ജീവിക്കാനുള്ള അവകാശവും,പ്രണയവും നേടിയെടുക്കാനുള്ള പോരാട്ടമായിരുന്നു എന്നും മരിയൻ ഇവാൻസിന്റെ ജീവിതം.കാലത്തിനതീതമായ അസാധാരണഊർജ്ജം ആ അക്ഷരങ്ങളിൽ നിറഞ്ഞുകവിയാൻ ഇടയാക്കിയത് മനസ്സിലവർ നീറ്റിയുരുക്കി വളർത്തിയെടുത്ത ആ കരുത്തുറ്റ പോരാളിയുടെ സാന്നിധ്യം തന്നെയായിരുന്നിരിക്കണം.&lt;br /&gt;&lt;br /&gt;&lt;a href="http://kalikaonline.com/index.php/sthreepaksham.html"&gt;(കലികയിൽ)&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-6999298387436987436?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/6999298387436987436/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=6999298387436987436' title='33 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/6999298387436987436'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/6999298387436987436'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2010/02/blog-post.html' title='മരിയൻ ഇവാൻസ് (ജോർജ്ജ് ഇലിയറ്റ്)'/><author><name>ആഗ്നേയ</name><uri>http://www.blogger.com/profile/05358732621180761849</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_qvKZTwtOpCo/TAvpyzxNZsI/AAAAAAAAAU0/QPXwcYCUp9s/S220/IMGA0088.JPG'/></author><thr:total>33</thr:total></entry><entry><id>tag:blogger.com,1999:blog-6102666348450744771.post-8438966635877728765</id><published>2009-12-10T07:09:00.000-08:00</published><updated>2009-12-10T07:20:17.739-08:00</updated><category scheme='http://www.blogger.com/atom/ns#' term='മൂത്തത്'/><category scheme='http://www.blogger.com/atom/ns#' term='വായന'/><title type='text'>നഷ്ടമുദ്ര ചിന്തിപ്പിക്കുന്നത്</title><content type='html'>ഡാൻ ബ്രൌണിന്റെ “ലോസ്റ്റ് സിമ്പൽ” എന്ന നോവലിൽ നോയിട്ടിക് ശാസ്ത്രജ്ഞയായ കാതറീൻ ആത്മാവിന്റെ ഭാരം അളക്കുന്നുണ്ട്.കാതറീന്റെ “സ്പെസിമൻ” ആകാൻ തയ്യാറായ മരണാസന്നനായ മനുഷ്യനെ അദ്ദേഹത്തിന്റെ ഭാര്യയും,ഒരു സഹായിയും ചേർന്ന് വായുകടക്കാത്ത ഒരു സിലിണ്ട്രിക്കൽ ചേം‌ബറിനുള്ളിൽ അടക്കുന്നു.ദ്രവ്യത്തിന്റെ സകല അവസ്ഥകളിൽ നിന്നും ഒരുകണികപോലും നഷ്ടമാവാത്ത വിധത്തിൽ അത് അടക്കുന്നു.സിലിണ്ടറിൽ പുറത്തുള്ളവർക്ക് വ്യക്തമായും കാണാവുന്ന വിധത്തിൽ ഒരു വെയിംഗ് സ്കെയിലും ഉണ്ട്.എന്തായാലും നിമിഷങ്ങൾക്കകം “സ്പെസിമൻ” ജീവൻ വെടിയുന്നു.ഉദ്വേഗഭരിതമായ നിമിഷങ്ങൾക്കുശേഷം വലിയ തോതിൽ അല്ലെങ്കിലും സിലിണ്ടറിലെ ഭാരം കുറഞ്ഞതായി അടയാളസൂചികയിൽ കാണുന്നു.ആ കുറഞ്ഞഭാരം ആത്മാവിന്റേതാണെന്ന് കാതറിനും,സഹോദരനായ പീറ്റർ സോളമനും നായകനായ പ്രഫസ്സർ ലാംഗ്ടനെ ബോധ്യപ്പെടുത്തുന്നു.(എന്തൊക്കെ ഇല്ലേലും കക്ഷിക്ക് വെയിറ്റുണ്ട്.)&lt;br /&gt;&lt;br /&gt;ഇതുവായിച്ച് പത്തുമിനിറ്റു കഴിഞ്ഞപ്പോഴാണ് ഒരു ചുള്ളിക്കമ്പ് കണ്ടാൽ അതിനെക്കുറിച്ചോർത്ത് ചിന്തിച്ച് ചിന്തിച്ച് കറങ്ങിത്തിരിഞ്ഞ് ചുള്ളിക്കാടിലും,പിന്നത് കുറ്റിക്കാട്ടിലും അവിടുന്നും കയറി ജോർജ്ജ്ബുഷിന്റെ കാര്യാലയത്തിൽ വരെ ചുമ്മാ കൂളായി കയറിപ്പോകുന്ന എന്റെ ബുദ്ധിക്ക് പണികിട്ടിയത്.&lt;br /&gt;&lt;br /&gt;അതായത് നാം എന്തും അനുഭവിച്ചറിയുന്നത് പഞ്ചേന്ദ്രിയങ്ങൾ വഴിയാണ്.ദ്രവ്യത്തിന്റെയോ മറ്റോ പല അവസ്ഥകൾ മൂലമാണ്.എന്നുവച്ചാൽ ഭൂമിയിൽ സംജാതമായ എന്തൊക്കെയോ വഴി.കോടാനുകോടി ഗ്രഹങ്ങളിൽ ഈ അവസ്ഥകൾക്കതീതമായ പലതും നിലവിലുണ്ടാവില്ലേ?അവരുടേതായ അവസ്ഥയിൽ അവയൊക്കെ ജീവിക്കുന്നുണ്ടാവില്ലേ?ജീവൻ എന്നാൽ ഓക്സിജന്റെയും,ഹൈഡ്രജന്റെയും,അമിനോ ആസിഡുകളുടെയും മറ്റും സാമിപ്യമെന്നത് മനുഷ്യരായ നമുക്കല്ലേ?ഭൂമിയിലില്ലാത്ത ലവണങ്ങളും,മൂലകങ്ങളും അല്ലെങ്കിൽ നമുക്കു പേരിടാനാവാത്ത പല അവസ്ഥകളും അവയുടേതായ ജീവൻ ഉത്പാദിപ്പിച്ച് നിലനിർത്തുന്നുണ്ടാവില്ലെ?&lt;br /&gt;&lt;br /&gt;ഇനി ഒരു പടവുകൂടി കടന്നുചിന്തിച്ചാൽ നാം വിശ്വസിക്കുന്നപ്രകാരം നമുക്ക് ആത്മാവിനെ കാണാനാവില്ലെങ്കിലും ആത്മാവിന് നമ്മെ കാണാനാകും എന്നാണ്.അതുപോലെ ചന്ദ്രനിൽ ഒക്കെ ജീവൻ ഉണ്ടെങ്കിൽ(ഇതിഹാസങ്ങൾ പറയുന്നത് മരണാനന്തരം ആത്മാക്കൾ നിവസിക്കുന്നത് ചന്ദ്രനിൽ ആണെന്നൊക്കെ അല്ലെ?) നാമവരെ കാണുന്നില്ലെങ്കിലും അവർക്ക് നമ്മെ കാണാമെന്നുണ്ടെങ്കിൽ നമ്മുടെ ചേട്ടന്മാർ വളരെ കഷ്ടപ്പെട്ട് ഈ ഉപഗ്രഹത്തിൽ ചെന്നിറങ്ങി,ഭാരിച്ച വസ്ത്രങ്ങളും വായുഅറകളും ചുമന്ന് കയ്യും കാലും ഉറക്കാതെ ഒഴുകിനടന്ന് ഇവിടെ മണ്ണുണ്ടോ,വെള്ളമുണ്ടോ,ജീവനുണ്ടോ,പുഴയുണ്ടോ എന്നൊക്കെ കാര്യമായിട്ട് പരിശോധിക്കുമ്പോ തൊട്ടടുത്ത് കൂട്ടം കൂടി വന്നു നിന്ന് അവർ പറയുന്നതെന്താവും?&lt;br /&gt;വാല്..പണ്ടൊക്കെ എന്തുപറഞ്ഞാലും  എല്ലാവരും കളിയാക്കുകയോ,ചീത്തപറയുകയോ ചെയ്യുന്നത് കൊണ്ട്  ഞാൻ കഷ്ടപ്പെട്ടു കണ്ടെത്തിയ ചില കണ്ടുപിടുത്തങ്ങൾ വലുതായി വല്യ ശാസ്ത്രജ്ഞയാകുമ്പോൾ മാത്രം പുറത്തുവിടാം എന്നുകരുതി മനസ്സിൽ അടക്കിപ്പിടിച്ചു നടക്കണ്ടി വന്നിരുന്നു.അന്നൊക്കെ ഉറുമ്പു എത്ര ഉയരത്തുനിന്നു വീണാലും ഒന്നും പറ്റില്ല കാരണം അതിനു അസ്ഥികളില്ല,സൂര്യനിൽ പോകണമെങ്കിൽ ഇരുമ്പുകുപ്പായം ഇട്ടു പോയാൽമതി എന്നൊക്കെയുള്ള കണ്ടുപിടുത്തങ്ങൾ എന്റെ പാവം കുഞ്ഞു മനസ്സിലിരുന്നു വിങ്ങിയിരുന്നു.ഇന്നിപ്പോ തോന്നലുകളൊക്കെ തോന്നുമ്പൊ പുറത്തുവിട്ട് എന്റെ കോഴിക്കുഞ്ഞിന്റെ കരളോളം പോന്ന മനസ്സിനെ ടെൻഷൻ ഫ്രീ ആക്കിവക്കാൻ സഹായിക്കുന്ന ബ്ലോഗ്ഗറിനുമ്മ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-8438966635877728765?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/8438966635877728765/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=8438966635877728765' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/8438966635877728765'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/8438966635877728765'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2009/12/blog-post.html' title='നഷ്ടമുദ്ര ചിന്തിപ്പിക്കുന്നത്'/><author><name>ആഗ്നേയ</name><uri>http://www.blogger.com/profile/05358732621180761849</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_qvKZTwtOpCo/TAvpyzxNZsI/AAAAAAAAAU0/QPXwcYCUp9s/S220/IMGA0088.JPG'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-6102666348450744771.post-1295450222461371909</id><published>2009-09-01T10:46:00.000-07:00</published><updated>2011-02-22T18:31:09.959-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ടീനേജ് ഡയറി</title><content type='html'>സങ്കല്പ്പിച്ചു നോക്കു,&lt;br /&gt;നിങ്ങള്‍ ഒരു സാധാരണ പെണ്കുട്ടിയാണ്. നിങ്ങള്‍ക്ക് മനോഹരമായ ഒരു വീട്. വളരെനല്ല മാതാപിതാക്കള്‍, വഴക്കാളിയെങ്കിലും സ്നേഹസമ്പന്നയായ ഒരനിയത്തിക്കുട്ടി, നിങ്ങളുടെ കുടുംബത്തിന് സാമ്പത്തികമായും,സാമൂഹികമായും വളരെ ഉയര്‍ന്ന സ്ഥാനം എന്നിവയുണ്ട്. സ്കൂളില്‍ നിങ്ങള്‍ റാങ്ക്ജേതാക്കളില്‍ ഒരാളാണ്. പാഠ്യേതര വിഷയങ്ങളിലും നിങ്ങള്‍ നിപുണയാണ്. സ്കൂളില്‍‍ നിങ്ങള്‍ അതിപ്രശസ്തയാണ്. നിങ്ങള്‍, മാതാപിതാക്കള്‍, കുടുംബം ജീവിതം അങ്ങനെ നിങ്ങളും നിങ്ങളെചുറ്റിപ്പറ്റിയുള്ള എല്ലാകാര്യങ്ങളും പെര്‍ഫെക്റ്റ് ആണ്. &lt;br /&gt;അങ്ങനെ സമയം കടന്നുപോകുന്നതിനിടെ നിങ്ങളുടെ മാതാപിതാക്കളുടെ സ്വഭാവം മാറിമറിയുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നു. അല്ല നിങ്ങളുടെ അമ്മയുടെ സ്വഭാവരീതികള്‍ ആകെ മാറിമറിഞ്ഞിരിക്കുന്നു. അവര്‍ നിങ്ങളുടെ അച്ഛനെ, അനിയനെ, നിങ്ങളെ പരിപൂര്‍ണ്ണമായി അവഗണിക്കുന്നു. വഴക്ക് വീട്ടിൽ നിത്യസംഭവമാകുന്നു. എല്ലാതിനും കാരണം അവർ ചാറ്റിംഗ്, മെസ്സേജിംഗ് എന്നിവയ്ക്ക് വളരെകൂടിയ അളവില്‍ അടിമപ്പെട്ടിരിക്കുന്നു. സ്വന്തം കുടുംബത്തെ പാടേ വിസ്മരിച്ച് അവര്‍ മറ്റേതോ ലോകത്ത് കുരുങ്ങിപ്പോയിരിക്കുന്നു.&lt;br /&gt;&lt;br /&gt;കുറച്ചുകഴിയുന്നതോടെ ആ മാറ്റം കുറേക്കൂടി വിപുലമാകുന്നു. ഷി ഗെറ്റ്സ് എ ന്യൂ മേക്ക് ഓവർ. ഷി ബികംസ് സോ ബ്യൂട്ടിഫുള്‍ ആന്ഡ് പ്രെറ്റി. അവര്‍ ഒരു കൌമാരക്കാരിയെപ്പോലെ പെരുമാറാൻ തുടങ്ങുന്നു. വഴക്കിന്റെ തീവ്രത കാര്യമായി വര്‍ധിക്കുന്നു. ഒരുകാലത്ത് ആരെയും അസൂയപ്പെടുത്തും വിധം കഴിഞ്ഞിരുന്നവർക്ക് പരസ്പരം യാതൊരുവിധത്തിലും സഹിക്കാനാകാതെ വരുന്നു. “ഡിവോഴ്സ് “ എന്ന വാക്ക് സംസാരത്തിൽ കൂടെക്കൂടെ കടന്നുവരുന്നു.&lt;br /&gt;&lt;br /&gt;ഇതെല്ലാം നിങ്ങളെ വല്ലാതെ മോശമായി ബാധിക്കുന്നു. നിങ്ങള്‍ വല്ലാതെ അസ്വസ്ഥയാകുന്നു. വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ ആവുന്നത്ര ശ്രമിക്കുന്നു. പക്ഷേ ഇതെല്ലാം നിങ്ങളുടെ നിയന്ത്രണത്തിനും അപ്പുറമാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്നു. എല്ലാതിനോടും പൊരുത്തപ്പെടാന്‍ ശ്രമിച്ച് വേദനകളെ മനസ്സിന്റെ ഏതെങ്കിലുമൊരു കോണിലൊളിപ്പിച്ച് ഒന്നുംസംഭവിക്കാത്തപോലെ പെരുമാറാന്‍ നിങ്ങള്‍ ശീലിക്കുന്നു. സ്കൂളിലും നിങ്ങള്‍ ആ പഴയ ഹാപ്പി ഗോ ലക്കി ഗേള്‍ ആയി അഭിനയിക്കുന്നു.&lt;br /&gt;&lt;br /&gt;പക്ഷേ ആ അഭിനയം അധികം തുടരാനാകുന്നില്ല. നിങ്ങളറിയാതെതനെ നിങ്ങള്‍ വല്ലാതെ മാറിപ്പോകുന്നു. പഴയ ബഹളക്കാരിക്കുട്ടി സ്വയം തീര്‍ത്ത ഒരു കൂടിനുള്ളിലേക്ക് ചുരുങ്ങിക്കൂടുന്നു. കൂട്ടുകാര്‍ ഒന്നും മനസ്സിലാകാതെ അമ്പരന്നു പോകുന്നു. പഠനത്തില്‍ നിങ്ങള്‍ പുറകോട്ടുപോകുന്നു. പരീക്ഷകളില്‍ തോല്ക്കുന്നു. &lt;br /&gt;&lt;br /&gt;പെട്ടെന്നൊരുനാള്‍ നിങ്ങളുടെ അമ്മ ദുഖിതനായ അച്ഛനേയും, അങ്ങേയറ്റം നിസ്സഹായയായ അനിയത്തിയേയും , നിങ്ങളേയും പുറകിലാക്കി വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നു. ആഴമേറിയ ഒരു ഗര്‍ത്തത്തിലേക്ക് പതിച്ചതായും, കരകയറാനാകാതെ അവിടെക്കിടന്ന് കൈകാലിട്ടടിക്കുന്നതായും നിങ്ങള്‍ക്ക് തോന്നുന്നു. &lt;br /&gt;&lt;br /&gt;ഇതെല്ലാം നിങ്ങള്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. കൊല്ലപ്പരീക്ഷ അടുത്തുവരുന്നതു കൊണ്ട് മറ്റെല്ലാം മറന്ന് പഠനത്തില്‍ ശ്രദ്ധിക്കാന്‍ തന്നെ നിങ്ങള്‍ തീരുമാനിക്കുന്നു. ഇതിനിടെ നിങ്ങളുടെ മാറ്റം തിരിച്ചറിഞ്ഞ നിങ്ങളുടെ കൂട്ടുകാര്‍ നിങ്ങളെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നു.നിങ്ങളെ ഒട്ടിപ്പിടിച്ച ആ മൌനത്തിന്റെ പാട വകഞ്നുമാറ്റാന്‍, പഴയ മിടുക്കിക്കുട്ടിയാക്കാന്‍ ഒക്കെ അവര്‍ കിണഞ്ഞു പരിശ്രമിക്കുന്നു. അവരതില്‍ കുറേശ്ശെ വിജയം കണ്ടുതുടങ്ങുന്നു. നിങ്ങള്‍ പത്താം ഗ്രേഡിലേക്ക് ജയിക്കുന്നു.(കഷ്ടിച്ച്)&lt;br /&gt;&lt;br /&gt;എന്നാല്‍ പെട്ടെന്ന് അമ്മ വീണ്ടും നിങ്ങളുടെ വീട്ടിലേക്ക് കയറി വരികയാണ്. മാനസികനില തെറ്റിയതുപോലെ പെരുമാറുന്ന അവര്‍നിരന്തരം നിങ്ങളേയും അനിയനേയും കൊല്ലുമെന്ന് ഭീഷണിമുഴക്കിത്തുടങ്ങുന്നു. പലപ്രാവശ്യം ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;നിങ്ങളുടെ അച്ഛന്‍ നിങ്ങളോട് ജനിച്ചുവളര്‍ന്ന നാടിനേയും,സുഹൃത്തുക്കളേയും -നിങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാര്‍, നിങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം, എല്ലാ വേദനയിലും നിങ്ങള്ക്കൊപ്പം നിന്നവര്‍, നിങ്ങളെ വേദനയില്‍ നിന്നും കരകയറ്റി സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയര്ത്തിയവര്‍, നിങ്ങള്‍ ദുഃഖിതരായിരിക്കുമ്പോള്‍ നിങ്ങളെ ശാസിച്ചിരുന്നവര്‍, അദൃശ്യമായ ഏതോ ഒരു പശിമയാല്‍ പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുന്നവര്‍, ഈ ഭൂമിയിലെ നിങ്ങളുടെ ഏക സാന്ത്വനവും, സന്തോഷവും-വിട്ട് ഇന്ത്യയിലേക്ക് പോകാന്‍ അഭ്യർത്ഥിക്കുന്നു. നിങ്ങള്‍ സമ്മതിക്കാതാവുമ്പോള്‍ അദ്ദേഹം കരഞ്ഞ് യാചിക്കുന്നു. കാലുപിടിക്കുന്നതുപോലെ കെഞ്ചുന്നു. വീട്ടിലെ പ്രശ്നങ്ങള്‍ മേല്‍‌വിവരിച്ചതുമാത്രമല്ല, നിങ്ങളുടെ അച്ഛന് സാമ്പത്തികമായും അങ്ങേയറ്റം തകര്‍ന്നിരിക്കുകയാണെന്നും, ഒരു ജന്മം കൊണ്ടു വീട്ടിത്തീര്ക്കാനാവാത്ത കടക്കെണിയില്‍ അദ്ദേഹം മുങ്ങിപ്പോയിരിക്കുന്നുവെന്നും നിങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നു. ഒടുവില്‍ എല്ലാ സന്തോഷവുമുപേക്ഷിച്ച് നിങ്ങളും, അനിയത്തിയും ഇന്ത്യയിലുള്ള അങ്കിളിന്റെ വീട്ടിലേക്ക് തിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഇവിടെ വന്നപ്പോഴാണ് അറിയുന്നത് ഒമ്പതാം ക്ലാസ്സിലെ താഴ്ന്ന മാര്‍ക്കു കാരണം ഇവിടുത്തെ സ്കൂളുകാർ നിങ്ങളെ പത്താംക്ലാസ്സില്‍ പ്രവേശിപ്പിക്കുകയില്ല. ഒമ്പതിലേ നിങ്ങള്‍ക്ക് പ്രവേശനം ലഭിക്കുകയുള്ളു. അതും ഒരാഴ്ച കഴിഞ്ഞാല്‍ ഉള്ള പ്രവേശനപ്പരീക്ഷയില്‍ അറുപതുശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാല്‍ മാത്രം. സത്യത്തില്‍ അവിടെ ക്ലാസ്സ് തുടങ്ങി ഏതാനും മാസമായി. ഒമ്പതിലെ പാഠഭാഗങ്ങളെല്ലാം നിങ്ങള്‍ മറന്നുതുടങ്ങിയിരിക്കുന്നു. ഒരാഴ്ചകൊണ്ട് എല്ലാം പഠിക്കാന്‍ നിങ്ങള്‍ക്കാകുമോ?&lt;br /&gt;&lt;br /&gt;എല്ലാ ചിന്തകളും നിങ്ങളിലേക്കോടിയെത്തുന്നത് രാത്രിയിലാണ്. അതുകൊണ്ടുതന്നെ മാസങ്ങളായി നിങ്ങള്ക്കുറക്കമില്ല. എങ്ങനെയെങ്കിലും ഒന്നുറങ്ങിയാലും ഏതെങ്കിലും ദുസ്സ്വപ്നത്തിന്റെ മാറിലേക്ക് വിയര്പ്പില്‍ കുളിച്ചു ചാടിയെണീക്കും. പിന്നീട് സൂര്യനുദിക്കും വരെ അസ്വസ്ഥചിന്തകളും പേറി നിങ്ങളുണര്‍ന്നിരിക്കും.&lt;br /&gt;&lt;br /&gt;എക്സാമിനോടുള്ള പേടികാരണം ഈയിടെയായി എന്തുകഴിച്ചാലും നിങ്ങള്‍ ഛർദ്ധിക്കും. ഇന്നു വൈകുന്നേരം മുതല്‍ നിങ്ങള്‍ക്ക് അസഹ്യമായ തലവേദനയുമുണ്ട്. അതുകൊണ്ട് നിങ്ങളെഴുന്നേറ്റ് കിടക്കാന്‍ പോകുന്നു. വേഗത്തില്‍ നിങ്ങളുറങ്ങിപ്പോകുന്നു. ഉറക്കത്തില്‍ വളരെകാലങ്ങള്‍ക്കു ശേഷം നിങ്ങളുടെ പഴയ ജീവിതം നിങ്ങളുടെ സ്വപ്നത്തില്‍ കടന്നുവരുന്നു.&lt;br /&gt;&lt;br /&gt;നിങ്ങള്‍ ആ പഴയ കുട്ടിയായി, കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നു. സ്നേഹമുള്ള മാതാപിതാക്കള്‍ക്കൊപ്പം ഫണ്‍‌ലാന്ഡില് പോകുന്നു, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. അനിയത്തിക്കൊപ്പം കിടപ്പുമുറിയിലെ ഇരുട്ടില്‍ വഴക്കിടുന്നു. ബഹളം കേട്ട് ഓടിയെത്തുന്ന അമ്മ കപടഗൌരവത്തോടെ നിങ്ങളെ ശകാരിക്കുന്നു. ആ മനോഹര സ്വപ്നത്തിനിടയില്‍ നിങ്ങളുടെ അങ്കിളിന്റെ മകന്‍ മുറിയിലെത്തി ചെവിപൊട്ടുന്നവിധത്തിൽ ഒച്ചയുണ്ടാക്കി നിങ്ങളെ ഉറക്കത്തില്നിന്നും എഴുന്നേല്പ്പിക്കുന്നു. സ്വപ്നവും ഉറക്കവും മുറിഞ്ഞ് പെട്ടെന്ന് പഴയ തലവേദനയിലേക്ക് പറന്നിറങ്ങേണ്ടിവന്ന വെപ്രാളത്തില്‍ നിങ്ങളറിയാതെ നിങ്ങളുടെ കസിനെ അടിച്ചുപോകുകയും, അവനുറക്കെ കരയുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;ഉടനെ നിങ്ങളുടെ ആന്റി വലിയശബ്ദത്തോടെ മുറിയിലേക്ക് ഇരമ്പിക്കയറിവന്ന് അവരുടെ അസുഖത്തെപ്പറ്റിയും, അസുഖം കാരണം നിങ്ങള്ക്കുണ്ടാക്കിത്തരാൻ കഴിയാതിരുന്ന ചിക്കന്‍ കറിയേയും, ഫ്രെഞ്ച് ഫ്രൈസിനേയും പറ്റി ആരോടെന്നില്ലാതെ ഉറക്കെ ദേഷ്യപ്പെട്ട് പ്രസംഗിച്ചാലോ?&lt;br /&gt;&lt;br /&gt;നിങ്ങള്‍ കുറച്ചുനേരം മൌനമായിരുന്ന് , പിന്നെ പതിയെ എഴുന്നേറ്റ് ടോയ്ലറ്റില് പോയി വീണ്ടും ഛര്ദ്ധിച്ചു തിരികെ വന്നു മിണ്ടാതിരിക്കുകയല്ലാതെ എന്തു ചെയ്യും അല്ലേ?&lt;br /&gt;&lt;br /&gt;ദിസ് ഈസ് എക്സാറ്റ്ലി വാട്ട് ഹാപ്പെന്ഡ് റ്റു മി റൈറ്റ് നൌ...ആന്ഡ് ഐ ഹാവ് നോ ക്ലൂ അബൌട്ട് വാട്ട് റ്റു ഡു.&lt;br /&gt;&lt;br /&gt;ഓരോ തവണ അച്ഛനോട് ഫോണില്‍ സംസാരിക്കുമ്പോഴും എന്റെ ഹൃദയം അദ്ദേഹത്തോടെന്നെ തിരികെ കൊണ്ടുപോകാൻ യാചിക്കാന്‍ വെമ്പും. പക്ഷേ ഒന്നും മിണ്ടാന്‍ കഴിയാറില്ല.പക്ഷേ അനിയത്തിയതില്‍ വിജയിച്ചു. അവള്‍ നാളെ ഖത്തറിലേക്ക് തിരികെപ്പോകുകയാണ്.(ലക്കി ഹെർ) &lt;br /&gt;&lt;br /&gt;സാരമില്ല എന്റെ ഇന്നത്തെ സ്ഥിതിയില്‍ എനിക്കു സന്തോഷമില്ലെങ്കിലും ഞാന്‍ തകര്ന്നുപോകുന്നില്ല.&lt;br /&gt;ഇപ്പോള് തല്ക്കാലം ഞാന്‍ ആഗ്രഹിക്കുന്നത് അല്പം ഉറക്കം മാത്രമാണ്.സുഖമായ നീണ്ട ഗാഢ നിദ്ര&lt;br /&gt;&lt;br /&gt;സർവ്വശക്തനായ ദൈവമേ&lt;br /&gt;ഇന്നത്തെ രാത്രിയിൽ നല്ലസ്വപ്നങ്ങള്‍ അകമ്പടി സേവിക്കുന്ന സുഖനിദ്രയെനിക്കേകുക. ഹെല്പ് ആന്ഡ് ബ്ലെസ്സ് ദിസ് പുവർതിംഗ് ആന്ഡ് മേക്ക് ഹേര്‍ ലൈഫ് എ ലിറ്റില്‍ മോര്‍ ബെറ്റര്‍.&lt;br /&gt;&lt;br /&gt;നാളത്തെ പരീക്ഷയില്‍ എന്നെ വിജയിപ്പിക്കുക.&lt;br /&gt;ഐ ആസ്ക് ദീസ് ഓണ് യുവര് ഹോളി നെയിം. &lt;br /&gt;&lt;br /&gt;കഥ ടീനേജ് ഡയറി &lt;a href="http://www.thusharam.com/index.php?option=com_content&amp;view=article&amp;id=136:story&amp;catid=88:story"&gt;തുഷാരത്തിന്റെ&lt;/a&gt; ഓണപ്പതിപ്പില്‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-1295450222461371909?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/1295450222461371909/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=1295450222461371909' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/1295450222461371909'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/1295450222461371909'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2009/09/blog-post.html' title='ടീനേജ് ഡയറി'/><author><name>ആഗ്നേയ</name><uri>http://www.blogger.com/profile/05358732621180761849</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_qvKZTwtOpCo/TAvpyzxNZsI/AAAAAAAAAU0/QPXwcYCUp9s/S220/IMGA0088.JPG'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-6102666348450744771.post-8559642768573689886</id><published>2009-03-25T05:08:00.000-07:00</published><updated>2009-03-25T05:27:20.982-07:00</updated><category scheme='http://www.blogger.com/atom/ns#' term='പുരസ്‌ക്കാരം'/><title type='text'>''അങ്ങനെ അതും''</title><content type='html'>&lt;a href="http://2.bp.blogspot.com/_qvKZTwtOpCo/ScojHH3VGPI/AAAAAAAAANs/6Ss2mlMFjrs/s1600-h/IMGA0585.JPG"&gt;&lt;img id="BLOGGER_PHOTO_ID_5317100915341465842" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_qvKZTwtOpCo/ScojHH3VGPI/AAAAAAAAANs/6Ss2mlMFjrs/s320/IMGA0585.JPG" border="0" /&gt;&lt;/a&gt; തൃശ്ശൂരില്‍ വെച്ച്‌ നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ വെച്ച്‌ &lt;a href="http://saandrageetham.blogspot.com/2009/03/blog-post_07.html"&gt;പുരസ്‌ക്കാരം&lt;/a&gt; ഏറ്റുവാങ്ങി&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-8559642768573689886?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/8559642768573689886/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=8559642768573689886' title='34 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/8559642768573689886'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/8559642768573689886'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2009/03/blog-post_25.html' title='&apos;&apos;അങ്ങനെ അതും&apos;&apos;'/><author><name>ആഗ്നേയ</name><uri>http://www.blogger.com/profile/05358732621180761849</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_qvKZTwtOpCo/TAvpyzxNZsI/AAAAAAAAAU0/QPXwcYCUp9s/S220/IMGA0088.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_qvKZTwtOpCo/ScojHH3VGPI/AAAAAAAAANs/6Ss2mlMFjrs/s72-c/IMGA0585.JPG' height='72' width='72'/><thr:total>34</thr:total></entry><entry><id>tag:blogger.com,1999:blog-6102666348450744771.post-5185665347522639939</id><published>2009-03-16T02:56:00.000-07:00</published><updated>2009-03-16T03:40:08.117-07:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രവാസം'/><title type='text'>മരുഭൂമീലാന്ന്വച്ചിട്ട്</title><content type='html'>ഇവിടെ ദുബായിലും ഷാര്‍ജേലും ചില വെല്ല്യേ ആള്‍ക്കാരുണ്ട്..എപ്പോ നോക്ക്യാലും ഞാന്‍ എന്തുപറഞ്ഞാലും “ഓ..നീയാ മരുഭൂമീലെ കാട്ടുമുക്കിലല്ലേന്നൂ ”പറഞ്ഞ് ആക്കുന്നവര്‍.അതു കേള്‍ക്കുമ്പോ കൊല്ലാന്‍ തോന്നുമെങ്കിലും അവരുടെ ആയുസ്സിന്റെ വലിപ്പം കൊണ്ട് അവരങ്ങുദൂരെയായിപ്പോയില്ലേ?അതുകൊണ്ട് തല്‍ക്കാലം ഒരു സമാധാനത്തിന് “മൌസോണ്ട് മണ്ടക്കെറിഞ്ഞുകൊല്ലും”ന്നു ഭീഷണിപ്പെടുത്തി ഞാന്‍ സൈന്‍ ഔട്ടാവും.:-( &lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;br /&gt;&lt;p&gt;ഇവര്‍ക്കൊക്കെ ഇട്ടൊന്നു പണിയാന്‍ കുറെക്കാലായി ഞാനാലോചിക്കുന്നു.എന്തായാലും ഇനിയിപ്പോ പോകാനായില്ലേ?അതുകൊണ്ട് പ്രതികാരമൊക്കെ മറന്ന് ഇവര്‍ക്കു ഒരൂണൊക്കെ കൊടുത്ത് സന്തോഷായിപിരിയാംന്നോര്‍ത്തു.&lt;/p&gt;&lt;p&gt;ദേ പൊന്നുപോലെ നോക്കിവളര്‍ത്തിയുണ്ടാക്ക്യ ചീരയാ..&lt;/p&gt;&lt;img id="BLOGGER_PHOTO_ID_5313725580612082690" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_qvKZTwtOpCo/Sb4lQyJKHAI/AAAAAAAAAMA/ga1jCHjA3cI/s320/IMGA0559.JPG" border="0" /&gt;പൊട്ടിച്ചു കഴിഞ്ഞപ്പോ ദേ അതിനടിയില്‍ പെട്ട് ശ്വാസം മുട്ടുന്ന പുദിനേം,മുളകും.(അതിനിടയില്‍ കാണുന്നത് കളയാണെന്നാരു പറഞ്ഞു,അതാണ് കറുക.മടികാരണമല്ല,അതിന്റെ ഗുണങ്ങളോര്‍ത്തു പറിച്ചുകളയാത്തതാ.)&lt;img id="BLOGGER_PHOTO_ID_5313725755404210866" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_qvKZTwtOpCo/Sb4la9S2UrI/AAAAAAAAAMI/LYRoTHCM0d0/s320/IMGA0560.JPG" border="0" /&gt;ഇങ്ങനെ അരിഞ്ഞ്.(കൈ കഴച്ചു) &lt;img id="BLOGGER_PHOTO_ID_5313730903294321170" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 187px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_qvKZTwtOpCo/Sb4qGmrfohI/AAAAAAAAANQ/6RZw41-67MU/s320/IMGA0569.JPG" border="0" /&gt;ദേ ഇങ്ങനാക്കി.&lt;br /&gt; &lt;img id="BLOGGER_PHOTO_ID_5313726702411323186" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 208px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_qvKZTwtOpCo/Sb4mSFK8FzI/AAAAAAAAAMo/NhosE94iOqE/s320/IMGA0580.JPG" border="0" /&gt;കണ്ണുവക്കല്ലേ..........&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5313726048450211890" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_qvKZTwtOpCo/Sb4lsA-dcDI/AAAAAAAAAMQ/T9P3_u2lGQI/s320/IMGA0532.JPG" border="0" /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5313726294737032274" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_qvKZTwtOpCo/Sb4l6Wd0FFI/AAAAAAAAAMY/9E7Y1B-BBPE/s320/IMGA0561.JPG" border="0" /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5313726910038468018" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 171px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_qvKZTwtOpCo/Sb4meKpG5bI/AAAAAAAAAMw/mIdhfjPvaLA/s320/IMGA0566.JPG" border="0" /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5313727160890138434" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 179px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_qvKZTwtOpCo/Sb4msxIzn0I/AAAAAAAAAM4/JQSS0DKIIiY/s320/IMGA0572.JPG" border="0" /&gt;&lt;br /&gt;&lt;br /&gt; സത്യത്തില്‍ ഈ മുരിങ്ങപ്പൂതോരന്‍ ശരിക്കു കഴിച്ചതിവിടുന്നാ.നാട്ടില്‍ തോരന്‍ വക്കാന്‍ പോയിട്ട് മുരിങ്ങപൂത്തുനിക്കണ വഴിക്ക് അറിയാതെ നടക്കുമ്പോ കയ്യെങ്ങാനും അബദ്ധത്തില്‍ അതിലൊന്നു തട്ട്യാ മതി അപ്പോ കേള്‍ക്കാം “ഈ പെണ്ണാ പൂവു മുഴുവനിന്നു കൊഴിക്കും”ന്നു.ഈ മരത്തിലെ കായ്ക്കു വല്യ ടേസ്റ്റില്ല..ഇലയും,പൂവും ആണു കാര്യമായി എടുക്കാറ്.&lt;br /&gt;&lt;p&gt;ഊണു കഴിഞ്ഞാല്‍ ഇത്തിരി മധുരമാവാല്ലേ?&lt;/p&gt;&lt;img id="BLOGGER_PHOTO_ID_5313727399343656626" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 240px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_qvKZTwtOpCo/Sb4m6pcjjrI/AAAAAAAAANA/K_JCQEn3YrA/s320/IMGA0537.JPG" border="0" /&gt;കാണാന്‍ വല്യ ഗുമ്മില്ലാന്നേ ഉള്ളു..അപാര മധുരമാ..:-)&lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5313727705975683058" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 320px; CURSOR: hand; HEIGHT: 294px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_qvKZTwtOpCo/Sb4nMfvU9_I/AAAAAAAAANI/P6JMurTV0uU/s320/IMGA0579.JPG" border="0" /&gt;&lt;br /&gt;ഇതൊക്കെ ഈ മരുഭൂമിയില്‍ ഇങ്ങനെ വളരാന്‍ എന്താ ചെയ്യുന്നേന്നോ?..ഞാന്‍ രണ്ടുനേരോം പാട്ടുപാടി പേടിപ്പിക്കും.:-)&lt;br /&gt;&lt;p&gt;(തീര്‍ന്നില്ല.ബാക്കി നാളെ.)&lt;/p&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-5185665347522639939?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/5185665347522639939/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=5185665347522639939' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/5185665347522639939'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/5185665347522639939'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2009/03/blog-post.html' title='മരുഭൂമീലാന്ന്വച്ചിട്ട്'/><author><name>ആഗ്നേയ</name><uri>http://www.blogger.com/profile/05358732621180761849</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_qvKZTwtOpCo/TAvpyzxNZsI/AAAAAAAAAU0/QPXwcYCUp9s/S220/IMGA0088.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_qvKZTwtOpCo/Sb4lQyJKHAI/AAAAAAAAAMA/ga1jCHjA3cI/s72-c/IMGA0559.JPG' height='72' width='72'/><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-6102666348450744771.post-8591317186598841837</id><published>2009-02-15T01:31:00.000-08:00</published><updated>2009-02-15T01:35:42.044-08:00</updated><category scheme='http://www.blogger.com/atom/ns#' term='എന്റെ ചിന്തകള്‍'/><title type='text'>പ്രവാസിയുടെ  പ്രണയം</title><content type='html'>&lt;p&gt;പ്രവാസിയുടെ പ്രണയം &lt;a href="http://www.nattupacha.com/content.php?id=227"&gt;നാട്ടുപച്ചയില്‍&lt;/a&gt;&lt;/p&gt;&lt;p&gt; &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-8591317186598841837?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/8591317186598841837/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=8591317186598841837' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/8591317186598841837'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/8591317186598841837'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2009/02/blog-post_15.html' title='പ്രവാസിയുടെ  പ്രണയം'/><author><name>ആഗ്നേയ</name><uri>http://www.blogger.com/profile/05358732621180761849</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_qvKZTwtOpCo/TAvpyzxNZsI/AAAAAAAAAU0/QPXwcYCUp9s/S220/IMGA0088.JPG'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-6102666348450744771.post-1501353224396727007</id><published>2009-02-08T23:34:00.000-08:00</published><updated>2009-02-09T00:12:12.676-08:00</updated><category scheme='http://www.blogger.com/atom/ns#' term='സംഭവം.'/><title type='text'>മരിച്ചുപോയവരെ കുറ്റം പറയരുത്</title><content type='html'>വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.എന്റെ നാത്തൂനും അളിയനും കൂടെ കേരളത്തിലെ അതിപ്രശസ്തമായ ഒരു ഗവേഷണ കേന്ദ്രത്തിലേക്ക് സന്ദര്‍ശനം നടത്താന്‍ പോകുമ്പോള്‍  എന്നെവിളിച്ചു.അളിയന്റെ  സുഹൃത്തിന്റെ ഭാര്യ  അവിടെ ജോലിചെയ്യുന്നുണ്ട്..അതിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണവരുടെ  താമസം.അങ്ങോട്ടാണ്  ആദ്യം പോയത്.&lt;br /&gt;&lt;br /&gt;ചായയൊക്കെ കുടിച്ച്  ഞങ്ങളവിടെയൊക്കെ  ചുറ്റിനടന്നുകാണാന്‍ തുടങ്ങി.അവിടെ താമസിക്കുന്ന കുടുംബാംഗങ്ങള്‍  അങ്ങോട്ടുമിങ്ങോട്ടും പോകുന്നും വരുന്നുമുണ്ട്.നേരെ ആരുവന്നാലും ചിരിച്ചുകാണിക്കുക എന്നൊരു  നല്ല സ്വഭാവം എനിക്കുണ്ട്..എന്റെ മുഖത്തെ ശാലീനതയും,നിഷ്ക്കളങ്കതയും (ഹോ!)കണ്ടാവണം എല്ല്ലാവരും ഒരു ചിരി തിരികെത്തരാറുമുണ്ട്.ഇനിയഥവാ ആരെങ്കിലും കാണാത്തമട്ടില്‍ പോയാല്‍ അന്നുകിടന്നുറങ്ങുന്നതുവരെ ഞാനവരെ മനസ്സില്‍ ചീത്തേം വിളിക്കും.&lt;br /&gt;&lt;br /&gt;അങ്ങനെ  അവിടെയും ആ നടപ്പിനിടയില്‍ ഞാന്‍ എല്ലാവരേം നോക്കി മനോഹരമായി ചിരിച്ചുകൊണ്ട് നടക്കുകയായിരുന്നു..അതിനിടക്കാണ്  ഒരു ചേച്ചിയെകണ്ടത്.നമുക്കവരെ  സാവിത്രി എന്നു വിളിക്കാം.എന്റെ ചിരിക്കുപകരം നിര്‍ജ്ജീവമായൊരു  നോട്ടം സമ്മാനിച്ച്  അവര്‍ പോയി.&lt;br /&gt;“ഹോ..ഇവര്‍ക്കെന്താ വെട്ടുപോത്തിന്റെ സ്വഭാവം?മനുഷ്യരെ കണ്ടിട്ടില്ലേ?&lt;br /&gt;ആരാന്നാ വിചാരം?”ഞാന്‍ തുടങ്ങി.&lt;br /&gt;അപ്പോഴാണ്  ഞങ്ങള്‍ പോയ വീട്ടിലെ ചേച്ചി അവരെപ്പറ്റി പറഞ്ഞത്.&lt;br /&gt;സാവിത്രി പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്  അയല്‍ക്കാരനായ ഷറഫുദ്ദീനുമായി പ്രണയത്തിലാവുന്നത്.ഇരു വീട്ടുകാരും കടുത്തയാഥാസ്തിതികര്‍.അധികകാലം ഈ ബന്ധം അവര്‍ക്കൊളിച്ചുവക്കാനായില്ല.വീട്ടിലും നാട്ടിലും പ്രശ്നങ്ങളായി.ഷറഫുദ്ദീന്  തന്റെ താഴെ മൂന്ന് അനിയത്തിമാരുണ്ട്..അവരുടെ കല്യാണം കഴിഞ്ഞാല്‍  താന്‍ വന്നുകൊണ്ടുപോയ്ക്കോളാമെന്ന്  സാവിത്രിക്കദ്ദേഹം വാക്കുനല്‍കി.&lt;br /&gt;&lt;br /&gt;ഇതിനിടെ  സാവിത്രിക്കു വീട്ടില്‍  കല്യാണാലോചനകള്‍  മുറുകിത്തുടങ്ങിയിരുന്നു.കടുത്ത മര്‍ദ്ദനങ്ങളും സഹിച്ച്  അവര്‍  പിടിച്ചുനിന്നു.വര്‍ഷങ്ങളോളം.അതിനിടെ അവരുടെ അച്ഛന്‍ മരിച്ചു.സാവിത്രിയും അമ്മയും സഹോദരന്റെ സംരക്ഷണയിലായി.സഹനത്തിന്റെ  നാളുകള്‍  പിന്നെയും..&lt;br /&gt;ഒടുവില്‍ ഷറഫുദ്ദീന്റെ  അനിയത്തിമാരെല്ലാം  വിവാഹിതരായി.അപ്പോഴേക്കും അദ്ദേഹത്തിന്റെ വാപ്പ ശയ്യാവലംബിയായിരുന്നു.തന്റെ മയ്യത്തെടുക്കാതെ ഒരന്യജാതികാരിയെ ഈ വീട്ടില്‍കയറ്റില്ലെന്നദ്ദേഹം.വീണ്ടും നാളുകള്‍.ഒടുവില്‍ അദ്ദേഹവും മരിച്ചു.&lt;br /&gt;അങ്ങനെ പതിനഞ്ച്  വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ വിവാഹിതരായി.സാവിത്രിക്കു മുപ്പതും,ഷറഫുദ്ദീനു നാല്‍പ്പതും  വയസ്സുപ്രായമായപ്പോള്‍.ഇരു വീട്ടുകാരും അവരെ പുറത്താക്കുകയും ചെയ്തു.&lt;br /&gt;ഈ ഗവേഷണകേന്ദ്രത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.രണ്ടുപേരും ഇവിടെ  താമസം തുടങ്ങി.ആറുമാസമായപ്പോള്‍  ഗര്‍ഭിണിയായ സാവിത്രിയെ തനിച്ചാക്കി ഷറഫുദ്ദീന്‍ ലോകത്തുനിന്നും  യാത്രയായി.ഹൃദയാഘാതം.&lt;br /&gt;&lt;br /&gt;ജോലിയിലിരിക്കേ  മരിച്ചതുകൊണ്ട്  ആ സ്ഥാപനത്തില്‍ തന്നെ അവര്‍ക്കു ജോലികിട്ടി.ഞാന്‍ കാണുമ്പോള്‍ മൂന്നുവയസ്സുള്ള മകനുമൊത്ത് അവര്‍  തനിയെ.......&lt;br /&gt;ആരാണ് അവരോട്  തെറ്റു ചെയ്തത്?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-1501353224396727007?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/1501353224396727007/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=1501353224396727007' title='30 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/1501353224396727007'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/1501353224396727007'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2009/02/blog-post_08.html' title='മരിച്ചുപോയവരെ കുറ്റം പറയരുത്'/><author><name>ആഗ്നേയ</name><uri>http://www.blogger.com/profile/05358732621180761849</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_qvKZTwtOpCo/TAvpyzxNZsI/AAAAAAAAAU0/QPXwcYCUp9s/S220/IMGA0088.JPG'/></author><thr:total>30</thr:total></entry><entry><id>tag:blogger.com,1999:blog-6102666348450744771.post-7716610209556612583</id><published>2009-02-02T00:22:00.000-08:00</published><updated>2009-02-02T00:26:49.798-08:00</updated><category scheme='http://www.blogger.com/atom/ns#' term='എന്റെ ചിന്തകള്‍'/><title type='text'>നിങ്ങള്‍ക്ക് ഏതുവരെ പഠിക്കാം?</title><content type='html'>ഒന്നാം വര്‍ഷം ബിരുദത്തിനു പഠിക്കുമ്പോള്‍  വിവാഹിതയായവളാണ്  ഞാന്‍ ‍.  പിന്നീട് വിദേശവാസം.. പഠനം അവിടെ നിലക്കുകയായിരുന്നു.  ഇവിടെ (വിദേശത്ത്‍)  വന്ന് പഠനം തുടരാനുള്ള വഴികള്‍ ഏറെ ആലോചിച്ചുവെങ്കിലും  സ്ഥാപനങ്ങള്‍ എല്ലാം ഏതാണ്ട്  മുന്നൂറോളം കിലോമീറ്റര്‍ അകലെയായതും സ്വയം പഠിക്കാനുള്ള  ആത്മവിശ്വാസമില്ലാതിരുന്നതും  തടസങ്ങളായി മാറുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍. ഇതിനിടെ  കുഞ്ഞുങ്ങള്‍. മൂത്തകുഞ്ഞ് സ്കൂളില്‍ പോകാന്‍ തുടങ്ങിയ സമയത്താണ് വിദൂരവിദ്യാഭ്യാസ  പഠനപദ്ധതിയനുസരിച്ച്  പഠനം തുടരാനാകും എന്നറിഞ്ഞത്. ഇനി ഈ "വയസ്സുകാലത്തോ" എന്നൊരു അപകര്‍ഷതാ ബോധം മനസ്സിനെ പിടിച്ചുലച്ചു. ആ സമയത്താണ്  വിവാഹം കഴിഞ്ഞ് വിധവയായതിനുശേഷം പഠനം തുടര്‍ന്ന ഒരു ഡോക്ടറെക്കുറിച്ച് വായിച്ചത്. സ്വന്തം മകള്‍ എസ്.എസ്.എല്‍.സി പാസ്സായിറങ്ങിയ അതേ വര്‍ഷം എം.ബി.ബി.എസ്.പൂര്‍ത്തിയാക്കിയവര്‍. പിന്നെ ഒട്ടും അമാന്തിച്ചില്ല. ഒന്നാം വര്‍ഷത്തെ മാര്‍ക് ലിസ്റ്റുമെടുത്ത്  യൂണിവേഴ്സിറ്റിയില്‍ നിന്നും ബ്രേക് എന്‍ട്രി എടുത്ത്  രെജിസ്റ്റ്രേഷന്‍  എസ്.ഡി.ഇ.യിലേക്ക്  മാറ്റി  ജോയിന്‍ ചെയ്തു. നാട്ടില്‍ നിന്നും  പുസ്തകങ്ങള്‍ വരുത്തി സ്വയം നോട്ട് തയ്യാറാക്കി ഉറക്കമിളച്ച്....അഞ്ചു വയസ്സുകാരനും  മൂന്ന്‍ വയസ്സുകാരിക്കുമിടയില്‍  മറ്റാരും സഹായത്തിനില്ലാതെ നെട്ടോട്ടമോടി.ഒടുവില്‍  മുന്നൂറ്റമ്പത് കിലോമീറ്റര്‍  അകലെ അബുദാബിയിലുള്ള  പരീക്ഷാകേന്ദ്രത്തിലേക്ക്.&lt;br /&gt;&lt;br /&gt;പരീക്ഷയെഴുതാന്‍  സെന്ററിലെത്തിയപ്പോഴാണ്  അക്ഷരാര്‍ത്ഥത്തില്‍  ഞാന്‍ ഞെട്ടിയത്. എന്റെ "ത്യാഗങ്ങളൊന്നും" ഒന്നുമല്ലെന്നും, ഞാനിപ്പോഴും  കുട്ടിയാണെന്നും മനസ്സിലായത്. ഭുരിഭാഗം പേരും മുപ്പത്തഞ്ചുവയസ്സിനു മുകളില്‍ പ്രായമുള്ളവര്‍. എന്റെയടുത്തിരുന്ന ബെഞ്ചമിന്‍ അങ്കിളിന്റെ മൂത്തമകന്‍ മെഡിസിനു പഠിക്കുന്നു. രണ്ടാമത്തെമ്മകന്‍ എഞ്ചിനീയറിംഗ്. നല്ലൊരു ശതമാനവും  ജോലിചെയ്യുന്നവരായിരുന്നു. ജോലിക്കും വീടിനുമിടയിലുള്ള  ഓട്ടത്തിനിടയിലും പഠിക്കാന്‍ സമയം കണ്ടെത്തിയവര്‍. പരീക്ഷയെഴുതാനായി  ലീവ് കളയാതെ ഓഫീസില്‍  നിന്നും രണ്ടരമണിക്കൂര്‍ സമയം "അഡ്ജസ്റ്റ്" ചെയ്ത് വരുന്നവര്‍. ഡെലിവറി വാന്‍  പുറത്ത്  പാര്‍ക്ക്  ചെയ്ത്  ഓടിക്കിതച്ച്  വരുന്ന സെയില്‍‌സ്മാന്‍മാര്‍. ടാക്സിഡ്രൈവര്‍മാര്‍. പിന്നെ ജോലിക്കിടയിലും പഠനം തുടരുന്ന ചെറുപ്പക്കാരുമുണ്ട്. മുപ്പത്തഞ്ചുകാരനായ  എന്റെ കസിന്‍ എം.ബി.എ. വിദ്യാര്‍ത്ഥിയാണ്  ഇവിടെ. വെള്ളിയാഴ്ചകളില്‍ മാത്രം ക്ലാസ്സ്  അറ്റന്‍ഡ്  ചെയ്യുന്ന അവന്‍ പറയുന്നത്  ഞാനൊക്കെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ "യംഗസ്റ്റ്  ചാപ്സിന്റെ" ലിസ്റ്റില്‍  വരുമെന്നാണ്. ഭൂരിഭാഗവും മലയാളികളെങ്കിലും നോര്‍ത്തിന്‍ഡ്യന്‍സുമുണ്ട്  കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ വിദൂരപഠന വിദ്യാര്‍ത്ഥികളില്‍.&lt;br /&gt;&lt;br /&gt;ഞാനോര്‍ത്തുപോയത്   നമ്മുടെ നാടിനെക്കുറിച്ചാണ്. അവിടെയിരുന്നാണ് ഞാന്‍ വീണ്ടും പരീക്ഷയെഴുതാന്‍ പോയിരുന്നതെങ്കില്‍ "വയസ്സു കാലത്ത്" പഠിക്കാന്‍  പോയതിനെത്ര പഴികേട്ടേനെ? നമ്മുടെ പുരുഷന്മാരും, സ്ത്രികളും അവരുടെ വിദ്യാഭ്യാസം ഒരിക്കല്‍ നിന്നുപോയാല്‍  പിന്നെയത് പുനരാരംഭിക്കാന്‍  മെനക്കെടാറുണ്ടോ? ഉണ്ടെങ്കില്‍  തന്നെ നമ്മുടെ  നാട്ടുകാരുടെ പ്രതികരണം എന്തായിരിക്കും? എന്റെ ഗ്രാമത്തില്‍  ബന്ധുവീടുകളിലും അയല്‍ വീടുകളിലും അനവധി  പെണ്‍കുട്ടികളുണ്ട്. ഇവിടെ രാത്രി കൊച്ചുകുഞ്ഞുങ്ങള്‍ക്കൊപ്പം ഉറക്കമിളച്ച്, പകല്‍ അവരുറങ്ങുമ്പോള്‍ ജോലികള്‍ തീര്‍ത്ത്  അവരൊന്നു വലുതാകും വരെ വിശ്രമമില്ലാതെ കഴിയുന്ന പ്രവാസി അമ്മമാരെപ്പോലല്ല അവര്‍. പ്രസവിക്കലും, ഇടക്ക് പാലുകൊടുക്കലും കഴിഞ്ഞാല്‍  ഞങ്ങള്‍ക്ക്  മറ്റൊരു ഉത്തരവാദിത്വവുമില്ല. കുഞ്ഞു രാത്രി കരയുമ്പോള്‍ ഉറക്കമിളക്കേണ്ടതും, തങ്ങള്‍ പുറത്തുപോകുമ്പോള്‍  കുഞ്ഞുങ്ങളെ നോക്കേണ്ടതും തങ്ങളുടെ  അമ്മമാരോ അമ്മായിയമ്മമാരോ ആണെന്ന ധാരണയോടെ  മെഗാസീരിയലിനും, റിയാലിറ്റിഷോകള്‍ക്കുമനുസരിച്ച്   ജീവിതം ക്രമപ്പെടുത്തിയവര്‍. ഇരുപത്തൊന്നുകാരിയും, നാലുവയസ്സുകാരന്റെ  അമ്മയുമായ എന്റെ ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യയടക്കം. തുടര്‍ന്ന്  പഠിക്കാന്‍ പറയുന്ന എന്നോട് "ഇനീം പുസ്തകം  വായിച്ച് കഷ്ടപ്പെടാനാനെങ്കില്‍  പിന്നിപ്പണിക്ക് (കല്യ്യാണം കഴിക്കാന്‍) നിക്കണായിരുന്നാ " എന്നാണ്   ചോദ്യം. എന്തു ചെയ്യാന്‍ ‍? ഇനി  ആഗ്രഹമുള്ള ന്യൂനപക്ഷത്തിനു മുന്നില്‍ ഭര്‍ത്താവും, വീട്ടുകാരും വിലങ്ങുതടിയാണ് താനും.&lt;br /&gt;&lt;br /&gt;ഇവിടെയുള്ള ആണ്‍കുട്ടികളും,പെണ്‍കുട്ടികളും പ്ലസ് ടു കഴിഞ്ഞാല്‍ പിന്നെ എവിടെയെങ്കിലും ചെറിയൊരു ജോലിനേടുന്നു. (അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും, എജ്യുക്കേഷണല്‍ സിറ്റികളിലും പഠിക്കുന്ന ഹയര്‍ക്ലാസ്സിനെ അല്ല ഉദ്ദേശിക്കുന്നത്). പിന്നീടാണ് അവര്‍  പഠനം തുടരുന്നത്. നമ്മുടെ നാട്ടില്‍ കാമ്പസ്സ് റിക്രൂട്ട്മെന്റ് വഴി ജോലിക്ക് കയറി വീണ്ടും പഠനം തുടരുന്നപോലെയല്ല അത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മര്‍ച്ചന്‍ഡൈസര്‍, സെയിത്സ്മാന്‍, (ഭാരമെറിയ കാര്‍ട്ടണുകള്‍ കണ്ടയിനറുകളില്‍ നിന്നും വെയര്‍ഹൌസുകളിലേക്കും, സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും ചുമക്കുന്നത് ഈ ജോലികളുടെ ഭാഗമാണ്.) സ്വകാര്യസ്ഥാപനങ്ങളിലും, മണി എക്സ്ചേഞ്ച് സെന്ററുകളിലേയും റിസപ്ഷനിസ്റ്റുകള്‍, ഫാസ്റ്റ് ഫുഡ്  സെന്ററുകളിലെ വെയിറ്റേഴ്സ്  തുടങ്ങിയ അനാകര്‍ഷകങ്ങളായ ജോലികളാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. പിന്നീട്  ജോലി ലഭിച്ചാലും, പ്രായം കൂടി സീനിയോരിറ്റി അനുസരിച്ച്  ലഭിക്കുന്ന പ്രൊമോഷന്‍  കാത്തുനില്‍ക്കാതെ, പഠനം തുടര്‍ന്ന്  വീണ്ടും മുന്നോട്ട് പോകാന്‍ കുതിച്ചുകൊണ്ടിരിക്കുന്നു അവര്‍. നമ്മുടെ നാട്ടില്‍ പട്ടണത്തിലെ ചെറിയൊരു വിഭാഗം കൌമാരകാരിലെങ്കിലും ഇന്നീ പ്രവണത  കാണുന്നുണ്ട്. എങ്കിലും  കൂടുതല്‍   പേരിലേക്ക്, ആ പ്രായം കഴിഞ്ഞുവെന്ന് പറഞ്ഞിരിക്കുന്നവരിലേക്ക്  ഈ വെളിച്ചം എന്നെത്തും? എന്തുജോലിയും ചെയ്യാന്‍ എത്രപേര്‍ വരും?&lt;br /&gt;&lt;br /&gt;പറഞ്ഞുവന്നതിന്റെ ഭാഗമായി  മറ്റൊന്നുകൂടി. മുസ്ലിം ഭൂരിപക്ഷമുള്ളതാണെന്റെ ഗ്രാമം. എത്ര വിദ്യാഭ്യാസമുള്ളവരും പെണ്മക്കളെ  പതിനെട്ട് വയസ്സിലേ വിവാഹം കഴിപ്പിച്ചയക്കുന്നു. എന്റെ ഉമ്മ തന്നെ ഒരു ബാങ്ക് മാനേജര്‍ ആയിരുന്നു. ഇവിടെ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ഗള്‍ഫ് വരുമാനത്തെ. അടിച്ചുപൊളിച്ച്  ജീവിതമല്ലാതെ കയ്യില്‍ ചില്ലിപ്പൈസ സമ്പാദ്യം കാണില്ല ഭൂരിഭാഗത്തിനും. ഒരുനാള്‍ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടാല്‍ പിന്നെ ചെറിയ ജോലി ചെയ്യാന്‍ തയ്യാറല്ലാത്ത ഇവര്‍ നേരെ ഭാര്യവീട്ടിലേക്ക്. ഒന്നുകില്‍  വൃദ്ധനായ അമ്മായിയപ്പനെ ബുദ്ധിമുട്ടിക്കാന്‍ . അല്ലെങ്കില്‍ പിന്നെ ചുമതല  ആങ്ങളക്കാവും. ചെറിയ കാര്യങ്ങള്‍ പോലും നടക്കാതായാല്‍ ആങ്ങളയെ പഴിച്ച് പെങ്ങളും, വേണ്ടാത്തഭാരം തലയിലെടുത്തുവെക്കുന്ന ഭര്‍ത്താവിനും, ബാധ്യതയായി വന്നു നില്‍ക്കുന്ന നാത്തൂനും കുടുംബത്തിനുമെതിരെയും മുഖം കറുപ്പിച്ച്  മറ്റൊരു  കഥാപാത്രവും. അങ്ങനെ പുകയുന്ന വീടുകള്‍.വിവാഹശേഷം ക്രിസ്ത്യനികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുന്നംകുളം പ്രദേശത്തെത്തിയ ഞാന്‍ കണ്ടത് മറ്റൊരു കാഴ്ചയും. അവിടുത്തെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍, സ്കൂളില്‍ പഠിക്കുമ്പോള്‍ പഠനത്തില്‍ പിന്നിലായിരുന്നവര്‍ പോലും കോളേജിലെത്തുമ്പോള്‍ പൊരുതിക്കയറി  ഒരു ജോലി സമ്പാദിക്കാന്‍ തത്രപ്പെടുന്നു. യാത്രകളില്‍ വഴിയരികില്‍ കൂടെക്കൂടെ കാണുന്ന "അപ്പം, ഇടിയപ്പം മുതലായവ ഓര്‍ഡര്‍ അനുസരിച്ച്  ഉണ്ടാക്കിക്കൊടുക്കപ്പെടും" എന്ന ബോര്‍ഡ് കാണുന്നതെല്ലാം ക്രിസ്ത്യന്‍ വീടുകളാണെന്നും മനസ്സിലായി. അവിടെയെല്ലാം  ഒരു സഹായിയെപ്പോലും വെക്കാതെയാണ്  ഭൂരിഭാഗം വീട്ടമ്മമാരും കരിയോടും, പുകയോടും പൊരുതുന്നത്. പാക്കിംഗും, മാര്‍ക്കറ്റിംഗും, ഡെലിവറിയും ഏതാണ്ടെല്ലാവരും സ്വന്തമായാണ് ചെയ്യുന്നത്. വെറുതെയിരിക്കുന്ന വീട്ടമ്മമാര്‍പോലും മുന്നിലുള്ള  മണ്ണില്‍ എന്തെങ്കിലും പച്ചക്കറി  നട്ടുനനച്ചോ, വീട്ടില്‍ ചെറിയ തോതില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയോ തങ്ങള്‍ക്കാവുന്നപോലെ കുടുംബത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;വിദേശത്തുവന്നപ്പോളും ജോലിസമ്പാദിക്കാന്‍ ശ്രമിക്കുന്നതില്‍ മടികാണിക്കുന്നത് മുസ്ലിം സ്ത്രീകള്‍ തന്നെയാണെന്ന് ശ്രദ്ധയില്‍പ്പെട്ടു. ഉന്നത വിദ്യാഭ്യാസമുള്ളവരുമുണ്ട്  ഇക്കൂട്ടത്തില്‍. പക്ഷെ പലയിടത്തും സ്ത്രീകള്‍ക്കാഗ്രഹമില്ലാഞ്ഞല്ല, വീട്ടുകാര്‍ തന്നെയാണ് തടസ്സം. ഉള്ളയോഗ്യത വച്ച്  പൊരുതിക്കയറുന്നതില്‍ അപ്പോഴും ക്രിസ്ത്യന്‍ സഹോദരിമാര്‍ ഏറെമുന്നിലാണ്. കഷ്ടപ്പെടുന്ന ഒരു ബന്ധു സ്ത്രീയോട് എന്തെങ്കിലും സ്വന്തമായി  ചെയ്യുന്നതിനെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ "അതൊക്കെ കുറച്ചിലാണ്" എന്നായിരുന്നു മറുപടി. അപ്പോളെന്താണ് കുറച്ചിലല്ലാത്തത്? സ്വന്തം വീട്ടുകാരെ എന്നും ബുദ്ധിമുട്ടിക്കുന്നതോ? മൂന്നുനേരവും കുഞ്ഞുങ്ങള്‍  അമ്മായിമാരുടെ ദുര്‍മുഖം കാണുന്നതോ? "ടെയിലറിംഗ്  അറിയായിരുന്നുവെങ്കില്‍  പിന്നെയും എന്തേലും ചെയ്യാമായിരുന്നു. "അതത്ര കുറഞ്ഞപണിയല്ല.! എന്നാലതുനോക്കിക്കൂടെ എന്നു ചോദിച്ചപ്പോള്‍ ഇപ്പോ അതു പഠിക്കാന്‍ പോയാല്‍  കഷ്ടപ്പാടുകൊണ്ടാണെന്ന്  നാട്ടുകാര്‍ക്കൊക്കെ  മനസ്സിലാകില്ലേ എന്ന മറുചോദ്യം. ഞാന്‍ ചിരിക്കണോ കരയണോ എന്നറിയാ‍തിരുന്നു പോയി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-7716610209556612583?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/7716610209556612583/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=7716610209556612583' title='24 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/7716610209556612583'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/7716610209556612583'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2009/02/blog-post.html' title='നിങ്ങള്‍ക്ക് ഏതുവരെ പഠിക്കാം?'/><author><name>ആഗ്നേയ</name><uri>http://www.blogger.com/profile/05358732621180761849</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_qvKZTwtOpCo/TAvpyzxNZsI/AAAAAAAAAU0/QPXwcYCUp9s/S220/IMGA0088.JPG'/></author><thr:total>24</thr:total></entry><entry><id>tag:blogger.com,1999:blog-6102666348450744771.post-5476731769767036924</id><published>2008-07-29T22:02:00.000-07:00</published><updated>2008-07-29T22:38:54.810-07:00</updated><category scheme='http://www.blogger.com/atom/ns#' term='വഫക്കുട്ടി'/><title type='text'>ഞങ്ങളുടെ  സ്വന്തം വഫക്കുട്ടി..</title><content type='html'>&lt;img id="BLOGGER_PHOTO_ID_5228669180611179842" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://bp3.blogger.com/_qvKZTwtOpCo/SI_26sZctUI/AAAAAAAAADM/NgtcouykNuc/s320/wafakkutti-1.jpg" border="0" /&gt;ഇന്ന് ഞങ്ങളുടെ വഫമോളുടെ നാലാം പിറന്നാള്‍.വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു കാണിപ്പയ്യൂര്‍ യൂണിറ്റി ഹോസ്പിറ്റലില്‍,ഒരു ഹര്‍ത്താല്‍ നാളിലാണ് ഇദ്ദേഹം ജനിച്ചത്.&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5228671149694064770" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://bp3.blogger.com/_qvKZTwtOpCo/SI_4tTzZGII/AAAAAAAAADU/blzQ_4lqgNU/s320/wafaa-3.JPG" border="0" /&gt;കണ്‍സീവ് ചെയ്തപ്പോള്‍ മുതല്‍, ഒരൊറ്റ പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ.ആണ്‍കുട്ടിയായാലും,പെണ്‍കുട്ടിയായാലും ഈ വീട്ടിലെ മറ്റ് രണ്ട് ആണ്‍പ്രജകളെപ്പോലെ മിണ്ടാന്‍ വെയിറ്റുള്ള പാര്‍ട്ടിയാകല്ലേ എന്ന്.എന്തായാലും അത് സാധിച്ചു.കണ്ണുറച്ചുതുടങ്ങിയതേ അവളുടെ ഭാഷയില്‍ നിര്‍ത്താതെ എന്നോട് സംസാരം തുടങ്ങിയതാണ്.ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു.ഇനിയിപ്പോ എനിക്കൊഴിവില്ലെങ്കില്‍ വീട്ടിലും,പരിസരത്തുമുള്ള ജീവനുള്ളതും,ജീവനില്ലാത്തതുമായ എല്ലാതിനോടും കലപിലാന്ന് പറഞ്ഞോണ്ട് നടന്നോളും കക്ഷി.&lt;img id="BLOGGER_PHOTO_ID_5228673925698867794" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://bp0.blogger.com/_qvKZTwtOpCo/SI_7O5Og0lI/AAAAAAAAADc/zNIMwbvBOf8/s320/wafaa-4.JPG" border="0" /&gt; &lt;div&gt;&lt;img id="BLOGGER_PHOTO_ID_5228676100912312754" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://bp2.blogger.com/_qvKZTwtOpCo/SI_9Nghz8bI/AAAAAAAAAD8/pjAXXnRH5i8/s320/wafaa-5.JPG" border="0" /&gt;&lt;img id="BLOGGER_PHOTO_ID_5228676319269664402" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://bp1.blogger.com/_qvKZTwtOpCo/SI_9aN-QtpI/AAAAAAAAAEE/BRv2YBo02fo/s320/wafaa-2.jpg" border="0" /&gt;&lt;img id="BLOGGER_PHOTO_ID_5228674790287152658" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://bp0.blogger.com/_qvKZTwtOpCo/SI_8BOEbFhI/AAAAAAAAAD0/vnAcvYCNFLM/s320/sonu+n+wafaa.JPG" border="0" /&gt;എല്ലവരുടെയും പ്രാര്‍ത്ഥനകളും,അനുഗ്രഹങ്ങളും അവള്‍ക്കുണ്ടാകുമല്ലോ.&lt;/div&gt;&lt;div&gt;(ഫോട്ടങ്ങളൊക്കെ എടുത്തതും എഡിറ്റീതും ഈ ഞാന്‍ ഒറ്റക്ക്..)&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-5476731769767036924?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/5476731769767036924/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=5476731769767036924' title='43 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/5476731769767036924'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/5476731769767036924'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2008/07/blog-post_29.html' title='ഞങ്ങളുടെ  സ്വന്തം വഫക്കുട്ടി..'/><author><name>ആഗ്നേയ</name><uri>http://www.blogger.com/profile/05358732621180761849</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_qvKZTwtOpCo/TAvpyzxNZsI/AAAAAAAAAU0/QPXwcYCUp9s/S220/IMGA0088.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp3.blogger.com/_qvKZTwtOpCo/SI_26sZctUI/AAAAAAAAADM/NgtcouykNuc/s72-c/wafakkutti-1.jpg' height='72' width='72'/><thr:total>43</thr:total></entry><entry><id>tag:blogger.com,1999:blog-6102666348450744771.post-8135818078065764578</id><published>2008-02-28T11:00:00.000-08:00</published><updated>2008-04-24T22:14:12.684-07:00</updated><category scheme='http://www.blogger.com/atom/ns#' term='സാഹസികയാത്ര'/><title type='text'>ഞാനും  പ്രവാസിയാകുന്നു-2</title><content type='html'>ഞാനങ്ങനെ അവിടെയിരുന്നു പരിസരം വീക്ഷിക്കാന്‍ തുടങ്ങി.ഇടയില്‍ എന്റെ വോച്ചെടുത്ത് സമയം അഡ്ജസ്റ്റ് ചെയ്തു.കുറച്ചുകഴിഞ്ഞപ്പോള്‍ ഒന്നു നടന്നു.ഒരിടത്ത് നോക്കിയപ്പോള്‍ പാസ്സഞ്ചേഴ്സിന്റെ ലഗ്ഗേജ് ചെക് ചെയ്യുന്നു.എല്ലാം വലിച്ചഴിച്ച് നോക്കുന്നുണ്ട്.എനിക്കു സങ്കടം വന്നു. എന്റെ കയ്യിലുള്ള ആ പത്ത്കിലോ ബാഗ് ഇങ്ങനെ അഴിച്ചാല്‍ അതു റീപാക്ക് ചെയ്യാന്‍ എനിക്കു നാലുബേഗ് വേണം.അതു മാത്രമോ?അതിലുള്ള എന്റെ ഒറിജിനല്‍ വിസ്സ അവര്‍ കണ്ടാല്‍?കയ്യില്‍ കള്ളവിസയും കൊണ്ട് നടക്കുന്ന എന്നെ ജയിലിലിടുമോ?അതിനിടയില്‍ ഡല്‍ഹിയില്‍ ഒരു കുട്ടി എസ്കലേറ്ററില്‍ തലകുടുങ്ങി മരിച്ചത്,ഒരു സ്ത്രീയുടെ ബാഗില്‍ അവര്‍ കാണാതെ ആരോ മയക്കുമരുന്ന് വച്ചിട്ട് ഗള്‍ഫിലെത്തിയപ്പോള്‍ അവരെ പോലീസ് തലവെട്ടിക്കൊന്നത് ഒക്കെ മനസ്സിലൂടെ അങ്ങനെ കടന്നുപോയി.എനിക്കു വീണ്ടും തലകറങ്ങി.അതുമല്ല ഞാനാണെങ്കില്‍ “മയക്കുമരുന്നുമാ‍ഫിയയെ” ഭയന്ന് പോകുന്നിടത്തെല്ലാം എന്റെ ബാഗും താങ്ങിയാണ് നടക്കുന്നത്.അവസാനം എന്റെ ഉള്ളംകൈ വേദനിച്ചു തുടങ്ങി.ഒടുവില്‍ ഞാന്‍ ഒരിടത്തിരിപ്പായി.&lt;br /&gt;&lt;br /&gt;ആരൊക്കെയൊ വരുന്നും പോകുന്നും ഉണ്ട്. ആരോടും ഒന്നും മിണ്ടാന്‍ തോന്നിയില്ല. അതു ഹജ്ജ് സീസണ്‍ ആയിരുന്നു.ഇടക്കിടെ നാട്ടില്‍ നിന്നൊക്കെ ഉള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ കൂട്ടത്തോടെ വരാന്‍ തുടങ്ങി.അവരൊക്കെ പെട്ടെന്നു പെട്ടെന്ന് ക്ലിയറന്‍സ് കഴിഞ്ഞു പോകുന്നും ഉണ്ട്. ഇടക്ക് റെസ്റ്റോറന്റിലുള്ളവര്‍ വന്നു ലഞ്ചിനു വിളിച്ചു.എന്തൊ കഴിച്ചെന്നു വരുത്തി.വിശപ്പൊക്കെ കെട്ടുപോയിരിക്കുന്നു.വീണ്ടും കാത്തിരിപ്പ്.അതിനിടയില്‍ വീണ്ടുംകുറെ യാത്രക്കാര്‍ എത്തി.രണ്ടുമണിക്ക് ദുബായ്ക്കു പോകാനുള്ളവരാണ്.അടുത്തൊരു ചേട്ടന്‍ വന്നിരുന്നു.മലയാളിയാണെന്ന് കണ്ടാലറിയാം&lt;br /&gt;“എങ്ങോട്ടാ”ഞാന്‍ വെറുതേ ചോദിച്ചു.&lt;br /&gt;“ദുബായ്...കുട്ടിയോ?“ദുബായ്ക്കു തന്നെ”&lt;br /&gt;ഒടുവില്‍ അവര്‍ പോകാനെഴുന്നേറ്റു.&lt;br /&gt;“വരുന്നില്ലേ”&lt;br /&gt;“എന്റെ ഫ്ലൈറ്റ് രാത്രി പതിനൊന്നിനാ” കരയാതിരിക്കാന്‍ പണിപ്പെട്ട് പറഞ്ഞു.&lt;br /&gt;“ആദ്യമായി പോകുകയാണോ?എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി ചോദിച്ചു.ഞാന്‍ ഒന്നും മിണ്ടിയില്ല.വാ തുറന്നാല്‍ കരയും എന്നുറപ്പായിരുന്നു.എന്തോ ആലോചിച്ച്അയാള്‍ ഫോണെടുത്ത് നീട്ടി.“നാട്ടിലേക്കൊന്നു വിളിച്ചോളൂ. വീട്ടിലുള്ളവരുമായിട്ടൊന്നു സംസാരിച്ചോളൂ”ഞാന്‍ നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെ ഫോണ്‍ വാങ്ങി.പക്ഷേ കഷ്ടകാലം.ലൈന്‍ കിട്ടുന്നില്ല.അയാള്‍ക്കാണെങ്കില്‍ പോകാന്‍ നേരമായി.ഞാന്‍ ഒടുവില്‍ അമ്മയുടെ അനിയത്തിയുടെ വീട്ടിലേക്കു വിളിച്ചു.ഭാഗ്യം!കിട്ടി&lt;br /&gt;“ഹലോ”കുഞ്ഞിമ്മ ഫോണ്‍ എടുത്തു.&lt;br /&gt;‘ഹലോ ”അപ്പോളേക്കും എന്റെ നിയന്ത്രണം പോയി.സംസാരിക്കാനാവാതെ ഞാന്‍ ഫോണ്‍ കട് ചെയ്തു തിരികെ നല്‍കി.&lt;br /&gt;“ഇങ്ങനെ ഫോണ്‍ വച്ചാല്‍ അവര്‍ പേടിക്കും.വീണ്ടും വിളിച്ച് അവരോട് സുഖമായിരിക്കുന്നെന്നു പറയൂ കുട്ടീ”അയാള്‍ ഫോണ്‍ വാങ്ങാതെ പറഞ്ഞു.&lt;br /&gt;ഒടുവില്‍ ഒരുവിധം ഞാന്‍ സംസാരിച്ച് ഫോണ്‍ വച്ചു.ആ നല്ല മനുഷ്യനും യാത്ര പറഞ്ഞ് പോയി.വീണ്ടും കാത്തിരിപ്പ്.കുറച്ചുകഴിഞ്ഞപ്പോള്‍ ഇര്‍ഷാദ് എത്തി&lt;br /&gt;“എന്റെ ഡ്യൂട്ടി കഴിഞ്ഞു.പോകുമ്പോള്‍ ആ റെസ്റ്റോറണ്ടില്‍ ചെന്നു എന്നെ കണക്റ്റ് ചെയ്തുതരാന്‍ പറയണം.എന്നോട് പറഞ്ഞിട്ടേ പോകാവൂ.നിങ്ങള്‍ സുഖമായി പോയെന്നറിഞ്ഞാലേ എനിക്കു സമാധാനമാകൂ.”&lt;br /&gt;ഞാന്‍ തലയാട്ടി.വീണ്ടും വിരസമായ ഇരിപ്പ്.ഇടയില്‍ ഇര്‍ഷാദ്പറഞ്ഞിട്ടാണോ അതോ അവരുടെ ഡ്യൂട്ടിയാണോന്നറീല്ല ആ റെസ്റ്റോറണ്ടിലുള്ളവര്‍ ക്ലീനേഴ്സിന്റെ കയ്യില്‍ കോഫി,പെപ്സി ഒക്കെ കൊടുത്തുവിടുന്നുണ്ടായിരുന്നു.ഒന്നും കുടിക്കാന്‍പറ്റിയില്ല.ഒടുവില്‍ സമയമായി.ചെക്-ഇന്‍ കഴിഞ്ഞ് ഞാന്‍ ഫ്ലൈറ്റിലെത്തി.വിരലിലെണ്ണാവുന്ന യാത്രക്കാരുമായി ഒരു കുഞ്ഞ് ഫ്ലൈറ്റ്. രണ്ട് ദിവസത്തെ യാത്രകള്‍,ഭക്ഷണമില്ലായ്മ,മാനസികസമ്മര്‍ദ്ധം എല്ലംകൂടെ ഞാന്‍ ആകെ അവശയായിക്കഴിഞ്ഞിരുന്നു. ബാഗ് മുകളില്‍ വക്കുന്നതിനിടെ പിന്നിലേക്കു വീഴാന്‍ തുടങ്ങിയ എന്നെ അടുത്തസീറ്റിലെ യാത്രക്കാരനായിരുന്ന മിസ്രിയുവാവ് താങ്ങി.അയാള്‍ തന്നെ ബാഗ് മുകളിലേക്ക് വച്ചു.‘ഇര്‍ഷാദിനെ വിളിച്ചില്ല”.അബോധവസ്ഥയിലേക്ക് വീഴുന്നതിനിടയില്‍ എപ്പോളോ കുറ്റബോധത്തോടെ ഓര്‍ത്തു.ഇടയില്‍ ബോധം വന്നപ്പോള്‍ വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കി. ഇപ്പോള്‍ അതിലൂടെ കാണുന്നത് മേഘങ്ങളല്ല.മറിച്ച് താഴെ നക്ഷത്രങ്ങള്‍ പോലെ എണ്ണമറ്റ വൈദ്യുത ദീപങ്ങള്‍.അതായത് എത്താറായിക്കാണണം.അപ്പോള്‍ ,ഞാനിനി എഴുന്നേല്‍ക്കണം. ബാഗും താങ്ങി നടക്കുകയും വേണം!എന്റെ ബോധം വന്ന സ്പീഡില്‍ പോയി.&lt;br /&gt;ഒടുവില്‍ ദുബായ്!!ഉള്‍വിളി വന്നപോലെ ഞാന്‍ എന്റെ കള്ളവിസമാറ്റി ഒറിജിനല്‍ വിസയെടുത്തു. (ഭാഗ്യത്തിനു മസ്കറ്റ് എയര്‍പോര്‍ട്ടില്‍ വച്ച് ആരും എന്നോട് വിസ്സയെക്കുറിച്ചൊന്നും ചോദിച്ചിരുന്നില്ല.എങ്ങാനും എന്തെങ്കിലും ചോദിച്ചിരുന്നെങ്കില്‍ , ജബ്ബാര്‍ കാസര്‍ഗോഡുകാരനെ പരിചയപ്പെട്ടതുമുതല്‍ തിരുവനന്തപുരത്തുനിന്നും ഫ്ലൈറ്റിലിരുന്ന് സീറ്റ്ബെല്‍റ്റ് മുറുക്കുന്നതുവരെയുള്ള കാര്യങ്ങളൊക്കെ വളരെ വിശദമായി വള്ളിപുള്ളി വിടാതെ ഞാനവരെ പറഞ്ഞുകേള്‍പ്പിച്ചേനേ..)&lt;br /&gt;വീണ്ടും ഞാനെവിടെയൊക്കെയോ നിന്നു എന്തൊക്കെയോ ചെയ്തു.എന്തൊക്കെയൊ എടുത്തു. സത്യം പറഞ്ഞാല്‍ ആ നിമിഷങ്ങളൊന്നും എന്റെ ഓര്‍മയിലില്ല.ബോധം വന്നപ്പോള്‍ ഞാനൊരു കാറില്‍ ഇരിക്കുന്നുണ്ട്.അന്തം വിട്ട് എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി എന്നെപ്പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന സ്ത്രീരൂപം, അല്ല ഇതെനിക്കു ആണായിട്ടും,പെണ്ണായിട്ടും ഉള്ള ഒരേയൊരു കൂടപ്പിറപ്പല്ലേ? (എന്തിനാ അധികം?)&lt;br /&gt;“സുഖല്ലേടീ ഇത്താ?”കണ്ണുകള്‍ കൊണ്ട് കാറിനകത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ചോദിച്ചു.&lt;br /&gt;“ജബ്ബാര്‍ വന്നില്ല. പകുതി വഴിയെത്തിയപ്പോള്‍ കമ്പനീന്നു കോള്‍ വന്നു.ഒരു മേജര്‍ ഫോല്‍ട്ട്.ഇനി രണ്ടു ദിവസം കഴിഞ്ഞേ വരൂ.” എന്റെ തിരച്ചിലിന്റെ അര്‍ത്ഥം പിടികിട്ടിയ അവള്‍.&lt;br /&gt;സന്തോ‍ാ‍ാഷമായി.ഞാന്‍ ഈ രണ്ട് ദിവസം കഷ്ടപ്പെട്ടേനു ഫലമുണ്ടായല്ലോ.ചാരിതാര്‍ത്ഥ്യത്തോടെ കണ്ണുകളടച്ച് സീറ്റില്‍ ചാരിക്കിടന്നു.ഇന്നത്തെപ്പോലെ ട്രാഫിക് ബഹളം ഇല്ലാത്തതിനാല്‍ പെട്ടെന്നുതന്നെ ഞങ്ങള്‍ അല്‍-വാധാ സ്ട്രീറ്റിലുള്ള അവരുടെ ഫ്ലാറ്റില്‍ എത്തി.&lt;br /&gt;“നീ വല്ലോം കഴിച്ചൊ”&lt;br /&gt;‘ഇല്ല”..ഫ്ലൈറ്റില്‍ നിന്നും ഫുഡ് കഴിക്കാന്‍ തോന്നിയിരുന്നില്ല.&lt;br /&gt;“നീ ഫ്ലൈറ്റീന്നു കഴിക്കുംന്നാ കരുതിയേ..ഇവിടൊന്നും ഇല്ല.ഒരു കാര്യം ചെയ്യ്.കൊണ്ടുവന്ന പത്തിരീം കറീം എടുത്തു കഴിച്ചോ”..ഞങ്ങള്‍ ആരു വരുമ്പോഴും, വന്ന ഉടനെ എല്ലാവര്‍ക്കും കൂടെ കഴിക്കാനായി അരിപ്പത്തിരിയും കൂടെ ബീഫ്,കക്ക,ചെമ്മീന്‍ ,കരിമീന്‍ ഇങ്ങനെയെന്തെങ്കിലും ഒക്കെ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ്,പിന്നെ ഭദ്രമായി പാക്ക് ചെയ്ത് കൊണ്ടുവരാറുണ്ട്.എന്റെ പോക്ക് പെട്ടെന്നായതു കൊണ്ട് വീട്ടിലുള്ളവര്‍ക്ക് ഒന്നിനും സമയം കിട്ടിയില്ലായിരുന്നു.പോരാത്തതിന് അഥിതികളുടെ ബഹളവും.&lt;br /&gt;“ഞാനതൊന്നും കൊണ്ടുവന്നിട്ടില്ല”.&lt;br /&gt;“അയ്യോ!”&lt;br /&gt;“സാരമില്ല. എനിക്കീ നേരത്തൊന്നും വേണ്ട.വേണമെങ്കില്‍ തന്നെ അതില്‍ വേറെന്തൊക്കെയോ ഉണ്ട്.” ഞാ‍ന്‍ സമാധാനിപ്പിച്ചു.&lt;br /&gt;“നിന്റെ കാര്യമല്ല.”അതായത് ഞാന്‍ കൊണ്ടുവന്ന പത്തിരിയൊക്കെ കഴിക്കാന്‍ വേണ്ടി രാവിലെ അളിയന്റെ കസിന്‍സും മറ്റും വരുന്നുണ്ട്.അവരോടിനി എന്തുപറയുമെന്നാ!&lt;br /&gt;നാവിന്‍ തുമ്പത്തേക്കിരച്ചുകയറിവന്ന മലയാളഭാഷയിലെ ചില ഉത്കൃഷ്ടപദങ്ങളെ പണിപ്പെട്ടു വിഴുങ്ങി ഞാന്‍ ബെഡ്ഡില്‍ പോയി വീണു.ഉറക്കത്തിലേക്കൊ അബോധാവസ്ഥയിലേക്കോ വീണുകൊണ്ടിരിക്കുന്നതിനിടയില്‍ അവളുടെ ചോദ്യങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.&lt;br /&gt;“നീ വന്ന ഉടനെ ജബ്ബാറിനെ ഞങ്ങള്‍ വിളിച്ചിരുന്നു.നിനക്കു സംസാരിക്കണ്ടേ?”&lt;br /&gt;“വീട്ടിലേക്കു വിളിക്കണ്ടേ?എല്ലാവരും ആകെ പേടിച്ചിരിക്കുകയാ.”&lt;br /&gt;“ഇതില്‍ പെട്ടെന്നു നാശാകുന്ന സാധനങ്ങള്‍ എന്തെങ്കിലുമുണ്ടോ?എടുത്തു ഫ്രിഡ്ജില്‍ വെക്കാനാ.അല്ല നിനക്കു കുളിക്കണ്ടേ?”&lt;br /&gt;എന്നില്‍ അവശേഷിച്ചിരുന്ന അവസാന തരി ഊര്‍ജ്ജമെടുത്ത് ഞാന്‍ പുതപ്പെടുത്ത് തലവഴിമൂടി തിരിഞ്ഞുകിടന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-8135818078065764578?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/8135818078065764578/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=8135818078065764578' title='52 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/8135818078065764578'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/8135818078065764578'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2008/02/2.html' title='ഞാനും  പ്രവാസിയാകുന്നു-2'/><author><name>ആഗ്നേയ</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='19' src='http://1.bp.blogspot.com/_eqiKviz35jU/S1tOkvplDhI/AAAAAAAAAWw/Ak29kgykhSg/S220/agnu.jpg'/></author><thr:total>52</thr:total></entry><entry><id>tag:blogger.com,1999:blog-6102666348450744771.post-6667922236565644828</id><published>2008-02-27T20:30:00.000-08:00</published><updated>2008-04-24T22:13:19.564-07:00</updated><category scheme='http://www.blogger.com/atom/ns#' term='സാഹസിക യാത്ര'/><title type='text'>ഞാനും പ്രവാസിയാകുന്നു</title><content type='html'>ക്ഷമയുടെ നെല്ലിപ്പലകകള്‍ ഒരുപാട് കണ്ടതുകൊണ്ടാവാം വോട്ടവകാശം കിട്ടിയ അന്നേ എന്നെ കെട്ടിച്ചുവിടുവാന്‍ തീരുമാനിച്ചത്.ആയിക്കോട്ടെ, കോളേജില്‍ കല്യാണം കഴിഞ്ഞ കുട്ടികളുടെയൊക്കെ കയ്യില്‍ എന്താ പോക്കറ്റ് മണി!എനിക്കെന്താ കിട്ടിയാല്‍ പുളിക്കുമോ?പക്ഷേ കല്യാണം കഴിഞ്ഞ് രണ്ടാം മാസം പുള്ളികടല്‍കടന്നപ്പോളാണ് ഈ വിരഹവേദന എന്നു പറയുന്നത് വല്യൊരു സംഭവമാണെന്നു മനസ്സിലായത്.&lt;br /&gt;&lt;br /&gt;“ഒരു രണ്ടുവര്‍ഷം കാക്കൂ..ഡിഗ്രി കമ്പ്ലീറ്റ് ചെയ്യ്.അപ്പോഴേക്കും ഞാന്‍ വേറൊരു ജോലിക്ക് ശ്രമിക്കുന്നുണ്ട്..”പോകും മുന്‍പേ എന്നെ ധൈര്യപ്പെടുത്തി.എന്നാലും നാളുകള്‍ അങ്ങുനീങ്ങുന്നില്ല.എന്റെ പഠനമാണെങ്കില്‍ ബുക്കിലും,ചുവരിലും,ബെഞ്ചിലുംഡെസ്ക്കിലുമെല്ലാം കണവന്റെ സ്പെല്ലിംഗ് എഴുതിപ്പഠിക്കലായിമാറി.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കുമ്പോള്‍ ജബ്ബാറിന്(എന്റെ ഭര്‍ത്താവിന്ന്)എറ്റിസലാത്തില്‍ ജോലി കിട്ടുന്നത്.അവിടേയും വിധിയുടെ കനത്ത വിളയാട്ടം.എന്നൂവച്ചാല്‍ ഫാമിലി സ്റ്റാറ്റസ് ഇല്ല.”കിട്ടിയതുപേക്ഷിക്കണ്ട..അടുത്തുതന്നെ ഗ്രേഡ് കിട്ടും.പടിപടിയായുയരാം.പിന്നെ വര്‍ഷത്തില്‍ നല്ലൊരെമൌണ്ട് ബോണസ്സ് ഉണ്ട്.”എല്ലാവരും പറഞ്ഞു.&lt;br /&gt;&lt;br /&gt;ശരി ഉപേക്ഷിക്കുന്നില്ല.എന്നു വച്ചു ഗ്രേഡ് കിട്ടുന്ന്നവരെ കാക്കാനൊക്കുമോ?&lt;br /&gt;“ആറായിരത്തഞ്ഞൂറ് ദിര്‍ഹംസ് മുടക്കാമോ?”കാസര്‍ഗോഡുകാരനായ ഒരു ചങ്ങാതി&lt;br /&gt;അന്നത്തെ നാണയവിനിമയ നിരക്കനുസരിച്ച് 1 ദിര്‍ഹം=11രൂപ75പൈസ!&lt;br /&gt;എന്നാലും വേണ്ടില്ല. ദേവതയുടെ സ്വഭാവമുള്ള ഭാര്യക്കു വേണ്ടി എഴുപതിനായിരമല്ല,ഏഴുലക്ഷം മുടക്കാം. തുക കൊടുത്തു.റാസല്‍-ഖൈമയില്‍ നിന്നും ആരെയോ കണ്ട് പുള്ളിക്കാരന്‍ ഒരു വിസ സംഘടിപ്പിച്ചു കൊടുത്തു.&lt;br /&gt;“ഇതിനേയ് ഡിക്ലറേഷന്‍ ഇല്ല”. വിസ കയ്യില്‍ കൊടുക്കുമ്പോള്‍ പുള്ളി വളരേ നിസ്സാരമായി പറഞ്ഞു.&lt;br /&gt;“പിന്നെ?”&lt;br /&gt;“ആ‍ാ‍ാ..ഇനി കാശൊന്നും തിരികെ കിട്ടില്ല.വേണെങ്കി ഇതെടുത്തോ”&lt;br /&gt;എന്തായാലും പോകാനുള്ളതു പോയിക്കിട്ടി.പുള്ളി നാട്ടിലുള്ള കുഞ്ഞിപ്പയെ(അച്ഛന്റെ അനിയനെ )വിളിച്ചു വിവരം പറഞ്ഞു&lt;br /&gt;“ഹ! ഇത്രേ ഉള്ളൂ..പിന്നേ നാട്ടിലുള്ളോരൊക്കെ ഡിക്ലറേഷനുള്ള വിസയായിട്ടെ പോകൂ‍ എങ്കില്‍ എയര്‍-ഇന്ത്യയൊക്കെ എന്നേ പൂട്ടിപ്പോയേനെ?”&lt;br /&gt;&lt;br /&gt;“ഓണ്‍ റൂട്ട് ജാക്ക്ഫ്രൂട്ട് ഗ്രോവ്സ്” എന്നല്ലേ?പുള്ളി വിസയുമെടുത്ത് കൊച്ചിയിലേക്കു വിട്ടു.പിറ്റേന്നു തിരുവനതപുരത്തേക്കും.തിരിച്ചു വന്നിട്ടെന്നോടു പറഞ്ഞു.“എപ്പോഴും തയ്യാറായിട്ടിരിക്കുക.തിരുവന്തപുരത്തുനിന്നും വിളി വരും .അന്നെ പോണം”&lt;br /&gt;അതായത് ഏതോ ഒരാള്‍ ഡ്യൂട്ടിയിലുള്ള അന്നു വേണം ഞാന്‍ പോകാന്‍.അതു തന്നെ.&lt;br /&gt;&lt;br /&gt;അത്യാവശ്യം ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു..അച്ചാറുകളും,വറവുകളും തയ്യാറായി.യാത്ര പറച്ചിലിനു ഡേറ്റ് അറിഞ്ഞിട്ടില്ലല്ലോ.&lt;br /&gt;&lt;br /&gt;ഒരാഴ്ച കഴിഞ്ഞപ്പോള്‍ എല്ലാരും പോക്കിന്റെ കാര്യമൊക്കെ മറന്നുതുടങ്ങി.ഒരു ദിവസം ഞങ്ങള്‍ ബ്രേക്ഫാസ്റ്റ് കഴിക്കാനിരുന്നപ്പോള്‍ പെട്ടെന്നു കുഞ്ഞിപ്പ വന്നു.’‘നാളെ പുലര്‍ച്ച തിരുവനന്തപുരത്തുനിന്നും ഫ്ലൈറ്റ്.ഇന്നു വൈകീട്ട് പുറപ്പെടണം.”ആകെ അമ്പരന്നു പോയി.പാക്കിംഗ് അതു പിന്നെ ആരെങ്കിലും ചെയ്യും.പക്ഷേ യാത്ര പറച്ചില്‍?എന്റേയും കെട്ട്യ്യൊന്റെയും മാമമാര്‍,അമ്മായിമാര്‍,കുഞ്ഞിപ്പമാര്‍,മൂത്താപ്പമാര്‍,കുഞ്ഞിമ്മമാര്‍ എന്നു വേണ്ട, കസിന്‍സിന്റെ അമ്മായിയമ്മമാരെ വരെ വിളിച്ച് യാത്ര പറയണം.കാരണം ,ഞാന്‍ പോയാലും എന്റെ പാവം ഉമ്മാക്കും,അമ്മായിഅമ്മക്കും, നാത്തൂന്മാര്‍ക്കും,കസിന്‍സിനും ഇവിടെ ജീവിക്കണം.എനിക്കു വല്ലപ്പോഴും നാട്ടിലേക്കു വരികയും വേണം.&lt;br /&gt;&lt;br /&gt;തീറ്റ നിര്‍ത്തി ചാടിയെണീറ്റു.ഉടനെ പുറപ്പെട്ടൂ.നാലുമണിക്കുള്ളില്‍ പറ്റാവുന്നത്ര സ്ഥലങ്ങളില്‍ പോയി. ബാക്കിയുള്ളവരെ ഫോണ്‍ ചെയ്യാന്‍ തീരുമാനിച്ചു.റിസീവറെടുത്താല്‍ നിലത്തുവയ്ക്കാന്‍ വല്യബുദ്ധിമുട്ടുള്ള ഞാന്‍, അന്നാദ്യമായി ഫോണ്‍ ചെയ്തു തളര്‍ന്നു.ആ നേരം വരെ ഞാന്‍ ഒരു തുള്ളി വെള്ളം പോലും കുടിച്ചിരുന്നും ഇല്ല.&lt;br /&gt;&lt;br /&gt;വൈകാതെ എന്റെ വീടൊരു ജനസാഗരമായി.ഒരു കല്യാണ നിശ്ചയത്തിനുള്ള ആള്‍ക്കൂട്ടം.ഒടുവില്‍ ആ നിമിഷം വന്നു ചേര്‍ന്നു.അതുവരെയുള്ള ഉത്സാഹമെല്ലാം പോയി.ആ കൂട്ടത്തില്‍ ഇനി ആരെയെല്ലാം കാണാനാവും?അതോ ഞാനിനി ജീവനോടെ തിരിച്ചെത്തുമോ?ഉമ്മയുടെ വൃദ്ധരായ മതാപിതാക്കള്‍-എന്റെ ആത്മാവിന്റെ ഭാഗമായ അജ്ജി,അസുഖം വന്നാല്‍ എന്നെ കൂടെയിരുന്നു ശുശ്രൂഷിക്കുന്ന ഉമ്മുമ്മ..ഉമ്മ ഓഫീസില്‍ പോയാല്‍ എന്റെ തെറിച്ച ചെയ്തികള്‍ മുഴുവന്‍ സഹിച്ചിരുന്ന, എന്നെ ഊട്ടിയുറക്കിയ കുഞ്ഞിമ്മമ്മാരും,അമ്മായിമാരും.പണ്ട് അവരോട് വഴക്കിട്ട് കുഞ്ഞായ ഞാന്‍ ഇടക്കിടെ “നാടു വിട്ടു പോകുന്നതും,” എന്നെ പേടിപ്പിക്കാന്‍ എനിക്കു ഭയങ്കര പേടിയുണ്ടായിരുന്ന പാല്‍ക്കാരന്‍ ചാത്തുവിനെ അവര്‍ പുറകേ വിടുന്നതും,ഞാന്‍ പേടിച്ചു തിരിച്ചോടുന്നതും ഒക്കെ ഒരു നിമിഷം മനസ്സിലേക്കോടിയെത്തി.എന്റെ സോള്‍മേറ്റ് എന്നുപറയാവുന്ന കസിന്‍ നിസ്സ, എല്ലാവരും വിതുമ്പലമര്‍ത്തി നില്‍ക്കുന്നു.എന്നും ഒറ്റക്കാവാന്‍ വിധിക്കപ്പെട്ട എന്റെ പാവം ഉമ്മ!രണ്ടുവര്‍ഷം മുന്‍പേ എന്റെ ഏകസഹോദരിയും കടല്‍കടന്നിരുന്നു.മിണ്ടാന്‍ കഴിയാതെ ഞാനിറങ്ങി.&lt;br /&gt;&lt;br /&gt;യാത്ര, തിരുവനന്തപുരത്തേക്ക്.അവിടെയെത്തുമ്പോളേക്കും നേരം പുലരാറായിരുന്നു.ഒരു ഹോട്ടലില്‍ റൂം എടുത്ത് ഫ്രെഷായെന്നു വരുത്തി ട്രാവല്‍ ഏജന്‍സിയിലേക്ക്.അവിടെ ഒരാള്‍ കാത്തിരുന്നിരുന്നു.ഒരു കവര്‍ എന്നെയേല്‍പ്പിച്ചു.അതായത് അത് ഒരു ഡ്യൂപ്ലിക്കേറ്റ് വിസയാണ്.എന്റെ ഭര്‍ത്താവ് സ്പോന്‍സര്‍ ചെയ്യുന്ന ഫാമിലി വിസയുടെ കോപ്പി.ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നേ ഒറിജിനല്‍ വിസ പുറത്തേക്കെടുക്കാവൂ‍.അതുവരെ എല്ലായിടത്തും ഈ വിസയേ കണിക്കാവൂ.ഒറിജിനല്‍ വിസ ഭര്‍ത്താവ് ദുബായില്‍ സബ്മിറ്റ് ചെയ്യും എന്നു പറഞ്ഞേക്കണം.&lt;br /&gt;&lt;br /&gt;എന്റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി.ഒപ്പം പോകുന്ന കൂട്ടുകാരി ആബ്സന്റ് ആണെങ്കില്‍ ബസ്സിലും,ഓട്ടൊയിലും ഒന്നും കയറാതെ ഒന്നരകിലോമീറ്റര്‍ വലിഞ്ഞു നടക്കുന്ന അത്രയും ധൈര്യമുള്ള ആളോടാണ് ഇത്രേം വലിയ കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിക്കുന്നത്.അതും ആ നടത്തത്തിന്നിടയില്‍ മുന്നില്‍ പെറ്റതള്ള വന്നുനിന്നാല്‍ പോലും നോക്കാനോ മിണ്ടാനോ എനിക്കു ധൈര്യം കിട്ടാറില്ല്ല.(ഇപ്പോളും അത്ര മോശമല്ല. ഒറ്റക്കു റോഡൊക്കെ ക്രോസ്സ് ചെയ്യേണ്ടിവന്നാല്‍ എന്നിട്ടു കിട്ടുന്ന പുണ്യം അങ്ങു പോട്ടേന്നു വയ്ക്കും ഞാന്‍)&lt;br /&gt;&lt;br /&gt;ടിക്കറ്റ് തന്നു".കണക്ഷന്‍ ഫ്ലൈറ്റ് ആണ്.മസ്കറ്റില്‍ ഒന്നര മണിക്കൂര്‍ കിടക്കണം&lt;br /&gt;.അയാള്‍ പറഞ്ഞു."പെട്ടെന്നു പൊക്കോ.ഇറ്റ്സ് ടൈം”..ടിക്കറ്റ് ഫെയറിനു പുറമേ പതിന്നയ്യായിരം കൂടെ കൈനീട്ടിവാങ്ങുന്നതിനിടയില്‍ അയാള്‍ കൂട്ടിച്ചേര്‍ത്തു.&lt;br /&gt;&lt;br /&gt;ഓടി എയര്‍പോര്‍ട്ടിലേക്ക്.“ഉള്ളിലേക്കു ഞാനും വരാം ഇത്താ”ഭര്‍ത്താവിന്റെ അനിയന്‍ പറഞ്ഞു.പക്ഷേ വാതില്‍ക്കല്‍ സെക്യൂരിറ്റി തടഞ്ഞു.ഞാനാണെങ്കില്‍ അന്തം വിട്ടപോലെ അകത്തുകയറേം ചെയ്തു.ആരൊക്കെയോ എന്നെ പിന്നില്‍ നിന്നും വിളിക്കുന്നുണ്ട്.ഞനാണെങ്കില്‍ തരിച്ച് ചുറ്റും നോക്കി അന്തം വിട്ടു നില്‍ക്കുന്നു.ആരൊക്കെയോ വന്ന് ഇതവിടെയിട് ,അതിവിടെയിട് എന്നൊക്കെ പറയുന്നുണ്ട്.ഞാന്‍ കയ്യിലുള്ള ലഗ്ഗേജ് ഒക്കെ എവിടൊക്കെയൊ ഇട്ടു.കയ്യില്‍ പിടിക്കാന്‍ തന്നിരുന്ന ട്രോളീബാഗ് ലഗ്ഗേജില്‍ ഇട്ടുകൊടുത്തു.എന്നിട്ടൊരു ക്യാരീബാഗെടുത്ത് കയ്യിലും വച്ചു.തൂക്കിയപ്പോള്‍ പത്ത്കിലോ.പക്ഷേ മുടിഞ്ഞ കനം.&lt;br /&gt;കൌണ്ടറിലെത്തി.പേടിച്ചു വിറച്ച് ഞാനാ കോപ്പി കൊടുത്തു&lt;br /&gt;“ഒറിജിനല്‍ വിസ ഭര്‍ത്താവ് ദുബായില്‍ കണിക്കും ല്ലേ?” ഒരു കള്ളച്ചിരിയൊടെ ഓഫ്ഫീസര്‍.&lt;br /&gt;“അപ്പോള്‍ ഇതാണാ മാലാഖ.”എനിക്കു കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാന്‍ തോന്നി.സ്വന്തം കഞ്ഞിയില്‍ പാറ്റയിട്ടും എന്റെ വിരഹദുഃഖം മാറ്റാന്‍ ശ്രമിക്കുന്ന നല്ല മനുഷ്യന്‍!(നിങ്ങളാരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കയാളോടിന്നും ഒരു ദേഷ്യവുമില്ല)&lt;br /&gt;&lt;br /&gt;അങ്ങനെ ഫ്ലൈറ്റിലേക്ക്.ഒമാന്‍ എയര്‍.സീസണ്‍ അല്ലാത്തതുകൊണ്ടാവും സ്ത്രീയാത്രക്കാര്‍ വളരെ കുറവ്.ഉള്ളവരാണെങ്കില്‍ മസ്കറ്റിലേക്കുള്ളവരും.അടുത്തിരുന്ന ചേച്ചിയെ പരിചയപ്പെടാന്‍ നോക്കി.പുള്ളിക്കാരി ഭര്‍ത്താവിനേം,ഒന്നരവയസ്സുള്ള മോളേയും നാട്ടിലാക്കി പോരുന്ന സങ്കടത്തിലായതു കൊണ്ട് അധികം സംസാരിക്കുന്നില്ല.ഇടയില്‍ ഫുഡ് വന്നു..അതിരാവിലെ ഹെവിഫുഡ് കഴിച്ചു ശീലം ഇല്ലാത്തതുകൊണ്ട് കോഫിമാത്രം കുടിച്ചു.പിന്നെ ഒന്നു മയങ്ങി.&lt;br /&gt;&lt;br /&gt;മസ്കറ്റ് എത്തി.കൂടെയിരുന്ന ചേച്ചി ആദ്യം പോയി..ക്യൂവില്‍ എന്റെ മുന്നില്‍ ഒരങ്കിളാണ്.‘സമയം എന്തായി?”ഞാന്‍ ചോദിച്ചു.&lt;br /&gt;“ഇവിടുത്തെ ഒമ്പതായി”എന്റെ കയ്യിലെ വാച്ചിലേക്കു നോക്കികൊണ്ടയാള്‍ പറഞ്ഞു.&lt;br /&gt;‘അങ്കിളെങ്ങോട്ടാ?”&lt;br /&gt;“അബുദാബി.മോളോ?”&lt;br /&gt;“ദുബായ്’”&lt;br /&gt;‘ആദ്യമായി വരികയാണല്ലേ”&lt;br /&gt;“പടച്ചോനേ!”ഞാന്‍ ആശ്ചര്യത്തോടെ മനസിലോര്‍ത്തു"ഈ അങ്കിള്‍ ജ്യോത്സരാണോ?"&lt;br /&gt;“അതെ”ഞാന്‍ ഭവ്യതയോടെ പറഞ്ഞു&lt;br /&gt;&lt;br /&gt;കൌണ്ടറില്‍ നിന്നും ഞങ്ങള്‍ പുറത്തിറങ്ങി.എനിക്കു പുതിയ ടിക്കറ്റ് തന്നിരുന്നു.തിരിച്ചും മറിച്ചും നോക്കി എനിക്കൊന്നും മനസ്സിലായില്ല. അഥവാ ആ കുനുകുനെ എഴുതിയത് മുഴുവന്‍ വായിക്കാന്‍ എനിക്കു മനസ്സുണ്ടായില്ല.&lt;br /&gt;“ഇനിയെന്താ”?&lt;br /&gt;ഞാന്‍ ചോദിച്ചു.പുള്ളി എന്റെ ടിക്കറ്റ് വാങ്ങിനോക്കി.&lt;br /&gt;“മോള്‍ക്കുള്ള ഫ്ലൈറ്റ് ഇനി രാത്രി പതിനൊന്ന് മണിക്കാണ്.”ഞാന്‍ ഇടിവെട്ടിയ പോലെ നിന്നുപോയി.&lt;br /&gt;“എന്റെ ഫ്ലൈറ്റിനു സമയമായി.ഞാന്‍ പോകുന്നു.”അങ്കിള്‍ പറഞ്ഞു.&lt;br /&gt;ഞാനാണെങ്കില്‍ ആകെ പകച്ചു നില്‍ക്കുകയാണ്..എയര്‍പോര്‍ട്ട് ആണെങ്കിലും തീരെ ബഹളം ഇല്ല.എല്ലാം ഒഴിഞ്ഞു കിടക്കുന്നു.ഇനിയെങ്ങോട്ടു പോകും?ഒരു പിടിയും കിട്ടുന്നില്ല.എന്നെ അങ്ങനെ ഇട്ടു പോകാന്‍ കഴിയാഞ്ഞിട്ടാകാം ആ അങ്കിള്‍ ഒരു എയര്‍പോര്‍ട്ട് സ്റ്റാഫിനോട് സംസാരിക്കുന്നതു കണ്ടു.ആ അറബിയുവാവിന്റെ കൈകളില്‍ എന്നെയേല്‍പ്പിച്ച് ആ നല്ല മനുഷ്യന്‍ യാത്രയായി.&lt;br /&gt;&lt;br /&gt;അയാള്‍ എന്നെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി.എന്തൊക്കെയോ ചോദിക്കാന്‍ തുടങ്ങി.മറുപടി പറയാന്‍ വായ തുറക്കാന്‍ പറ്റുന്നില്ല.കണ്ണാണെങ്കില്‍ നിറഞ്ഞൊഴുകുന്നു.അയാള്‍ ഫോണെടുത്ത് വിളിച്ചു”ഇര്‍ഷാദ്..പ്ലീസ് കം..നിന്റെ നാട്ടുകാരിക്കൊരു പ്രശ്നം.”&lt;br /&gt;ഇര്‍ഷദ് എന്ന ഹൈദ്രാബാദുകാരന്‍ വന്നു..കരച്ചിലൊതുക്കി ഞാനയാളോട് സംസാരിക്കാന്‍ തുടങ്ങി.&lt;br /&gt;“നിങ്ങള്‍ക്കിനി രാത്രി ഒരു മണിക്കല്ലേ പോകേണ്ടത്?അതുവരെ വിശ്രമിക്കാന്‍ ഹോട്ടലില്‍ അറേഞ്ച്മെന്റ് ഉണ്ടല്ലോ.കൂടെയുള്ളവരൊക്കെ അങ്ങോട്ടുപോയല്ലോ”&lt;br /&gt;“അതെപ്പോള്‍?”&lt;br /&gt;“എന്തേ മേഡം പോയില്ല?”&lt;br /&gt;“ആവോ!അതെന്നോടാണോ ചോദിക്കുക്ക?”&lt;br /&gt;“ഓ.കെ. ഷാല്‍ വി ഗോ നൌ?”&lt;br /&gt;“ഐ ഡോണ്ട് വാണ്ട് റ്റു കം എനിവേര്‍”ഞാന്‍ തീര്‍ത്തുപറഞ്ഞു.&lt;br /&gt;“ഓ.കെ”അയാള്‍ പറഞ്ഞു.യു കാന്‍ വെയിറ്റ് ഹിയര്‍”&lt;br /&gt;പക്ഷേ പതിമൂന്ന് മണിക്കൂര്‍ ഇരിക്കണം. ഹോട്ടലിലാണെങ്കില്‍ ഒന്നുറങ്ങി,ഭക്ഷണം കഴിച്ച് ഫ്രെഷായ ശേഷം പോകാം.&lt;br /&gt;എന്തോ വല്ലാത്തൊരു പേടി. ‘“ഇവിടിരുന്നോളാം.” ഞാന്‍ പറഞ്ഞു.&lt;br /&gt;“നോക്കൂ നിങ്ങള്‍ക്കു മസ്കറ്റില്‍ ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അങ്ങോട്ടു പോകാം.ഫ്ലൈറ്റിന്റെ സമയത്തു തിരികെ വന്നാല്‍ മതി.”&lt;br /&gt;എന്റെ കുഞ്ഞിപ്പയുണ്ട്.പക്ഷേ നമ്പറില്ല.അല്ലെങ്കിലും ഈ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലംഅന്നും ഇന്നും എനിക്കില്ല.‘പിച്ചേ..പിച്ചേ”ന്നുള്ള വിളികേട്ട് മടുത്ത് ഒരെണ്ണം വാങ്ങിയെങ്കിലും,,അതീന്ന് ഹസ്ബന്റിന്റെ ഫോണിലേക്ക് കോള്‍ ഡൈവര്‍ഷന്‍ ഇട്ട് കയ്യും വീശി നടക്കുന്ന ആളാണ് ഞാന്‍.(നമ്മുടെ ചന്ദ്രകാന്തത്തിനെയൊക്കെ ഞാനങ്ങനെ പറ്റിച്ചിട്ടുണ്ട്.:))).പിന്നാണോ പത്തുകൊല്ലം മുന്‍പേ?&lt;br /&gt;“ഓ.കെ.മേഡത്തിന്റെ ഇഷ്ടം പോലെ”അയാള്‍ ആ വൈറ്റിംഗ് റൂമിന്നടുത്തുള്ള റെസ്റ്റോറണ്ടില്‍ പോയി അവരോട് എന്തൊക്കെയോ പറഞ്ഞിട്ടു തിരിച്ചുവന്നു.&lt;br /&gt;ലഞ്ച് അവിടെനിന്നും കഴിക്കാം. വേറെ എന്തുവേണമെങ്കിലും അവരോട് പറഞ്ഞാല്‍ മതി.ആന്‍ഡ് റ്റേക് റെസ്റ്റ്.&lt;br /&gt;“ഒരു കാര്യം ചെയ്യൂ”. അപ്പോഴും എന്റെ മുഖത്തെ സങ്കടഭാവം തീരാത്തതു കണ്ട് അയാള്‍ എനിക്കു ഫോണ്‍ നീട്ടി”ഹസ്ബന്റിനെ വിളിച്ചോളൂ.&lt;br /&gt;&lt;br /&gt;“നമ്പര്‍ അറീല്ല’അയാള്‍ ഒന്നു ഞെട്ടി.സത്യമായിരുന്നു. എന്നെ ഇങ്ങോട്ട് വിളിക്കുംമെന്നല്ലാതെ ഞാനങ്ങോട്ട് വിളിക്കാറില്ല.ഇതൊന്നും പ്രതീക്ഷിക്കാത്തതുകൊണ്ട് ഞാനാരുടേം നമ്പര്‍ കയ്യില്‍ കരുതിയിട്ടും ഇല്ല.&lt;br /&gt;&lt;br /&gt;അതിനിടയില്‍ അറബി യുവാവൊരു നിര്‍ദേശം“ഇര്‍ഷാദ്. രണ്ടുമണിക്കുള്ള ദുബായ് ഫ്ലൈറ്റില്‍ സീറ്റ് ഒഴിവുണ്ട്..ഇയാളേ വേണമെങ്കില്‍ അതില്‍ അയക്കാം”.&lt;br /&gt;&lt;br /&gt;“അതു മതി”എന്നീട്ടാണോ ദുഷ്ട്ടന്മാരെ എന്നെയിങ്ങനെ തീ തീറ്റിക്കുന്നത് എന്നു മനസ്സിലോര്‍ത്ത് ഞാന്‍ പറഞ്ഞു.&lt;br /&gt;“വേണ്ടാ..”ഇര്‍ഷാദ് പറഞ്ഞു.”ഇവര്‍ രാത്രിയെ വരൂ എന്നു ബന്ധുക്കള്‍ക്കറിവുകിട്ടിയിരിക്കും.അവര്‍ രാത്രിയല്ലെ വരൂ.ഇവരവിടെ ചെന്നാല്‍ ആകെ പകയ്ക്കും”&lt;br /&gt;അത്രയും സമയം കൊണ്ട് എന്റെ ബുദ്ധി,ബോധം,ധൈര്യം എന്നിവയെക്കുറിച്ച് ഒരേകദേശരൂപം കിട്ടിയ ഇര്‍ഷാദ് പറഞ്ഞു.&lt;br /&gt;“ഒ.കെ.”അവര്‍ പോകാനൊരുങ്ങി.”വണ്‍ മോര്‍തിംഗ് ഡോണ്ട് ക്രൈ അഗൈന്‍ പ്ലീസ്.ഹൃദയം നോവുന്നു..ചിരിച്ചുകൊണ്ട് ഹിന്ദിയില്‍ പറഞ്ഞയാള്‍ പോയി.&lt;br /&gt;(തുടരും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-6667922236565644828?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/6667922236565644828/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=6667922236565644828' title='33 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/6667922236565644828'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/6667922236565644828'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2008/02/blog-post.html' title='ഞാനും പ്രവാസിയാകുന്നു'/><author><name>ആഗ്നേയ</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='19' src='http://1.bp.blogspot.com/_eqiKviz35jU/S1tOkvplDhI/AAAAAAAAAWw/Ak29kgykhSg/S220/agnu.jpg'/></author><thr:total>33</thr:total></entry><entry><id>tag:blogger.com,1999:blog-6102666348450744771.post-3115518564846120370</id><published>2008-01-31T10:47:00.000-08:00</published><updated>2008-04-24T22:11:12.411-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ'/><category scheme='http://www.blogger.com/atom/ns#' term='സംഭവം'/><title type='text'>ഈഡിപ്പസ്</title><content type='html'>ജീവിതവഴിയില്‍ ഒറ്റപ്പെട്ടു പോയപ്പോള്‍ ,തളരാതെ, എന്നെയും,സഹോദരിയേയും ഇരു കൈകളില്‍ ചേര്‍ത്തുപിടിച്ച്, ഇരുകണ്ണുകളെപ്പോലെ പരിപാലിച്ചു വളര്‍ത്തി വലുതാക്കിയ, ഇപ്പോള്‍ നാട്ടില്‍ സ്വസ്ഥ്മമായി റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന എന്റെ മാതാവ് ഒരു രണ്ടുവര്‍ഷം മുന്‍പെന്നോട് ഒരാഗ്രഹം പറഞ്ഞു.അതൊന്നു പൂര്‍ത്തീകരിച്ചു കൊടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലേര്‍പ്പെടാനാണ്, ഒരാറുമാസം ബൂലോകത്തുനിന്നും വിട്ടു നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചത്.എന്നിട്ടും പോകാനാകാതെ ഞാന്‍ ഇവിടെത്തന്നെ കറങ്ങിനടക്കുന്നത്, മറുമൊഴികള്‍ വഴി മനസ്സിലാക്കിയ എന്റെ നല്ല സുഹൃത്തുക്കള്‍ വിളിച്ചുപദേശിച്ചതിന്റെ ഫലമായി ,അതും നിര്‍ത്തി ഞാനിങ്ങനെ നല്ലനടപ്പിലായിരുന്നു.&lt;br /&gt;&lt;br /&gt;അങ്ങനെ കാര്യമായി മുന്നോട്ടുപോകവേയാണ് ഇവിടെ മഴതുടങ്ങിയത്.നമ്മുടെ ഇടവപ്പാതീം,തുലാവര്‍ഷോം,കര്‍ക്കിടക മാരീം,മകരക്കുളിരും ഒക്കെ എന്റെ വീക്ക്നെസ്സുകളാണെങ്കിലും ,ഈ ഐക്യ അറബ് സാമ്രാജ്യത്തിലെ തണുപ്പിനോടെനിക്കത്ര അനുരാഗം തോന്നീട്ടില്ല.മഴകൂടെ തുടങ്ങിയാല്‍ പറയേണ്ട.ഒന്നു പുറത്തിറങ്ങാന്‍ കൂടെ കഴിയാതെ..പിന്നെ അസഹനീയമായ തണുപ്പും എല്ലാം കൂടെ ഹോ‍ാ‍ാ‍ാ‍ാ‍ാ‍ാഒ..!&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാലും മഴ മഴതന്നെയല്ലേ?പെയ്യുന്നത് കണ്ടാല്‍ സഹിക്കാന്‍ പറ്റുമോ?ഇവിടെ ഞങ്ങളുടെ വില്ല തല്ലിപ്പൊളിയാണെങ്കിലും നല്ലൊന്നാന്തരംഒരു മുറ്റം ഉണ്ട്.കയ്യില്‍ കിട്ടിയ മുഴുവന്‍ സ്വെറ്ററുകളും,ലെതര്‍ ജാക്കറ്റും ,തൊപ്പീം,സോക്സും എല്ലാം ഒന്നിനുമീതെ ഒന്നായി ഇട്ട് ,വാതിലും തുറന്ന് നല്ല ചൂടുള്ള കോഫിയും,മൊരിഞ്ഞ ഫ്രഞ്ച് ഫ്രൈസുമായി ഞാനും മോളും ഇരിപ്പായി.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഇവിടുത്തെ മഴയൊന്നു കൊണ്ട് നോക്കിയിട്ടുണ്ട്...എല്ലിനുള്ളിലേക്ക് തുളഞ്ഞുകയറുന്ന,വല്ല്ലാത്തൊരു വേദനയുള്ള തണുപ്പ്.!പിന്നൊരിക്കലും ആ പണിക്കു പോയിട്ടില്ല.&lt;br /&gt;&lt;br /&gt;മുറ്റത്തൊരു സുന്ദരിക്കുട്ടിയുണ്ട്..നിറയെ ഓറഞ്ച് പൂക്കളും,പച്ചയും,ചുവപ്പും കായ്കളുമുള്ള മാതളം.പിന്നെ മുരിങ്ങ,ഞാവല്‍,സ്വീറ്റ് ലെമണ്‍,പപ്പായ അങ്ങനെ...മഴയെ വകവക്കാതെ അവയിലിരിന്നു ബഹളം വക്കുന്ന കിളികളെപ്പറ്റിയായി മോളുടെ ചോദ്യം..സ്പാരോ,ബുള്‍ബുള്‍,ക്രിംസന്‍ ഹാര്‍ട്ട് ,സ്റ്റെര്‍ളിങ് ,അങ്ങാടി മൈന ,പ്രാവ് തുടങ്ങി എനിക്കറിയാവുന്നവരെ അങ്ങനെയും,ബാക്കിയുള്ളവയെ ഗിരീഷ് പുത്തന്‍ചേരിയെപ്പോലെ അമ്മിണിമൈന,ആറ്റില്‍മൂളുംകിളി ,ചിങ്കാരിവാലി എന്നും പരിചയപ്പടുത്തിക്കൊടുത്തു.എനിക്കറിയവുന്നപോലെ രണ്ട് പടം എടുത്ത് അഗ്രജനും,ആഷക്കും അയച്ചുകൊടുക്കാം എന്നുകരുതി ക്യാമറ എടുത്തു(അവര് കഷ്ടപ്പെട്ടിരുന്നെഡിറ്റി, കട് എനിക്കാക്കി പോസ്റ്റട്ടെ.അവര്‍ക്കാണെങ്കില് പ്രത്യേകിച്ചു പണിയൂല്ല.)എന്നാല്‍ ദേഹം മുഴുവന്‍ മെറ്റാലിക്-ബ്ലൂ നിറവും, വളഞ്ഞകൊക്കുമുള്ള കുഞ്ഞു സുന്ദരിയെ ഹീറോ ഹൊണ്ടക്കിളി, നീലിഭൃംഗാതിമൈന എന്നൊക്കെ പറഞ്ഞുകൊടുത്തതു ഇഷ്ടപ്പെടാതിരുന്ന മോള്‍ കൊന്നാലും ക്യാമറ തരൂല്ലെന്ന ലൈനില്‍ അതുവാങ്ങി കയ്യില്‍ വച്ചു.&lt;br /&gt;&lt;br /&gt;ഗേയ്റ്റിനു പുറത്തുകൂടെ ഒച്ചവച്ചു അറബിവീടുകളിലെ ഭൃത്യമാര്‍ പോകുന്നുണ്ട്..തണുപ്പുകാലം അവര്‍ക്കു സന്തോഷത്തിന്റേയും,സമാധാനത്തിന്റേയും കാലമാണ്...മിക്ക അറബികളും ആട്,മാട് ഒട്ടകങ്ങളുമായി മരുഭൂമിയില്‍ ടെന്റ് കെട്ടി “സുഖവാസത്തിനു ”പോകും ഒന്നോ രണ്ടോ പരിചാരകരേയേ കൂടെക്കൊണ്ടുപോകൂ. ബാക്കിയുള്ളവരുടെ കാര്യം പരമസുഖം.അവര്‍തിരിച്ചെത്തും വരെ അര്‍മാദിക്കാം..എന്നെക്കണ്ടതും അവര്‍ നിന്നു..കൂട്ടത്തില്‍ പരിചയമില്ലാത്ത ഒരു മുഖം..&lt;br /&gt;“ഇതാരാ? ”&lt;br /&gt;“ഇത്താക്കോര്‍മ്മേണ്ടാ റെഫീനാനെ?ഓള്‍ടെ പെങ്ങളാ. ”&lt;br /&gt;&lt;br /&gt;&lt;br /&gt;വാ വിട്ട വാക്ക് തിരിച്ചെടുക്കാനാവില്ലല്ലോ..വിധിയെ തടുക്കാനും!എന്നാലും നമ്മുടെ ഒരു വാക്കിന്, എന്തിന്, ഒരു മൂളലിനു പോലും ,ജീവനെടുക്കാനും,കൊടുക്കാനുമുള്ള കഴിവുണ്ടെന്നു തോന്നിപ്പോകാറില്ല്ലേ പലപ്പോഴും?അറിയാതെയാണെങ്കിലും, ചില ദുരന്തങ്ങള്‍ക്കു കാരണക്കാരായതിനെപ്പറ്റി നേര്‍ത്ത കുറ്റബോധത്തോടെ നമ്മളിടക്കൊക്കെ ഓര്‍ക്കാറില്ലേ?സ്വയം ശപിക്കാറില്ലേ?അങ്ങനെയൊരു നോവോടെ ,അതിനേക്കാളുപരി അവിശ്വസനീയതോടെ,ഞെട്ടലോടെ ഞാനോര്‍ക്കുന്ന ഒരു രൂപമാണ് റെഫീന.&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെത്തുമ്പോള്‍ ലോകമെന്തെന്നറിയാത്തവളായിരുന്നു ഞാന്‍.ഒരു നാട്ടിന്‍പുറത്ത് ,ഒരു യാഥാസ്തിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന,കോളേജും,വീടുമല്ലാതെ വേറൊരുലോകവും അറിയാത്ത മണുങ്ങൂസ്..ടീന്‍ ഏയ്ജ് ,ഞാന്‍ നിക്കണോ അതോ പോണോ എന്നു ചോദിച്ചു നില്‍ക്കുന്ന പ്രായം.ഇവിടെ വന്നു ഇവിടുത്തെ ഹൌസ് മെയ്ഡുകളുമായി അടുപ്പമായ കഥയൊക്കെ പറഞ്ഞതാണല്ലോ .പലരും ഫോണ്‍ ചെയ്തിരുന്നതൊക്കെ എന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നുമാണ്..അതില്‍ പലരും എനിക്കിട്ടു പല പാരയും പണിഞ്ഞ കാരണം, മൊത്തത്തില്‍ എല്ലാവരോടും എനിക്കു വെറുപ്പായിത്തുടങ്ങി .ഒരു നാട്ടിന്‍പുറത്തെ മണ്ടൂസിനു നല്ലതും, ചീത്തയും അത്രപെട്ടെന്നു മനസ്സിലാകില്ലല്ലോ.എന്നാലും വെറുക്കാന്‍ കഴിയാത്ത ചിലരുണ്ടായിരുന്നു..അതിലെ ഒരാളായിരുന്നു റെഫീനയും.(സാങ്കല്പിക നാമം)&lt;br /&gt;&lt;br /&gt;&lt;br /&gt;നിലമ്പൂര്‍ സ്വദേശിനിയാണ് റെഫീന.പറക്കമുറ്റാത്ത സ്വന്തം മക്കള്‍,അവിവാഹിതരായ മൂന്ന് അനിയത്തിമാര്‍ ,മഞ്ഞും,മാരിയും, വെയിലും യഥേഷ്ടം വീടിനുള്ളിലെക്കെത്തിക്കുന്ന സ്വന്തം വീടിന്റെ മേല്‍ക്കൂര അങ്ങനെ ഒന്നര ദശകത്തിനുമുന്‍പേ റെഫീനയെ കടല്‍ കടക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ പലതായിരുന്നു.വൃദ്ധരായ മാതാപിതാക്കളും, മക്കളുടെ വര്‍ദ്ധിച്ചുവരുന്നആവശ്യങ്ങളും ഇന്നും വിവാഹമോചിതയായ റെഫീനയെ മണലാരണ്യങ്ങളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതയാക്കിയിരിക്കുന്നു. ഇതിനിടയില്‍ നാട്ടില്‍ പോയത് ഒന്നോ രണ്ടോ തവണ.അവസാനമായിപോയത് ആറുമാസം മുന്‍പാരുന്നെന്നു പറഞ്ഞു. ഒരു വിസ തീരുമ്പോളേക്കും അടുത്തത് വേറേതെങ്കിലും നാട്ടില്‍ ശരിയാക്കി, അങ്ങനെയങ്ങനെയുള്ള പ്രയാണം...&lt;br /&gt;&lt;br /&gt;&lt;br /&gt;ഇവിടെ നിന്നും റോഡ് മാര്‍ഗ്ഗം സൌദിയിലെത്താന്‍ വെറും ഒന്നര മണിക്കൂര്‍ മതി.അതു പോലെ ഖത്തറിലേക്ക് രണ്ടര മണിക്കൂറും..ഇവിടെയുള്ള വീട്ടുജോലിക്കാര്‍ വിസക്കാലാവധി പൂര്‍ത്തിയായാല്‍ ഈ രാജ്യങ്ങളിലേക്ക് പോകാറുണ്ട്.തിരിച്ചും..അതിന്റെ നിയമ-സാങ്കേതിക വശങ്ങളെക്കുറിച്ച് ഞാന്‍ തീര്‍ത്തും അജ്ഞയാണ്.ഇവരെ അങ്ങോട്ടും ഇങ്ങോട്ടും എത്തിക്കുന്ന ആള്‍ക്കാരും ഉണ്ടെന്നു തോന്നുന്നു..വല്ലപ്പോളും യജമാനന്മാരുടെ അടുത്തുനിന്നും ചാടി വരുന്ന ഇവര്‍ പറയുന്ന പലതും എനിക്കു മനസിലാക്കാന്‍ കഴിയാറില്ല..അധികം നേരം ഇരിക്കാന്‍ അവര്‍ക്കു സാധിക്കാറുമില്ല. ഇവിടെ ആകെയുള്ള മാര്‍ക്കറ്റ് ദൂരെയാണ്..അവിടെ മാത്രമേ പേഫോണ്‍ ഉള്ളൂ..അതുകൊണ്ടാണ് ഫോണ്‍ ചെയ്യാനായി ആരെയെങ്കിലും വിട്ടു വാങ്ങിപ്പിച്ച കാര്‍ഡുമായി ഞങ്ങളുടെ അടുത്തേക്കോടി വരുന്നത്.&lt;br /&gt;&lt;br /&gt;ജൂലായിലെ ഒരു എരിയുന്ന പകല്‍.എറ്റിസലാത്ത് ജീവനക്കാരനായ എന്റെ ഭര്‍ത്താവ് ഫീല്‍ഡുവര്‍ക്കും കഴിഞ്ഞു, ക്ഷീണിച്ചു വന്നു നല്ല ഉറക്കമായിരുന്നു..ടൌണിലെപ്പോലല്ല ഇവിടെ .അമ്പതു ഡിഗ്രിയിലും ഉയര്‍ന്ന ചൂടില്‍ നൂറുകണക്കിനു കിലോമീറ്ററുകള്‍ മരുഭൂമിയുടെ ഉള്ളിലേക്കു പോകേണ്ടിവരും പലപ്പോഴും.അവിടെ , മുകളില്‍ എരിയുന്ന സൂര്യനും,താഴെ ചുട്ടുപഴുത്തുകിടക്കുന്ന മണല്‍ക്കുന്നുകള്‍ക്കും മധ്യേ മണിക്കൂറുകളോളം നില്‍ക്കേണ്ടിയും വരും&lt;br /&gt;&lt;br /&gt;&lt;br /&gt;അല്പസമയം കഴിഞ്ഞപ്പോള്‍ വാതിലില്‍ മുട്ടു കേട്ടു...സമയം 5:00..ഞാന്‍ വാതില്‍ തുറന്നു നോക്കി.ജമീലയാണ്.മലപ്പുറംകാരി...ഞാന്‍ തെല്ലൊരു ഈര്‍ഷ്യയോടെ കാരണം ആരാഞ്ഞു.&lt;br /&gt;&lt;br /&gt;“ഒന്നു ഫോണ്‍ ചെയ്യാനാ..ഇന്നാ ശമ്പളം കിട്ടീത്..മക്കടെ ശബ്ദം കേട്ടിട്ടൊത്തിരിയായി.”&lt;br /&gt;എന്റെ വീട്ടില്‍ ലാന്റ് ഫോണ്‍ ബെഡ്രൂമിലാണ്..എക്സ്റ്റന്‍ഷനുമില്ല.എന്നു വച്ചാല്‍ വേറൊരു മുറിയിലും പോയിന്റും ഇല്ലെന്ന്.( ഞാന്‍ ഗയാത്തീലാണേ!)&lt;br /&gt;&lt;br /&gt;“ഇക്ക നാലുമണിക്കാ വന്നത്..ഇപ്പോ കിടന്നിട്ടേ ഉള്ളൂ..ഇപ്പോ ശല്യം ചെയ്യാന്‍ പറ്റില്ല.ജമീലാത്ത പോയി പിന്നെ വാ”&lt;br /&gt;&lt;br /&gt;&lt;br /&gt;“ഫോണുള്ള വീട് കുറേ ദൂരെയാടീ...തോടും,ഇടവഴീം ഒക്കെ ചാടിക്കടന്നു വേണം മക്കള്‍ വരാന്‍..ഇപ്പൊ നാട്ടില്‍ നല്ല ഇടീം മഴേം അല്ലേ?ഇപ്പൊത്തന്നെ അവിടെ രാത്രിയായിക്കാണും..ഇനീം വൈകിയാല്‍.പോരാത്തേനു വെഷപ്പാമ്പൂള്ള വഴീം. മക്കളില്ലാത്ത നിനക്കൊന്നും എന്റെ ദെണ്ണം മനസ്സിലാകൂല്ല”.&lt;br /&gt;&lt;br /&gt;അക്കാലത്ത് എന്നെ ഏറ്റവും കൂടുതല്‍ ചൊടിപ്പിച്ചിരുന്ന പാരാമര്‍ശമായിരുന്നു അത്.എന്റെ പ്രായം പോലും ഓര്‍ക്കാതെ പലരും ഈ വിഷയം പറഞ്ഞ് ,എന്നേയും ഭര്‍ത്താവിനേയും പരിഹസിക്കുകയും, വേദനിപ്പിക്കുകയും ചെയ്തു പോന്നിരുന്നു.വിദ്യാസമ്പന്നരും പരിഷ്ക്കാരികളുമായവര്‍ പോലും!എന്നാല്‍ ആ പാവം മനസ്സില്ൊന്നും കരുതിയാവില്ല അങ്ങിനെ പറഞ്ഞത് “പറ്റില്ല.” എല്ലാവരോടുമുള്ള ദേഷ്യം ഒരു ഞൊടിയിടെ മനസ്സിലേക്കൊടിയെത്തിയപ്പോള്‍ ഞാന്‍ ജമീലയോട് തറപ്പിച്ചു പറഞ്ഞു.പിന്നെ അവരുടെ മറുപടിക്കു കാക്കാതെ വാതിലടച്ചു വന്നു കിടന്നു.&lt;br /&gt;&lt;br /&gt;വീണ്ടും തട്ടുന്നു..ഞാന്‍ വര്‍ദ്ധിച്ച കോപത്തോടെ വാതില്‍ വലിച്ചു തുറന്നു..റെഫീനയാണ്.&lt;br /&gt;&lt;br /&gt;“ഉം?”ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഒരാളേ വിളിക്കാനാ. എനിക്കിനി ഇന്നാട്ടില് നിക്കാമ്പറ്റൂല്ല. അറബിനേയിട്ട് ഒരു പ്രശ്നം.അയാള് എന്നെ നാട്ടീക്കേറ്റി വിടും..വേറൊരു വിസ ശര്യാക്കണം..നിക്കു നാട്ടീപ്പോവാനിപ്പോ പറ്റൂല്ല. ഒരാളെ വിളിക്കാനാ.. ഇന്നിവിടുന്നു മുങ്ങിയില്ലെങ്കില്‍ ശര്യാവൂല്ലാ.ഞാന്‍ അറബി കാണാതെ വന്നതാ..പുറത്തുപോയി ഫോണ്‍ ചെയ്യാന്‍ കയ്യൂല്ലാന്നു മോള്‍ക്കറിയാല്ലോ”.&lt;br /&gt;&lt;br /&gt;എനിക്കൊന്നും മനസിലായില്ല..ഒന്നാമതേ ദേഷ്യം വന്നാല്‍ എനിക്കു കണ്ണു കണ്ടു കൂടാ..പിന്നെ അദ്ദേഹത്തെ ഉണര്‍ത്താന്‍ വയ്യ..പിന്നെ അറബി ഇനി ഇതിന്റെ പേരില്‍ ഞങ്ങള്‍ക്കു വല്ല പ്രശ്നവും ഉണ്ടാക്കിയാല്‍?&lt;br /&gt;&lt;br /&gt;&lt;br /&gt;“ഇപ്പൊ പറ്റില്ല. നിങ്ങളു പിന്നെ വാ”&lt;br /&gt;&lt;br /&gt;&lt;br /&gt;“അയ്യൊ അങ്ങനെ പറേല്ലേ മോളേ...നിനക്കു മനസ്സിലാവാഞ്ഞിട്ടാ..ആ വിസക്കാരനെ ഇന്നു തന്നെ വിളിക്കണം.സൌദിക്കു കടക്കാന്‍ നോക്കണം.എങ്ങനേങ്കിലും ന്റെ പാസ്സ്പോര്‍ട്ട് ഇവിടുന്ന് കൈക്കലാക്കണം”.&lt;br /&gt;&lt;br /&gt;&lt;br /&gt;അതോടെ എനിക്കു പേടിയായി“നിങ്ങളോടു പോകാനല്ലേ പറഞ്ഞത്?”എന്റെ സ്വരം വല്ലാതെ ഉയര്‍ന്നു..“നാട്ടീപ്പോയി മക്കളെയൊക്കെ കണ്ട് പതുക്കെ സൌദിക്കു പോയാല്‍ മതി.”&lt;br /&gt;&lt;br /&gt;പ്രതീക്ഷിക്കാതെയുള്ള എന്റെ ഭാവമാറ്റം കണ്ട് അവര്‍ അമ്പരന്നു..എന്നെ ഒരിക്കലും അവര്‍ ദേഷ്യപ്പെട്ടു കണ്ടിട്ടുണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;ഞാന്‍ വാതിലടച്ചു തിരിച്ചു വന്നു കിടന്നു.അന്നു ബുധനാഴ്ച്ചയായിരുന്നു.അന്നൊക്കെ ഇവിടെ വ്യാഴം, വെള്ളി ആയിരുന്നു അവധി ദിനങ്ങള്‍..ഭര്‍ത്താവ് ഉറങ്ങിയെണീറ്റതും ഞങ്ങള്‍ ഷാര്‍ജയിലുള്ള എന്റെ സഹോദരിയുടെ അടുത്തേക്കു പോയി.ഭര്‍ത്താവു വെള്ളിയാഴ്ച തിരികെയെത്തിയെങ്കിലും, ഞാന്‍ രണ്ടാഴ്ച കഴിഞ്ഞാണ് വന്നത്.&lt;br /&gt;&lt;br /&gt;കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും ഫോണ്‍ ചെയ്യാന്‍ വന്ന ജമീലയില്‍ നിന്നും ഞാനാ വാര്‍ത്തയറിഞ്ഞു.&lt;br /&gt;&lt;br /&gt;പതിനഞ്ചാം വയസ്സില്‍ വിവാഹിതയായി,പതിനേഴാം വയസ്സില്‍ അമ്മയായി,ജീവിതത്തിലെ നല്ലപ്രായം മുഴുവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി അന്യനാട്ടില്‍ വന്ന് അറബികളുടെ ആട്ടും തുപ്പും സഹിച്ച റെഫീന ,തന്റെ മുപ്പത്തെട്ടാം വയസ്സില്‍, മകന്റെ ലൈംഗിക പീഢനം സഹിക്കാനാകാതെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി സ്വയം അവസാനിപ്പിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രാ‍ണന്‍ പറിഞ്ഞുപോകുമ്പോളും ദേഹത്താളിപ്പടരുന്ന അഗ്നിയേക്കാള്‍ ആ മാതൃ ഹൃദയത്തെ ചുട്ടുപൊള്ളിച്ചത് മനസ്സിനേറ്റ മുറിവായിരുന്നിരിക്കണം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-3115518564846120370?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/3115518564846120370/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=3115518564846120370' title='56 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/3115518564846120370'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/3115518564846120370'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2008/01/blog-post.html' title='ഈഡിപ്പസ്'/><author><name>ആഗ്നേയ</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='19' src='http://1.bp.blogspot.com/_eqiKviz35jU/S1tOkvplDhI/AAAAAAAAAWw/Ak29kgykhSg/S220/agnu.jpg'/></author><thr:total>56</thr:total></entry><entry><id>tag:blogger.com,1999:blog-6102666348450744771.post-2482653315857655878</id><published>2007-11-03T23:32:00.000-07:00</published><updated>2008-04-24T22:09:18.819-07:00</updated><title type='text'>ആമുഖം</title><content type='html'>&lt;span style="font-size:85%;"&gt;ഒരു എഴുത്തുകാരിയാകണം എന്നുള്ള ഒരു (അതി)ആഗ്രഹം ഒരുപാടു നാളായി മനസ്സില്‍ കൊണ്ടുനടക്കുന്നു എന്നല്ലാതെ സ്വന്തമായി ഇന്നുവരെ ഒരുവരി പോലും കുത്തിക്കുറിച്ചിട്ടില്ല.ഒരുപാടു നല്ല ഗ്രന്ഥങല്‍ വായിച്ചിട്ടും ഇല്ല.(അഹങ്കാരം കൊണ്ടല്ല.വായിക്കാന്‍ സാഹചര്യം കിട്ടിയില്ല.)എങ്ങുനിന്നോ കിട്ടിയ ധൈര്യത്തോടെ എന്നെ ചിരിപ്പിച്ച, ചിന്തിപ്പിച്ച,കരയിച്ച,ഉറക്കം കെടുത്തിയ ഒരുപാടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വയ്കട്ടെ..തുടക്കക്കാരിയുടേതായ എല്ലാപോരായ്മകളോടും കൂടിത്തന്നെ&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:85%;"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-2482653315857655878?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/2482653315857655878/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=2482653315857655878' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/2482653315857655878'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/2482653315857655878'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2007/11/blog-post_03.html' title='ആമുഖം'/><author><name>ആഗ്നേയ</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='19' src='http://1.bp.blogspot.com/_eqiKviz35jU/S1tOkvplDhI/AAAAAAAAAWw/Ak29kgykhSg/S220/agnu.jpg'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-6102666348450744771.post-4364420606570044105</id><published>2007-11-03T07:57:00.000-07:00</published><updated>2008-04-24T22:09:47.427-07:00</updated><title type='text'>ഇതും പ്രണയമാണ്</title><content type='html'>ഇന്നാണു ഫസലുദ്ദീന്‍ യാത്രയകുന്നത്.മുന്‍പൊക്കെ ഇത്തരം രംഗങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയുമായിരുന്നു.എന്നാല്‍ ഇന്നു അത്തരം ഒരു രംഗത്തിനു ദൃക്‌സാക്ഷ്യം വഹിക്കേണ്ടി വരും എന്നോറ്ക്കുമ്പോള്‍ അനുഭവപ്പെടുന്നതു നിസ്സംഗത മാത്രം.അനീസ്സയുടെ കണ്ണുകളില്‍ ഞാനിന്നലെ കണ്ട അതേ നിസ്സംഗത.ഞങ്ങളുടെ കിടപ്പുമുറിയുടെ ജാലകത്തിലൂടെ നോക്കിയാല്‍ ഞങ്ങളുടെ വില്ലയുടെ ഉടമസ്തനും അനീസ്സയുടെയും,ഫസലുദ്ദീന്റെയും അര്‍ബാബുമായ മാജിദിന്റെ വീടിന്റെ പുറകുവശം വ്യക്തമായി കാണാം.ഇന്നു അതിഥികള്‍ ഒരുപാടുള്ള ദിവസമാണ്.പിറകുവശത്തെ അലംകൃതമായ ടെന്റില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ബഹളം.&lt;br /&gt;&lt;br /&gt;&lt;br /&gt;യു.എ.ഇയുടെ മനം മയക്കുന്ന വര്‍ണ്ണപ്പകിട്ടുകളൊന്നും തന്നെബാധിക്കുന്നില്ലെന്ന ഭാവത്തോടെ നില്‍ക്കുന്ന ഈ മരുപ്രദേശത്തേക്കു ഞാന്‍ വന്നിട്ടു ഒരു ദശകത്തോടടുക്കുന്നു.ഇവിടെയെത്തുന്ന പ്രവാസികള്‍ക്കെല്ലാം ആശ്രയം ‘കാട്ടറബികള്‍” എന്നറിയപ്പെടുന്ന ഇവിടുത്തെ തദ്ദേശവാസികളുടെ പഴയ ഭവനങ്ങളാണ്.അറബിക് ഒട്ടും തന്നെ അറിഞ്ഞൂടാത്ത ഞങ്ങളും അറബിക് അല്ലാതെ മറ്റൊന്നും ഒട്ടും അറിഞ്ഞൂടാത്ത അര്‍ബാബും തമ്മിലുള്ള “കഥകളി” അവസാനിപ്പിക്കാനാണ് അദ്ദേഹം തന്റെ മലയാളി പരിചാരികയെ വിളിപ്പിച്ചത്.കോഴിക്കോട്ടുകാരി റഹ്മത്ത്.&lt;br /&gt;&lt;br /&gt;&lt;br /&gt;അപ്പുറത്തുള്ളത് ഒരു മലയാളിയാണെന്ന സന്തോഷത്തില്‍ റഹ്മത്ത് ഇടക്കിടെ അര്‍ബാബിന്റെയും,അര്‍ബാമ്മയുടേയും കണ്ണുവെട്ടിച്ചു ഞങ്ങളുടെ വീട്ടിലെ സന്ദര്‍ശകയായി.സമയം കൊല്ലാന്‍ പരിചയക്കരോ ഷോപ്പിങ് സെന്ററുകളോ ഒന്നും ഇല്ലാതിരുന്നതു കൊണ്ടു എനിക്കും ആ വരവൊരു ആശ്വാസമായി.കഥകള്‍കേള്‍ക്കാന്‍ ഒരുപാടു ഇഷ്ടം ഉള്ളഎനിക്കു വേണ്ടി ഒരുപാടു കഥകള്‍ റഹ്മത്ത് പറഞ്ഞു തന്നു.കഥകളല്ല.ഒരുപാടു പേരുടെ അനുഭവങ്ങള്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;അരപ്പട്ടിണിക്കാരായ മുതലാളിമാരുടെ അടിമകളായ ഒരു കൂട്ടം ഹതഭാഗ്യര്‍.ശമ്പളം പോയിട്ടു സ്വന്തമായി ഒരു മൊബൈല്‍ ഫൊണോ, വയറുനിറച്ചും ഭക്ഷണമോ ലഭിക്കാത്തവര്‍.വര്‍ഷങ്ങളായി ജന്മദേശം കാണാത്തവര്‍.സ്വന്തക്കാരുടെ ജീവിതം കരപറ്റിക്കാന്‍ വേണ്ടി സ്വയം ജീവിക്കാതിരുന്നവര്‍.(പിന്നീട് റഹ്മത്തിന്റെ കൂടെ മറ്റുപല കൂട്ടുകാരികളും സന്ദര്‍ശനം തുടങ്ങുകയും അതു ഞങ്ങളെ പല അബദ്ധങ്ങളിലും ചാടിക്കുകയും ചെയ്തതോടെ ഞാനാ സന്ദര്‍ശനം അങ്ങവസാനിപ്പിചു.......ആ കഥ പിറകേ)&lt;br /&gt;&lt;br /&gt;&lt;br /&gt;ആ കഥകള്‍ക്കിടയിലാണു ഞാന്‍ ഈ പ്രണയകഥകളും കേട്ടത്.അതായതു സ്വന്തം നാട്ടില്‍ കുറേക്കാലം കഴിയുമ്പോള്‍ ആര്‍ക്കും വേണ്ടാത്ത കൊള്ളരുതത്തവരായിത്തീരുന്ന ഒരു കൂട്ടം ഹൃദയങ്ങളുടെ ആത്മസംവേദനം.പരസ്പരം ഒന്നും ആഗ്രഹിക്കാത്ത,ഭാഷയും,വര്‍ണവും ,വംശവും തടസ്സങ്ങളാവാത്ത പ്രണയം.മലയാളീയും ശ്രീലങ്കനും,ചൈനീസും ഇന്‍ഡോനേഷ്യനും തമ്മില്‍.വ്യത്യാസമില്ലാത്തതു ഒന്നിനു മാത്രം..ക്ലൈമാക്സ്..അതെന്നും ഒന്നു തന്നെ. ..വിരഹം..ഓര്‍ക്കാപ്പുറത്തുള്ള പിരിച്ചു വിടലിലോ പിരിഞ്ഞുപോകലിലൊ വന്നുഭവിക്കുന്ന എന്നെന്നേക്കുമായുള്ള വിരഹം..ചിലര്‍ വ്യത്യതമായ 2 അന്യരാജങ്ങളിലേക്ക് ....ചിലര്‍ എയര്‍പോര്‍ട് വരെ ഒന്നിച്ചു പോയി പിന്നെ അകലങ്ങളിലേക്ക്....മറ്റു ചിലര്‍ ഒരേ നാട്ടില്‍ അന്യരെപ്പോലെ.....സ്വന്തം ഭാര്യക്കും,ഭര്‍ത്താവിനും മക്കള്‍ക്കും മുന്നില്‍ വിദഗ്ദമായി വിശ്വസ്തത അഭിനയിച്ച് ഉള്ളില്‍ നീറിപ്പുകഞ്ഞു........ജീവിതകാലം മുഴുവന്‍ ഉള്ളില്‍ കരഞ്ഞ്.&lt;br /&gt;&lt;br /&gt;&lt;br /&gt;രണ്ടു വര്‍ഷത്തിനു ശേഷം റഹ്മത്ത് പോയി..പിന്നീടു ആ സ്ഥാനത്തു പലരും.ഒടുവില്‍ എത്തിയവരാണു ഒന്നര വയസ്സായ കുഞ്ഞും,ഒരു പണിക്കും പോകാത്ത കെട്ടിയവനും ഉള്ള ഇന്‍ഡോനേഷ്യക്കാരി അനീസ്സയും,മൂന്നു പുരനിറഞ്ഞു നില്‍ക്കുന്ന പെന്മക്കളുടെ പിതവായ പോണ്ടിച്ചേരിക്കാരന്‍ ഫസലുദ്ദീനും..ഇത്തവണ കമിതാക്കള്‍ രണ്ടു പേരും എന്റെ കണ്മുന്നില്‍ ആയതുകൊണ്ടു ആ പ്രണയത്തിന്റെ വളര്‍ച്ചക്കു ഞാനും സാക്ഷിയായി.&lt;br /&gt;&lt;br /&gt;&lt;br /&gt;റമദാനില്‍ സൌദിയിലുള്ള മകളുടെ വീട്ടിലേക്കു പോകുമ്പോള്‍ അര്‍ബാമ്മ അനീസ്സയെയും കൂട്ടിയാണു പോയത്.ആ സമയത്തു അര്‍ബാബിന്റെ മകനു ഫസലുദ്ദീനോടു തോന്നിയ എന്തൊ ഒരു നീരസം........അതാണു ഓര്‍ക്കാപ്പുറത്തെല്ലാം തകിടം മറിച്ചത്.അര്‍ബാമ്മായുടെ ഫോണിലേക്കൊന്നു വിളിച്ചു അനീസ്സയോടു വിവരം പറയാമോ എന്ന യാചനയോടെ ഫസല്‍ എന്നെ സമീപിച്ചു....അത്യന്തം വേദനയോടെയാണെങ്കിലും ആ യാചന എനിക്കു നിരാകരിക്കേണ്ടി വന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഈദിനു രണ്ടു ദിവസം മുന്‍പു അനീസ്സ വന്നു...അവള്‍ എല്ലാം അറിഞ്ഞുകഴിഞ്ഞിട്ടുണ്ടായിരുന്നു..ഒരുപാടുദിവസങ്ങളായി കരഞ്ഞു കരഞ്ഞു കണ്ണീര്‍ മുഴുവനായി വറ്റിപ്പോയിട്ടോ എന്തോ ആ കണ്ണുകളില്‍ നിസ്സംഗതയും,നിസ്സഹായതയും കൂടിച്ചേര്‍ന്ന ഒരു ഭാവമായിരുന്നു..പിറ്റേന്നു ഫസലുദ്ദീന്‍ യാത്രയാകുകയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;നോമ്പു തുറക്കലുകളുടേയും,അതിഥികളുടേയും ബഹളത്തിനിടയില്‍ രണ്ടുപേര്‍ക്കും ഒരക്ഷരം പോലും സംസാരിക്കാനായിട്ടുണ്ടാവില്ലെന്നുള്ള ഓര്‍മ്മയില്‍ രാത്രിയില്‍ എന്റെ തലയിണ കണ്ണീരില്‍ കുതിര്‍ന്നു.മറ്റൊന്നും അവര്‍ക്കായി ചെയ്യാന്‍ എനിക്കാവില്ലായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;ഒടുവില്‍ ആ ദിവസം വന്നുചേര്‍ന്നു..ആ സമയവും..ഞാന്‍ കര്‍ട്ടന്‍ വകഞ്ഞു നോക്കി..ഗയാത്തിയില്‍ നിന്നും അബുദാബി എയര്‍പോര്‍ട്ടിലേക് എത്തിച്ചേരാന്‍ മൂന്നു മണിക്കൂറെങ്കിലും വേണം..ഫസലുദ്ദീന്റെ സുഹൃത്തുക്കള്‍ വണ്ടിയുമായി കാത്തുനില്‍ക്കുന്നുണ്ടു. ഗേറ്റിനടുത്തു കാത്തുനില്‍ക്കുന്ന ഫസലിന്റെ അടുത്തേക്കു വേപഥുവോടെ അനീസ്സ ഓടിച്ചെന്നു..എന്തോ പറയാനാഞ്ഞു..”അനീസ്സാ” ...........പെട്ടെന്നാണ് ടെന്റില്‍ നിന്നും അര്‍ബാമ്മയുടെ വിളി ഉയര്‍ന്നത്..ധൃതിയില്‍ ഫസലുദ്ദീന്‍ എന്തോ പറയാനാഞ്ഞു.....അനീസ്സാ....ഇത്തവണ വിളി കുറേക്കൂടി ഉച്ചത്തിലായിരുന്നു..അകമ്പടിയായി എനിക്കര്‍ത്ഥം പിടികിട്ടാത്ത കുറേ അറബിവാക്കുകളും..അനീസ്സ ജീവനും കൊണ്ടു തിരിച്ചോടി...കുറെ സമയം കൂടെ കാത്തുനിന്നശേഷം തിരിഞ്ഞു തിരിഞ്ഞു നോക്കി ഫസലുദ്ദീന്‍ കാറില്‍ കയറി...ടെന്റിന്റെ കിളിവാതിലിലൂടെ അനീസ്സയ്ക്കു അവന്‍ പോകുന്നതു കാണാനായിട്ടുണ്ടാകുമോ അതോ കണ്ണുനീര്‍ ആ കാഴ്ച മാച്ചുകളഞ്ഞിരിക്കുമൊ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6102666348450744771-4364420606570044105?l=gayaathiyilninnum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://gayaathiyilninnum.blogspot.com/feeds/4364420606570044105/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6102666348450744771&amp;postID=4364420606570044105' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/4364420606570044105'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6102666348450744771/posts/default/4364420606570044105'/><link rel='alternate' type='text/html' href='http://gayaathiyilninnum.blogspot.com/2007/11/blog-post_4451.html' title='ഇതും പ്രണയമാണ്'/><author><name>ആഗ്നേയ</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='19' src='http://1.bp.blogspot.com/_eqiKviz35jU/S1tOkvplDhI/AAAAAAAAAWw/Ak29kgykhSg/S220/agnu.jpg'/></author><thr:total>28</thr:total></entry></feed>
